Re: ദുർവ്യാഖ്യാനം ചെയ്തത് ആര്???

444 views
Skip to first unread message

abdulrahman madeeni

unread,
Apr 1, 2015, 9:39:44 AM4/1/15
to Anilal Azad, Mansoor Ali, mujahid conference, nadvath mujahideen, fahmus...@googlegroups.com, knmonline...@googlegroups.com, gulf islahi co-ordination committee Islahi, NICHE GROUP, mt.v...@yahoo.com, Mohideen Gmc
സഹോദരന്മാരേ, അസ്സലാമു അലൈകും വ റഹ്മതുല്ലാഹ്..
  തെറ്റിദ്ധാരണകൾ നീക്കാനും സത്യം ഉൾകൊള്ളാനും അല്ലാഹു സഹായിക്കട്ടെ....ആമീൻ!
അല്ലാഹു പറയുന്നു:
"സത്യവിശ്വാസികളേ, നിങ്ങൾ അല്ലാഹുവിന്ന് വേണ്ടി നിലകൊള്ളുന്നവരും, നീതിക്ക് സാക്ഷ്യം വഹിക്കുന്നവരുമായിരിക്കുക. ഒരു ജനതയോടുള്ള അമർഷം നീതി പാലിക്കാതിരിക്കാൻ നിങ്ങൾക്ക് പ്രേരകമാകരുത്. നിങ്ങൾ നീതി പാലിക്കുക അതാണ് ധർമ്മനിഷ്ഠയോട് ഏറ്റവും അടുത്തത് നിങ്ങൾ അല്ലാഹുവെ സൂക്ഷിക്കുക. തീർച്ചയായും നിങ്ങൾ പ്രവർത്തിക്കുന്നതിനെ കുറിച്ചെല്ലാം അല്ലാഹു സൂക്ഷ്മമായി അറിയുന്നവനാകുന്നു (വി. ഖുർആൻ .മാഇദ :8).
സഹോദരന്മാരേ , സത്യം കണ്ടെത്താനുള്ള ഒരു ചർച്ചയാണിത് . അതായത്, നമ്മുടെ തൗഹീദീ പ്രസ്ഥാനത്തിൽ അബ്ദുൽ ജബ്ബാർ മൗലവിയും സകരിയാ സ്വലാഹിയും വാദിച്ചിരുന്നത് മരുഭൂമിയിലൊ പുഴയിലോ മറ്റൊ അപകടത്തിൽ പെട്ട മനുഷ്യൻ ജിന്നിനോടൊ മലക്കിനോടൊ അവരുടെ കഴിവിൽ പെട്ട സഹായം തേടിയാൽ അത് ശിർക്കല്ലാ എന്നായിരുന്നു. ഇത് ഖുരാഫികളും തൗഹീദ് വിരോധികളും ഏറ്റെടുത്തു. നമ്മുടെ തൗഹീദ് പൊളിഞ്ഞെന്ന് പ്രജരിപ്പിച്ചു. അപ്പോഴാണ്  കെ ജെ യു എന്ന നമ്മുടെ പണ്ഡിത സഭ ഇടപെട്ടത്.  ജിന്നും മലക്കുമെല്ലാം മനുഷ്യനെ സംബന്ധിച്ച് അദൃശ്യവും അഭൗതികവുമായതിനാൽ അവരോട് സഹായം തേടുന്നത് അവരുടെ കഴിവിൽ പെട്ടതായാലും ശിർക്കും ഹറാമും ആണ് എന്ന് കെ  ജെ യു പണ്ഡിതന്മാരെല്ലാം ഏകോപിച്ച് അഭിപ്രായപെട്ടു. പിന്നീട് വലിയ വിവാദങ്ങളും പ്രജരണങ്ങളും നടന്നു. കെ ജെ യു വിന്റെ ഈ തീരുമാനം തെറ്റാണെന്നും, ഇമാമീങ്ങളെ മുശ്രിക്കാകുകയാണെന്നും വരെ വാദിച്ചു. തൗഹീദിന്റെ മർമ്മത്തിലാണ് ഈ വിവാദം നടത്തിയത് എന്നത് ഗൗരവമുള്ളതാണ്. ധാരാളം മുഖാമുഖങ്ങളും സംവാദങ്ങളും നടന്നു. അതിലോന്നായിരുന്നല്ലോ 

കോഴിചെന സംവാദം. ആ സംവാദത്തിൽ ഫൈസൽ മുസില്യാർ ഖുർആൻ സുറ. അൻആം 128 ദുർവ്യാഖ്യാനിച്ചിട്ടില്ലെന്ന് ഈയിടെ ബഹുമാന്യനായ ഹുസൈൻ സലഫി വീണ്ടുംന്യായീകരിച്ചിരിക്കുന്നു. ആ സംവാദത്തിന്റെ പ്രസക്ത ഭാഗം യുറ്റുബിൽ ലഭ്യമാണ് :

https://www.youtube.com/watch?v=Fi9feNLjtgQ

അത് കേട്ടാൽ  തന്നെ മുസലിയാരുടെ  ദുർവ്യാഖ്യാനം വ്യക്തമാകും.  


സംവാദത്തിൽ " മനുഷ്യനെ സംബന്ധിച്ച് അദൃശ്യവും അഭൗതികവുമായ ജിന്നിനോട് - മുസ്‌ലിം ജിന്നിനോട് മനുഷ്യൻ നടത്തുന്ന സഹായതേട്ടം ശിർക്കാകാതെ വസീലത് ഷിർക്കാകുന്നതിനുള്ള പ്രമാണം എന്ത്? ആയത്തുണ്ടൊ?  മുൻകാല പണ്ഡിതരുടെ തഫ്സീർ ഉണ്ടോ? സ്വഹാബിമാർ അങ്ങിനെ മനസ്സിലാക്കിയിട്ടുണ്ടോ? എന്നീ ആശയത്തിലുള്ള നാസ്സർ സുല്ലമിയുടെ ചൊദ്യത്തിന് ഫൈസൽ മുസ്‌ലിയാർ നല്കിയ മറുപടി : "ആയത്തുണ്ട്,  ധാരാളം ആയത്തുകളുണ്ട്. സൂറ അന്ആമിലെ: 128 ആയത്ത് തന്നെ മതി. ഒറ്റമൂലി ആയത്താണ്. കെ ജെ യു വിന്റെ ഫത്‌വ പൊളിക്കാനും അത് മതി..  
ആ ആയത്തിൽ നിന്ന് സ്വാഹാബിമാരും താബിഈങ്ങളും അങ്ങിനെ മനസ്സിലാക്കി..  തഫ്സീരുണ്ട് ഖുര്തുബി. 
പറഞ്ഞ സ്വഹാബി: ഇബിന്  അബ്ബസ് (റ )..."എന്നീ ആശയത്തിലുള്ള മറുപടി കൊടുത്തു.
സത്യം കണ്ടെത്താൻ വേണ്ടി നടത്തപ്പെടുന്ന സംവാദത്തിൽ അല്ലാഹുവിന്റെ ഖുർആനിന്റെ പേരിലും സഹാബിമാരുടേയും താബിഉകളുടെ പേരിലും ഇമാം ഖുര്തുബിയുടെ പേരിലും കളവു പറഞ്ഞു വിജയം നേടുന്നു! ഹുസൈൻ സലഫിയെ പോലുള്ളവർ അതിനെ വീണ്ടും വീണ്ടും ന്യായീകരിക്കുന്നു!! അതാണ് ഇവിടത്തെ ചർച്ചാ വിഷയം. 
സഹോദരന്മാരെ, നമുക്കെല്ലാവർക്കും സ്വീകാര്യമായ അമാനി മൗലവിയുടെ തഫ്സീരിൽ ഈ ആയത്തിന് നല്കിയ വിശദീകരണം വായിച്ചാൽ തന്നെ ഫൈസൽ മുസ്ലിയാരുടേത് ദുർവ്യാഖ്യാനമായിരുന്നു എന്ന് നിഷ്പക്ഷരായ സത്യാന്വേഷികൾക്ക് ബോധ്യപ്പെടും.  മൗലവി പറയുന്നത് ഈ ആയത്തിൽ പരാമർശിച്ച  'ഞങ്ങൾ അന്യോന്യം ഉപയോഗപ്പെടുത്തി' (ഇസ്തിംതാഇന്റെ) എന്നതിന്റെ  ഉദ്ദേശം പിശാചുക്കളിൽ അദൃശ്യശക്തികളും ദിവ്യത്വവും കല്പിച്ച് കൊണ്ട് അവരെ അനുസരിക്കുകയും ആരാധിക്കുകയും പ്രാര്തിക്കുകയും ചെയ്യുന്നതാണ് . 
അതല്ലാതെ ഈ ആയത്തിൽ മുസ്‌ലിം ജിന്നിന്റെ കാര്യമോ മുവഹിദുകളായവർ ജിന്നിനോട് സഹായം തേടിയതോ ഒരിക്കലും അമാനി മൗലവിയൊ മറ്റു മുഫസ്സിരുകളൊ സൂജിപ്പിച്ചിട്ടില്ല.
ഇവിടെ നാം മനസ്സിലാക്കേണ്ടത്,
1) മനുഷ്യനെ സംബന്ധിച്ച അദൃശ്യവും അഭൗതികവുമായ മുസ്‌ലിം ജിന്നിനോട് സഹായം തേടുമ്പോൾ അത് ശിർക്കാകാതെ വസീലത് ശിർക്കാകുന്നതിന്റെ തെളിവ് ചോദിച്ചതിന്ന് കാഫിർ ജിന്നിനോട് മുശ്രിക്കുകൾ നടത്തിയ ഇസ്തിംതാഇന്റെ ആയത്തോതുന്നത് ദുർവ്യാഖ്യാനം തന്നെയല്ലേ?
2) ശിർക്കായ സഹായതേട്ടവും ശിർക്കാകാത്ത വസീലത് ശിർക്കായതും വേർതിരിക്കുന്ന ധാരാളം ആയത്തുകൾ ഖുർആനിലുണ്ടെന്ന് ഫൈസൽ മുസ്‌ലിയാർ പറഞ്ഞത് കളവല്ലേ ?? അല്ലെങ്കിൽ ഏതൊക്കെ ആയത്തുകളാണത് എന്ന് ഇവർ വ്യക്തമാക്കുമോ??
3) സൂറ അന്ആമിലെ: 128 ന്റെ വ്യാഖ്യാനത്തിൽ ജിന്നിനോട് സഹായം തേടുന്നതിൽ ശിർക്കകാത്തതുണ്ടെന്ന് സ്വഹാബിമാരും താബിഈങ്ങളും മനസ്സിലാക്കി എന്നത് കളവല്ലേ???
4) അങ്ങിനെ ഇബിനു അബ്ബാസ് പറഞ്ഞതായി തഫ്സീർ ഖുർതുബിയിൽ ഉണ്ടെന്ന് പറഞ്ഞതും കളവല്ലേ????

5) സത്യ വിശ്വാസികളിലോ മുവഹിദുകളിലൊ പെട്ട പാപികളെയാണ് ഈ ആയത്തിൽ (നരകത്തിൽ ശാശ്വതരാകുന്നതിൽ നിന്ന് ഒഴിവാക്കിയതായി) അല്ലാഹു പറഞ്ഞതെന്ന് ഇബിന് അബ്ബാസ് പറഞ്ഞു എന്നത് കളവല്ലെ????? 


സഹോദരൻ അനിലാൽ ചോദിക്കുന്നു;
നാസർ സുല്ലമിയുടെ ചോദ്യം അങ്ങിനെതന്നെ ഹർഫ്‌ തെറ്റാതെ എഴുതുക,  അല്ലങ്കിൽ തെറ്റിദ്ധരിക്കാൻ ഇടവരുന്ന പ്രയോഗം ഒഴിവാക്കുക - അങ്ങനെ ചെയ്യുന്നതല്ലേ ബുദ്ധി.
.......എന്നാക്കിയാൽ നിങ്ങൾ മുകളിൽ എഴുതിയ അതേ ആശയം തന്നെയല്ലേ കിട്ടുക. അതോ വല്ല മാറ്റവുമുണ്ടോക്ലിയറാക്കാൻ വേണ്ടി ചോദിച്ചതാണ്."
നാസര് സുല്ലമിയുടെ ചോദ്യം കൂടെയുള്ള ലിങ്കിൽ ആദ്യത്തെ ഒന്നരമിനിട്ടിൽ തന്നെയുണ്ട്. അതിന്റെ ആശയമാണ് മുകളിൽ എഴുതിയത്. ആ ലിങ്കിലുള്ളത് കേട്ടാൽ തെറ്റിദ്ധാരണ മാറും:

https://www.youtube.com/watch?v=Fi9feNLjtgQ

സുല്ലമിയുടെ ചോദ്യത്തെ കുറിച്ച് അനിലാൽ തന്നെ നേരത്തെ എഴുതിതല്ലേ :

"അതിൽ വിശിഷ്യ  മുസ്ലിം ജിന്നിനോട്‌ സഹായം ചോദിക്കുന്നതിൽ വസീലത്തുശ്ശിർക്കാകുന്നതുമുണ്ട്‌ എന്ന്തിന്റെ തെളിവല്ലേ നാസർ സു ല്ലമി ചോദിച്ചത്‌? " 
അതെ,  അപ്പോൾ മുസ്‌ലിം ജിന്നിനോട് സഹായം തേടുന്നത് വസീലത് ശിർക്കാകുന്നതിനുള്ള ആയത്ത് ചോദിച്ചതിന്ന് കാഫിർ ജിന്നിനോട് മുശ്രിക്കുകൾ നടത്തിയ ഇസ്തിംതാഇന്റെ ആയത്തോതുന്നത് ദുർവ്യാഖ്യാനം തന്നെ . 

അനിലാൽ തുടരുന്നു:
"പത്തപിരിയം സംവാദത്തിൽ അബ്ദുറഹ്മാൻ സലഫി ആലുശ്ശൈഖ്‌ പറഞ്ഞതായി പറഞ്ഞത്‌ കാഫിർ ജിന്നിനോട്‌ സഹായം ചോദിക്കുന്നത്‌ ശിർക്കും മുസ്ലിം ജിന്നിനോട്‌ സഹായം ചോദിക്കുന്നത്‌ വസീലത്തുശ്ശിർക്കാണെന്നാൺ. (സംവാദത്തിൽ സലഫി പറയുന്ന ആ ക്ലിപ്പ്‌ കേൾക്കാൻ ഈ ലിങ്കിൽ ക്ലിക്ക്‌ ചെയ്യുക https://www.youtube.com/edit?o=U&video_id=xnn4gKJRRX0 )
നിങ്ങൾ പറയുന്നു അങ്ങിനെ പറഞ്ഞിട്ടില്ലന്ന്. ഇപോൾ ആരാ കളവ്‌ പറയുന്നത്‌ നിങ്ങളാണോ അതോ സലഫിയാണോ?."

താങ്കൾ ഞാൻ പറയാത്തത് എന്റെ പേരിൽ പറയുന്നു. ഞാൻ പറഞ്ഞത് ഇതാ:
"അൻആം 128 ൽ പറഞ്ഞത് കാഫിർ ജിന്നിന്റെ കാര്യമാണെന്നാണ് തഫ്സീരുകളിൽ പറഞ്ഞിട്ടുള്ളത്.  അത് മുസ്‌ലിം ജിന്നിന്റെ കാര്യമാണെന്ന്  ബഹു. അബ്ദുറഹിമാൻ സലഫിയോ ആലുഷൈഖോ പറഞ്ഞിട്ടില്ല. അവിടെ പറഞ്ഞത് കാഫിര് ജിന്നിന്റെ കാര്യമാണെന്നും കാഫിർ ജിന്നിനോട് സഹായം തേടുന്നത് ശിർക്കാണെന്നും അവർ വ്യക്തമാക്കിയിട്ടുമുണ്ട്. "
താങ്കൾ തന്ന ലിങ്ക് തുറക്കുമ്പോൾ 'ഈ വീഡിയൊ ഇപ്പോൾ നിലവിലില്ലെന്നാണ്' കാണിക്കുന്നത്.

അനിലാൽ തുടരുന്നു: 
"ജനങ്ങൾക്ക്‌ കാര്യം കൃത്യമായി ബോധ്യപ്പെടാൻ ഞാൻ ആ ഫത്‌വയുടെ അറബി ഇവിടെ കൊടുക്കുന്നു...ഇതൊന്ന് ഉസ്താത്‌ മലയാളത്തിലേക്ക്‌ ട്രാൻസ്ലേറ്റ് ചെയ്യൂ......ആലുശ്ശൈഖ്‌ ദുർവ്വ്യാഖ്യാനിച്ചിട്ടില്ല എന്ന് നിങ്ങളും വെക്തമാകിയ സ്ഥിതിക്ക്‌ ആലുശ്ശൈഖ്‌ (മുസ്ലിം ജിന്നിനോട്‌ സഹായം ചോദിക്കുന്നത്‌ വസീലത്തുശ്ശിർക്കാണെന്ന് ) പറഞ്ഞിട്ടുണ്ടോ എന്നത്‌ നിങ്ങൾ ഇത്‌translate ചെയ്യുന്നതോടെ നമുക്ക്‌ വെക്തമാകുമല്ലോ"

ബഹു. ആലു ശൈഖ് അൻആം 128 ദുർ വ്യാഖ്യാനിച്ട്ടില്ലെന്നും അദ്ദേഹം അവിടെ വിവരിച്ചത് എന്താണെന്നും സത്യാന്വേഷികൾക്ക് വേണ്ടി കഴിഞ്ഞ മെയിലിൽ വ്യക്തമാക്കിയിട്ടുണ്ട്. മാത്രവുമല്ല, ഇത് നമുക്കിടയിൽ വിവാദമായ വിഷയത്തിലുള്ള ഒരു ഫത്വയുമല്ല. ഇതിലുള്ള വിഷയം, മുസ്‌ലിം ജിന്നിന്റെ സഹായം ഉപയോഗപ്പെടുത്തി ചികിത്സിക്കുന്നു എന്ന് വാദിക്കുന്നവരുടെ അടുത്തേക്ക് പോകാൻ പറ്റുമോ? അങ്ങിനെ മുസ്ലിം ജിന്നിന്റെ സഹായം ഉപയോഗപ്പെടുത്തുന്നത് അനുവടിക്കപെട്ട സഹായ തേട്ടമാണോ നിഷിദ്ധമായതാണോ? എന്ന ചോദ്യത്തിനാണ് അത് പാടില്ലാത്തതും നിഷിദ്ധവുമായതാണ് എന്ന്` ശൈഖ് മറുപടി പറയുന്നത്. മൂന്ന് പേജുള്ള ശൈഖിന്റെ ഫതവയിലെ ഒരു പേജ് മാത്രമാണ് ഇവിടെ കൊടുത്തിട്ടുള്ളത്.  
നമുക്കിടയിൽ വിവാദമായ, മരുഭൂമിയിലൊ പുഴയിലോ മറ്റൊ അപകടത്തിൽപെട്ട ഒരു മനുഷ്യൻ, തനിക്ക് അദൃശ്യവും അഭൗതികവുമായ ജിന്നിനെ വിളിച്ച് സഹായം തേടുന്ന വിഷയമല്ല ഈ ഫത്വയിലെ പരാമർശം. ഇത്തരം അപകടഘട്ടത്തിൽ തന്റെ ചുറ്റുമുള്ള ജിന്നിനോടോ മലക്കിനോടോ ഭൗതിക സഹായം തേടുന്നതിൽ ശിർക്ക് വരുന്നില്ലെന്ന് നമ്മുടെ കൂട്ടത്തിൽ ചിലർ വാദിച്ചു, അതാണ് വിവാദമായത്.
ഇനി, കോഴിചെന സംവാദത്തിൽ അൻആം 128 ദുർവ്യാഖ്യാനിച്ചോ ഇല്ലയോ എന്ന നമ്മുടെ ഈ ചർച്ചയിൽ ഇത് പരിഭാഷപ്പെടുത്തുന്നതിന്ന് പ്രാധാന്യമില്ല. കാരണം, ആധുനിക കാലത്തെ ഒരു പണ്ഡിതന്റെ പുസ്തകത്തിലുള്ള ഒരു ഫത്വയിൽ നിന്നല്ല മറിച്ച് ആധികാരിക തഫ്സീർ ഗ്രന്ഥങ്ങളിലൂടെയാണ് ആയത്തുകളുടെ വ്യാഖ്യാനം മനസ്സിലാക്കേണ്ടത്. പ്രത്യേകിച്ചും നാസർ സുല്ലമി ചോദിച്ചതാകട്ടെ, സ്വഹാബിമാരോ പൂർവീകരായ പണ്ഡിതന്മാരോ അങ്ങിനെ മനസ്സിലാാക്കിയിട്ടുണ്ടോ? വ്യാഖ്യാനിച്ചിട്ടുണ്ടോ? എന്നാണല്ലോ.
ചുരുക്കത്തിൽ, ഈ വിവാദ വിഷയത്തിൽ കെ ജെ യു എടുത്ത തീരുമാനം പ്രമാണ ബന്ധമാണ്. മുജാഹിദ് പണ്ഡിതന്മാരെല്ലാം അത് അംഗീകരിച്ചിരുന്നവരുമാണ്. അത് സ്വീകരിച്ച് ഐക്യപ്പെടാൻ ശ്രമിച്ചില്ലെങ്കിൽ അല്ലാഹുവിന്റെ മുമ്പിൽ സമാധാനം പറയേണ്ടിവരും. അല്ലാഹു നമ്മെ സഹായിക്കട്ടെ..
കോഴിചെന സംവാദത്തിൽ ഫൈസൽ മുസ്ലിയാർ ആയത്ത് ദുർവ്യാഖ്യാനിച്ചോ ഇല്ലേ എന്നതാണ് ഈ മെയിലിലെ ചർച്ച. മറ്റു വിഷയങ്ങൾ ചർചക്കെടുത്ത് നീട്ടി കൊണ്ടുപോകുന്നത് സത്യാന്വേഷികൾക്ക് അസൗകര്യമുണ്ടാക്കും. 
ഒന്നാമത്തെ വിഷയം ഏകദേശം പൂർത്തിയായി. ബാക്കി വിഷയങ്ങൾക്കൂടി ചർചക്കെടുക്കുക, അവ:

2) ശിർക്കായ സഹായതേട്ടവും ശിർക്കാകാത്ത വസീലത് ശിർക്കായതും വേർതിരിക്കുന്ന ധാരാളം ആയത്തുകൾ ഖുർആനിലുണ്ടെന്ന് ഫൈസൽ മുസ്‌ലിയാർ പറഞ്ഞത് കളവല്ലേ ?? അല്ലെങ്കിൽ ഏതൊക്കെ ആയത്തുകളാണത് എന്ന് ഇവർ വ്യക്തമാക്കുമോ??
3) സൂറ അന്ആമിലെ: 128 ന്റെ വ്യാഖ്യാനത്തിൽ ജിന്നിനോട് സഹായം തേടുന്നതിൽ ശിർക്കകാത്തതുണ്ടെന്ന് സ്വഹാബിമാരും താബിഈങ്ങളും മനസ്സിലാക്കി എന്നത് കളവല്ലേ???
4) അങ്ങിനെ ഇബിനു അബ്ബാസ് പറഞ്ഞതായി തഫ്സീർ ഖുർതുബിയിൽ ഉണ്ടെന്ന് പറഞ്ഞതും കളവല്ലേ????

5) സത്യ വിശ്വാസികളിലോ മുവഹിദുകളിലൊ പെട്ട പാപികളെയാണ് ഈ ആയത്തിൽ (നരകത്തിൽ ശാശ്വതരാകുന്നതിൽ നിന്ന് ഒഴിവാക്കിയതായി) അല്ലാഹു പറഞ്ഞതെന്ന് ഇബിന് അബ്ബാസ് പറഞ്ഞു എന്നത് കളവല്ലെ????? 


സഹോദരന്മാരെ.. ഈ ചർച്ച ഒരു അനാവശ്യമായി നിങ്ങൾ കാണരുത്. ധാരാളം സഹോദരന്മാർക്ക്  മഹത്തായ തൗഹീദിന്റെ വിഷയത്തിൽ ഉണ്ടായിട്ടുള്ള ആശയക്കുഴപ്പം നീക്കാൻ ഇത് ഉപകരിക്കും എന്ന സദുദ്ദേശം മാത്രമാണ് ഇതിന്റെ പിന്നിലുള്ളത്. അല്ലാഹു സ്വീകരിക്കട്ടെ..ആമീൻ..
അബ്ദുറഹിമാൻ, റിയാദ്.


2015-04-01 12:19 GMT+03:00 Anilal Azad <anila...@gmail.com>:
വ അലൈകുമുസ്സലാം വ രഹ്മതുല്ലാഹ്

നിങ്ങൾ മൊയ്തീൻ സാഹിബിന്റെ മെയിലിന്ന് ശേഷമാ തെറ്റ്‌ തിരുത്തിയതെന്ന് ഞാൻ പറഞ്ഞിട്ടില്ല. അങ്ങിനെ മനസ്സിലാക്കീട്ടുമില്ല. ഞാൻ പറഞ്ഞത്‌ - എനിക്ക് ബോധ്യപ്പെട്ടു എന്നാണ്
നിങ്ങൾ തെറ്റ്‌ തിരുത്തുകയും പിന്നീട്‌ പഴയ മെയിൽ വീണ്ടും പോസ്റ്റുകയും ചെയ്തപ്പോൾ അക്കാര്യം ഞാൻ തന്നെ നേരത്തെ ചോദ്യം ചെയ്തിരുന്നു.

പിന്നെ രണ്ടും ഒന്നാണെന്ന വ്യാജേന നിങ്ങൾ കൂട്ടിക്കുഴച്ച്‌ അവതരിപ്പിക്കുക......
പിന്നീട്‌ ഞാൻ തിരുത്തീരിക്കുന്നു എന്ന് പറയുക.....
--- [തിരുത്തി എന്ന് പറഞ്ഞു കൊണ്ട് താങ്കൾ   എഴുതിയത്....
"മുസ്‌ലിം ജിന്നിനോട് സഹായം ചോദിക്കുന്നത് വസീലത്ത് ശിർക്  ആകൂന്നതിനുള്ള തെളിവ് തന്നെയാണ് ചോദിച്ചത്]
എന്നിട്ട് സത്യവും അസത്യവും കൂട്ടിക്കുഴച്ച പഴയ മെയിൽ മാർച്ച്‌3 ന്ന് വീണ്ടും അയച്ചിരിക്കുകയാണ് .
------ [  മുസ്ലിം ജിന്നിനോട്‌ സഹായം ചോദിക്കുന്നതിന്റെ  തെളിവാണോ നാസർ സുല്ലമി ചോദിച്ചത്‌? "
അതെ, നാസര് സുല്ലമി ചോദിച്ചത് അതായിരുന്നു.. ]
പിന്നെ നിങ്ങൾ തിരുത്തി എന്ന് പറഞ്ഞതിനെന്ത്‌ പ്രസക്തിയാണുള്ളത്‌????
എന്തായിരുന്നു നിങ്ങൾ തിരുത്തി എന്ന് പറഞ്ഞപ്പോൾ ഉദ്ദേഷിച്ചത്‌????"
  
നിങ്ങൾ മൊയ്തുസാഹിബിന്റെ മറുപടിയിലും തിരുത്ത്‌ ആവർത്തിച്ച്‌ വ്യക്തമാക്കിയപോൾ മാത്രമാണ് എനിക്ക്‌ ബോധ്യപ്പെട്ടത്‌..

ഇതല്ലാ നമ്മൾ തമ്മിലുള്ള ഭിന്നത എന്നത്‌ കൊണ്ടും നിങ്ങളുടെ മെയ്‌ലിലെ വാസ്തവ വിരുദ്ധമെന്ന് പറഞ്ഞ്‌ ഞാൻ ഒന്നാമതായി ചോദിച്ചതിൽ  നിങ്ങൾ തെറ്റ്‌ അങ്ങീകരിച്ച്‌ തിരുത്തിൽ ഉറച്ചു നിൽക്കുന്നത്‌ കൊണ്ടും,  രണ്ടാമത്തെ എന്റെ ചോദ്യത്തിലേക്കും അതിന്ന് നിങ്ങൾ പറഞ്ഞ വിശദീകരണത്തിലേക്കും അതിന്റെ അനുബന്ധങ്ങളിലേക്കും മാത്രം ചർച്ച ചുരുക്കുകയാണ് .
 
എന്നൽ ഞാൻ നേരത്തെ പറഞ്ഞത്‌ പോലെ 'ഭാഗികമായി' തിരുത്തിയത്‌ എന്ന എന്റെ പ്രയോഗം ബോധപൂർവം ആണ്. താങ്കൾ തിരുത്തിയ മേൽ വാചകം ദ്വയാർത്ഥത്തിൽ മനസ്സിലാകാൻ സാധ്യതയുണ്ട്‌ എന്നത്‌ കൊണ്ട്‌ അതും കൂടെ ക്ലിയറാക്കി മുന്നോട്ട്‌ പോകുന്നതാ നല്ലതെന്നും വിചാരിക്കുന്നു. നാസർ സുല്ലമിയുടെ ചോദ്യം അങ്ങിനെതന്നെ ഹർഫ്‌ തെറ്റാതെ എഴുതുക,  അല്ലങ്കിൽ തെറ്റിദ്ധരിക്കാൻ ഇടവരുന്ന പ്രയോഗം ഒഴിവാക്കുക - അങ്ങനെ ചെയ്യുന്നതല്ലേ ബുദ്ധി.
 
 
“1)
മനുഷ്യനെ സംബന്ധിച്ച അദൃശ്യവും അഭൗതികവുമായ മുസ്‌ലിം ജിന്നിനോട് സഹായം തേടുമ്പോൾ അത് ശിർക്കാകാതെ വസീലത് ശിർക്കാകുന്നതിന്റെ തെളിവ് ചോദിച്ചതിന്ന് കാഫിർ ജിന്നിനോട് മുശ്രിക്കുകൾ നടത്തിയ ഇസ്തിംതാഇന്റെ ആയത്തോതുന്നത് ദുർവ്യാഖ്യാനം തന്നെയല്ലേ? "
 
തെറ്റ്‌ തിരുത്തി അവസാനം എത്തിനിൽക്കുന്ന മുകളിൽ കൊടുത്ത നിങ്ങളുടെ ഒന്നാമത്തെ ഈ ചോദ്യത്തെ
[
മനുഷ്യനെ സംബന്ധിച്ച അദൃശ്യവും അഭൗതികവുമായ (മുസ്ലിം)  ജിന്നുകളോടുള്ള  സഹായ തേട്ടത്തിൽ (ശിർക്ക്‌ മാത്രമല്ല) ശിർക്കിലേക്കുള്ള വസീലയുമുണ്ടെന്നതിന്റെ തെളിവ് ചോദിച്ചതിന്ന് കാഫിർ ജിന്നിനോട് മുശ്രിക്കുകൾ നടത്തിയ ഇസ്തിംതാഇന്റെ ആയത്തോതുന്നത് ദുർവ്യാഖ്യാനം തന്നെയല്ലേ? "]
 
എന്നാക്കിയാൽ നിങ്ങൾ മുകളിൽ എഴുതിയ അതേ ആശയം തന്നെയല്ലേ കിട്ടുക. അതോ വല്ല മാറ്റവുമുണ്ടോ?
ക്ലിയറാക്കാൻ വേണ്ടി ചോദിച്ചതാണ്.
 
പത്തപിരിയം സംവാദത്തിൽ അബ്ദുറഹ്മാൻ സലഫി ആലുശ്ശൈഖ്‌ പറഞ്ഞതായി പറഞ്ഞത്‌ കാഫിർ ജിന്നിനോട്‌ സഹായം ചോദിക്കുന്നത്‌ ശിർക്കും മുസ്ലിം ജിന്നിനോട്‌ സഹായം ചോദിക്കുന്നത്‌ വസീലത്തുശ്ശിർക്കാണെന്നാൺ. (സംവാദത്തിൽ സലഫി പറയുന്ന ആ ക്ലിപ്പ്‌ കേൾക്കാൻ ഈ ലിങ്കിൽ ക്ലിക്ക്‌ ചെയ്യുക https://www.youtube.com/edit?o=U&video_id=xnn4gKJRRX0 )


 നിങ്ങൾ പറയുന്നു അങ്ങിനെ പറഞ്ഞിട്ടില്ലന്ന്. ഇപോൾ ആരാ കളവ്‌ പറയുന്നത്‌ നിങ്ങളാണോ അതോ സലഫിയാണോ? ജനങ്ങൾക്ക്‌ കാര്യം കൃത്യമായി ബോധ്യപ്പെടാൻ ഞാൻ ആ ഫത്‌വയുടെ അറബി ഇവിടെ കൊടുക്കുന്നു.
Inline image

ഇതൊന്ന് ഉസ്താത്‌ മലയാളത്തിലേക്ക്‌ ട്രാൻസ്ലേറ്റ് ചെയ്യൂ..
 
കാഫിർ ജിന്നിനോട്‌ സഹായം ചോദിക്കുന്നത്‌ മാത്രമേ ശിർക്കാവ്വൂ എന്നാണോ നിങ്ങൾ പറയുന്നത്‌.? ല്ലല്ലോ 

ആലുശ്ശൈഖ്‌ പറഞ്ഞത്‌ കാഫിർ ജിന്നാണെങ്കിൽ എല്ലാ ചോദ്യവും ശിർക്കും, മുസ്ലിം ജിന്നാണെങ്കിൽ എല്ലാ ചോദ്യവും വസീലത്തുശ്ശിർക്കും ആണെന്ന നിലക്ക്‌ ചിലർ വാദിക്കുന്നതും ശരിയാണോ?
അങ്ങിനെ പറയാൻ മാത്രം വിവരം ഇല്ലാത്ത ഒരാളല്ല അദ്ദേഹമെന്ന് നിങ്ങൾക്ക്‌ അറിയാതിരിക്കില്ലലോ.

ഒരു ചോദ്യം ശിർക്കാകുന്നതും ആകാതിരിക്കലും മുസ്ലിമും കാഫിറും നോക്കീട്ടല്ലന്ന ബാല പാഠം അറിയാത്ത ആളല്ല ആലുശ്ശൈഖ്‌ എന്ന് ഞാൻ മനസ്സിലാക്കുന്നു.

ആദ്ദേഹത്തോട്‌ ചോദിച്ച ചോദ്യവും ആ ചോദ്യത്തിന്ന് ശൈഖ്‌ അൻ ആം 128 ഉദ്ധരിച്ച്‌ നൽകിയ മറുപടിയും നിങ്ങൾ മലയാളത്തിലേക്ക്‌ പരിഭാഷപ്പെടുത്തൂ, അതിനു ശേഷം ഫൈസൽ മൌലവിയുടെ അവതരണത്തിൽ ദുർവ്യഖ്യാനം ഉണ്ടോ എന്ന് വകതിരിവുള്ളവർക്ക് ബോധ്യമാവും.

മുസ്ലിം ജിന്നിനോട്‌ തേടിയാൽ ശിർക്കാകുമെന്ന് ഈ ഇസ്തിംതാഇന്റെ ആയത്തിൽ നിന്ന് തെളിവ്‌ പിടിച്ചാൽ അതും ദുർവ്വ്യാഖ്യാനമാണോ? 

നാളെ ഈ ആയത്തിൽ പറഞ്ഞ ശിർക്ക്‌ ചെയ്തവർ പരലോകത്ത്‌ വരുംബോൾ നീ അവിടെ കഫിരിനോടാണോ അതോ മുസ്ലിമിനോടാണോ എന്ന വെത്യാസം ഇല്ലാതെ കടക്കടോ നരകത്തിലെക്ക്‌ എന്നല്ലേ അല്ലാഹു പറയുക? അതെല്ലാ അവിടെ മുസ്ലിം ജിന്നിനോടാണെങ്കിൽ വല്ല ഇളവുമുണ്ടോ?
 
ഇങ്ങനെ ചോദിക്കുന്നത്‌ നിങ്ങൾ മുസ്ലിം കാഫിർ വെത്യാസം പറഞ്ഞ്‌ ഇവിടെ പുകമറ സൃഷ്ടിക്കുന്നത്‌ കൊണ്ടാ.
നിങ്ങളുടെ വാദം - ജിന്ന് മുസ്ലിമാകട്ടെ മുസ്ലിമല്ലാതിരിക്കട്ടെ അവരോട്‌ എന്ത്‌ ചോദിച്ചാലും നിരുപാതികം എല്ലാം ശിർക്കാണെന്നല്ലേ? നിങ്ങൾ പറഞ്ഞ kju ഫത്വ [ ആ ഫത്വ എന്നത്, 2011 ഡിസംബറിൽ സംഘടനയുടെ അധികാരം കൈക്കലാക്കിയ  ശേഷം,
തൗഹീദ് 2012 ആധികാരികം ആക്കാൻ വേണ്ടി, 2012 തുടക്കത്തിൽ ഇറക്കിയ ഫത്വ ] യിൽ ഉള്ളത് ജിന്ന് മുസ്ലിം ആയാലും കാഫിർ ആയാലും എല്ലാ സഹായ ചോദ്യവും നിരുപാധികം ശിര്ക് ആണ് എന്നാണല്ലോ ?
 
ആലുശ്ശൈഖ്‌ ദുർവ്വ്യാഖ്യാനിച്ചിട്ടില്ല എന്ന് നിങ്ങളും വെക്തമാകിയ സ്ഥിതിക്ക്‌ ആലുശ്ശൈഖ്‌ (മുസ്ലിം ജിന്നിനോട്‌ സഹായം ചോദിക്കുന്നത്‌ വസീലത്തുശ്ശിർക്കാണെന്ന് ) പറഞ്ഞിട്ടുണ്ടോ എന്നത്‌ നിങ്ങൾ ഇത്‌ translate ചെയ്യുന്നതോടെ നമുക്ക്‌ വെക്തമാകുമല്ലോ. ആലുശ്ശൈഖിനെ തോട്ടിലേക്ക്‌ വലിച്ചെറിഞ്ഞവർക്ക്‌ നിങ്ങളുടെ അടുത്ത മെയിൽ ഉപകാരപ്പെട്ടേക്കാം. അല്ലാഹു സഹായിക്കട്ടെ.




Regards,
Anilal Azad
===========================
WORSHIP THE CREATOR (ONE AND ONLY ONE)............
DO NOT WORSHIP HIS CREATIONS...........

2015-03-29 16:55 GMT+05:30 abdulrahman madeeni <arma...@gmail.com>:
സഹോദരങ്ങളെ , السلام عليكم ورحمة الله

സത്യം മനസ്സിലാക്കാൻ  അല്ലാഹു നമ്മെ സഹായിക്കട്ടെ....ആമീൻ!
സഹോദരൻ അനിലാൽ എഴുതുന്നു:
" ഞാൻ നേരത്തെ നിങ്ങളോട്‌ ചോദിച്ച ഒന്നാമത്തെ കാര്യം നിങ്ങൾക്ക്‌ പറ്റിയ അബദ്ധമായിരിന്നുവെന്ന് നിങ്ങൾ അങ്ങീകരിച്ച്‌ തിരുത്തിയല്ലോ. മൊഇദീൻ സാഹിബിന്റെ മെയിലിനുള്ള മറുപടിയിൽ നിന്നും ബോധ്യപെട്ടു. 
........ ഭാഗികമായിട്ടെങ്കിലും താങ്കള് തിരുത്തിയത് നന്നായി."

സഹോദരാ, മൊയ്തു സാഹിബ് ആദ്യമായി താങ്കളുടെ മെയിൽ ഫോർവേഡ് ചെയ്തത് മാർച്ച്‌ 17 ന്നായിരുന്നു.
അതിനു മുമ്പേ March 8 ന്റെ എന്റെ മെയിലിലെ വാചകം കാണുക: 
ഇപ്പോൾ ഹുസൈൻ സലഫി തന്റെ നാദാപുരം പ്രസംഗത്തിലും കോഴിച്ചെനയിലെ ഫൈസൽ മുസ്ലിയാരുടെ ദുർവ്യാഖ്യാനത്തെ പ്രശംസിച്ചിരിക്കുന്നു!!!....
നമുക്കെല്ലാവർക്കും സ്വീകാര്യമായ അമാനി മൗലവിയുടെ തഫ്സീരിൽ ഈ ആയത്തിന് നല്കിയ വിശദീകരണം വായിച്ചാൽ തന്നെ ഫൈസൽ മുസ്ലിയാരുടേത് ദുർവ്യാഖ്യാനമായിരുന്നു എന്ന് നിഷ്പക്ഷരായ സത്യാന്വേഷികൾക്ക് ബോധ്യപ്പെടും.  അറബി തഫ്സീരുകളിലെല്ലാം മൊത്തത്തിൽ അദ്ദേഹത്തിന്റെ വിശദീകരണത്തിന് സമാനമായതാണ് കാണാൻ സാധിച്ചത്. 
അതായത്, അമാനി മൗലവി പറയുന്നത് ഈ ആയത്തിൽ പരാമർശിച്ച  'ഞങ്ങൾ അന്യോന്യം ഉപയോഗപ്പെടുത്തി' (ഇസ്തിംതാഇന്റെ) എന്നതിന്റെ  ഉദ്ദേശം പിശാചുക്കളിൽ അദൃശ്യശക്തികളും ദിവ്യത്വവും കല്പിച്ച് കൊണ്ട് അവരെ അനുസരിക്കുകയും ആരാധിക്കുകയും പ്രാര്തിക്കുകയും ചെയ്യുന്നതാണ് . 
അതല്ലാതെ ഈ ആയത്തിൽ മുസ്‌ലിം ജിന്നിന്റെ കാര്യമോ മുവഹിദുകളായവർ ജിന്നിനോട് സഹായം തേടിയതോ ഒരിക്കലും അമാനി മൗലവിയൊ മറ്റു മുഫസ്സിരുകളൊ സൂജിപ്പിച്ചിട്ടില്ല.
ഇവിടെ നാം മനസ്സിലാക്കേണ്ടത്,
1) മനുഷ്യനെ സംബന്ധിച്ച അദൃശ്യവും അഭൗതികവുമായ മുസ്‌ലിം ജിന്നിനോട് സഹായം തേടുമ്പോൾ അത് ശിർക്കാകാതെ വസീലത് ശിർക്കാകുന്നതിന്റെ തെളിവ് ചോദിച്ചതിന്ന് കാഫിർ ജിന്നിനോട് മുശ്രിക്കുകൾ നടത്തിയ ഇസ്തിംതാഇന്റെ ആയത്തോതുന്നത് ദുർവ്യാഖ്യാനം തന്നെയല്ലേ? "
അപ്പോൾ മോയ്ദു സാഹിബിന്റെ മെയിലിനു മുമ്പേ തിരുത്തിയതാണെന്ന് മനസ്സിലാക്കൂ. യദാർഥത്തിൽ ഒന്നാമത്തെ മെയിൽ മുതൽ തന്നെ നാസർ സുല്ലമിയുടെ ചോദ്യം "മുസ്‌ലിം ജിന്നിനോട് സഹായം തേടുന്നത് ശിർക്കാകാതെ വസീലത് ശിർക്കാകുന്നതിനുള്ള പ്രമാണം എന്ത്?" എന്നായിരുന്നു എന്ന് എഴുതിയിരുന്നു. താഴെ വീണ്ടും എഴുതിയപ്പോൾ അത് ചുരുക്കി മുസ്‌ലിം ജിന്നിന്റെ വിഷയം ചോദിച്ചതിന്ന് കാഫിർ ജിന്നിന്റെ ആയത്തോതി എന്ന ഉദ്ദേശത്തിൽ എഴുതിയതായിരുന്നു. അതാണ് മുകളിൽ കാണുന്നത് പോലെ തിരുത്തിയത്. ഒരേ മെയ്ലിൽ തന്നെ വൈരുദ്ധ്യം എഴുതിയതായിരുന്നില്ല. ഏതായാലും എന്റെ തിരുത്ത് ബോധ്യപെട്ടതിൽ വളരെയധികം നന്ദി..
മുസ്‌ലിം ജിന്നിന്റെ വിഷയമാണ് നാസർ സുല്ലമി  ചോദിച്ചതെന്ന് അനിലാലും നേരത്തെ സമ്മതിച്ചതാണല്ലൊ. അത് ഇതാ: "അതിൽ വിശിഷ്യ  മുസ്ലിം ജിന്നിനോട്‌ സഹായം ചോദിക്കുന്നതിൽ വസീലത്തുശ്ശിർക്കാകുന്നതുമുണ്ട്‌ എന്ന്തിന്റെ തെളിവല്ലേ നാസർ സു ല്ലമി ചോദിച്ചത്‌? " 
അതെ,  അപ്പോൾ മുസ്‌ലിം ജിന്നിനോട് സഹായം തേടുന്നത് ശിർക്കാകാതെ വസീലത് ശിർക്കാകുന്നതിനുള്ള ആയത്ത് ചോദിച്ചതിന്ന് കാഫിർ ജിന്നിനോട് മുശ്രിക്കുകൾ നടത്തിയ ഇസ്തിംതാഇന്റെ ആയത്തോതുന്നത് ദുർവ്യാഖ്യാനം തന്നെ . ഒന്നാമത്തെ വിഷയം തത്കാലം ഇവിടെ  അവസാനിപ്പിക്കാം. അടുത്ത മെയിലിൽ രണ്ടാമത്തെ വിഷയം ചർചകെടുക്കാമല്ലൊ :  2) ശിർക്കായ സഹായതേട്ടവും ശിർക്കാകാത്ത വസീലത് ശിർക്കായതും വേർതിരിക്കുന്ന ധാരാളം ആയത്തുകൾ ഖുർആനിലുണ്ടെന്ന് ഫൈസൽ മുസ്‌ലിയാർ പറഞ്ഞത് കളവല്ലേ ?? അല്ലെങ്കിൽ ഏതൊക്കെ ആയത്തുകളാണത് എന്ന് ഇവർ വ്യക്തമാക്കുമോ??"

അനിലാലിന്റെ മെയിൽ തുടരുന്നു:
"ഫൈസൽ മൌലവിയുടെ വാദം എന്താണ് എന്നും അദ്ദേഹം അവിടെ പറഞ്ഞ മറുപടി എന്താണ് എന്നും കൃത്യമായി കേള്കുന്നവർക്ക് കാര്യം ബോധ്യപെടും എന്ന് ഞാൻ മുന് മെയിലില സൂചിപ്പിച്ച കാര്യം ആവര്ത്തിക്കുന്നു. ഫൈസൽ മൌലവിയുടെ ആ വിഷയവമായി ബന്ധപെട്ട മറുപടി കേട്ടാൽ  മതി."
സഹോദരന്മാരെ, നമ്മുടെ പണ്ഡിത സഭയായ കെ ജെ യു വിന്റെ തീരുമാനം 'മനുഷ്യരെ സംബന്ധിച്ച് അദൃശ്യരും അഭൗതികരുമായ ജിന്നുകളോട് സഹായം തേടുന്നത് അവരുടെ കഴിവിൽ പെട്ടതായാലും ശിർക്കും ഹറാമുമാണ്' എന്നായിരുന്നല്ലൊ. ഇത് ഹുസൈൻ സലഫിയും സിപി സലീമുമെല്ലാം നേരത്തെ അംഗീകരിച്ചിരുന്നു. എന്നാൽ ഫൈസൽ മുസലിയാരും കൂട്ടുകാരും പറഞ്ഞിരുന്നത് കെ ജെ യു വിന്റെ തീരുമാനം തെറ്റാണെന്നായിരുന്നു. കോഴിച്ചെന സംവാദത്തിൽ ജിന്ന് മനുഷ്യനെ സംബന്ധിച്ച് അഭൗതികമാണെന്ന് പറഞ്ഞതും, മുസ്‌ലിം ജിന്നിനോട് സഹായം തേടുന്നത് ശിർക്കാകാതെ വസീലത് ശിർക്കാകുന്നതിന്റെ തെളിവ് ചോദിച്ചതിന്ന് അൻആം 128 ഓതിയതും, ഇബിനു അബ്ബാസിന്റേയും ഖുർതുബിയുടേയും പേരിൽ പറഞ്ഞതുമൊക്കെ കോഴിചെനയിലും പത്തപ്പിരിയത്തും നടന്ന സംവാദങ്ങളിലൂടെ കേട്ടവർ പലരും സത്യം മനസ്സിലാക്കി. ചിലർ മനസ്സിലാക്കികൊണ്ടിരിക്കുന്നു. 
സംവാദത്തിന്റെ പ്രസക്ത ഭാഗം യുറ്റുബിൽ ലഭ്യമാണ് അത് ശ്രദ്ധിച്ചാൽ തന്നെ മുസ്ലിയാരുടെ കരണംമറിച്ചിൽ മനസ്സിലാക്കാം :

അനിലാൽ തുടരുന്നു:
" ഫൈസൽ മൗലവി ആയത്ത്‌ ദുർവ്വ്യാഖ്യാനിച്ചോ ഇല്ലയോ എന്നത്‌ പരിശോദിക്കാൻ പത്തപ്പെരിയത്ത്‌ നടത്തിയ സംവാദം നിങ്ങളും കണ്ടിരിക്കുമല്ലോ? "

രണ്ടും കേട്ടതിന്റെ അടിസ്ഥനത്തിലാണ് ഈ ചർച്ച നടത്തുന്നതും വിശദീകരണം ചോദിക്കുന്നതും.

അനിലാൽ തുടരുന്നു:
"അവിടെവെച്ച്‌ അബ്ദുറഹ്മാൻ സലഫിജിന്നുകളോടുള്ള ഇസ്തിആനത്തിൽ ശിർക്കായതും വസീലത്തുശ്ശിർക്കായതുമുണ്ട്‌ എന്നതിന്ന് തെളിവായി അൻആം 128 തന്നെ വിശദീകരിച്ച്‌ മുസ്ലിം ജിന്നിനോട്‌ സഹായം ചോദിക്കുന്നത്‌ വസീലത്തുശ്ശിർക്കാൺ എന്ന് പറഞ്ഞ ആലുശ്ശൈഖ്‌ ദുർവ്വ്യാഖ്യാനിച്ചിട്ടില്ല എന്ന് സലഫി പറഞ്ഞത്‌... നിങ്ങൾ എന്തുകൊണ്ട്‌ ചോദ്യം ചെയ്യുന്നില്ലാ.?
ആലുശ്ശൈഖ്‌ പറഞ്ഞ വാദവും KJU വാദവും ഒന്നാണൊ?"

അൻആം 128 ൽ പറഞ്ഞത് കാഫിർ ജിന്നിന്റെ കാര്യമാണെന്നാണ് തഫ്സീരുകളിൽ പറഞ്ഞിട്ടുള്ളത്.  അത് മുസ്‌ലിം ജിന്നിന്റെ കാര്യമാണെന്ന്  ബഹു. അബ്ദുറഹിമാൻ സലഫിയോ ആലുഷൈഖോ പറഞ്ഞിട്ടില്ല. അവിടെ പറഞ്ഞത് കാഫിര് ജിന്നിന്റെ കാര്യമാണെന്നും കാഫിർ ജിന്നിനോട് സഹായം തേടുന്നത് ശിർക്കാണെന്നും അവർ വ്യക്തമാക്കിയിട്ടുമുണ്ട്. മരുഭൂമിയിലൊ പുഴയിലോ മറ്റൊ അപകടത്തിൽപെട്ട മനുഷ്യൻ ജിന്നിനെ വിളിച്ചു സഹായം തേടിയാൽ അത് ശിർക്കാണെന്നാണ് ബഹു. ആലുശൈഖിന്റെ ധാരാളം ഗ്രന്ഥങ്ങളിൽ നിന്ന് മനസ്സിലാകുന്നത്. കെ ജെ യുവിന്റെ നിലപാടും അത് തന്നെ.

അനിലാൽ തുടരുന്നു:
"അതൊ ആലുശ്ശൈഖ്‌ ദുർവ്വ്യാഖ്യാനിച്ചൊ? ദുർവ്വ്യാഖ്യാനിച്ചെങ്കിൽ ഫൈസൽ മൗലവിയെ മുമ്പിൽ കിട്ടിയ അവസരം പാഴാക്കാതെ അത്‌ ദുർവ്വ്യാഖ്യാനമാണെന്ന് തുറന്ന് പറയാൻ കിട്ടിയ അവസരത്തിൽ ആലുശ്ശൈഖ്‌ ദുർവ്വ്യാഖ്യാനിച്ചിട്ടില്ല എന്ന് സലഫി പറഞ്ഞതും തെറ്റല്ലേ ദുർവ്വ്യാഖ്യാനമല്ലേ. ? 
ആലുശ്ശൈഖ്‌ പറഞ്ഞത്‌ ദുർവ്വ്യാഖ്യാനമല്ല എന്നാണെങ്കിൽ എന്തുകൊണ്ട്‌ ദുർവ്വ്യാഖ്യാനമല്ല എന്നൊന്ന് പറയൂ?"

ബഹു. ആലു ശൈഖ് ദുർവ്യാഖ്യാനിച്ചിട്ടില്ല. അദ്ദേഹം ദുർവ്യാഖ്യാനിച്ചിട്ടില്ലെന്ന് സലഫി പറഞ്ഞാൽ അത് തെറ്റുമല്ല.  
മുസ്‌ലിം ജിന്നിനോട് മനുഷ്യൻ നടത്തുന്ന സഹായാർഥനയിൽ ശിർക്കാകാത്തതുണ്ടെന്നതിന്ന് തെളിവായിട്ടല്ല  അൻആം 128  ആലു ശൈഖ് ഉദ്ധരിച്ചത്. പ്രത്യുത, ജിന്നിനോട് സഹായം തേടുന്നതിലൂടെ ജിന്നിന്ന് ചില നേട്ടങ്ങളും പ്രയോജങ്ങളുമുണ്ടെന്നും അതിലൂടെ മനുഷ്യനെ വഴിതെറ്റിക്കാൻ പിശചിന്ന് സാധിക്കുന്നു എന്നതിനുമുള്ള തെളിവായിട്ടാണ് ശൈഖ് ഈ ആയത്ത് ഉദ്ധരിച്ചത്.  മനുഷ്യനെ വഴിതെറ്റിക്കുന്നത്‌ കാഫിര് ജിന്നാണല്ലൊ ആ കാര്യമാണ് ആയത്തിൽ വിശദീകരിച്ചത്. എന്നാൽ മുവഹിദുകളിൽ പെട്ടവർ മുസ്ലിം ജിന്നിനെ വിളിച്ച് സഹായം തേടിയത് ശിർക്കായിരുന്നില്ല എന്ന് ഇബിനു അബ്ബാസോ (റ), ഖുർതുബിയോ ഇതിനെ വ്യാഖ്യാനിച്ചിട്ടുണ്ടെന്ന് ആല് ശൈഖ് പറഞ്ഞിട്ടില്ല. അവരാണ് നരകത്തിൽ ശാശ്വതരാകുന്നതിൽ നിന്നും ഒഴിവാക്കപെട്ടവരായി ഈ ആയത്തിൽ അല്ലാഹു പറഞ്ഞതെന്നും അദ്ദേഹം സൂജിപ്പിച്ചിട്ടില്ല.
സഹോദരൻമാരെ, നമുക്കെല്ലാവർക്കും സ്വീകാര്യമായ അമാനി മൗലവിയുടെ തഫ്സീരിൽ ഈ ആയത്തിന് നല്കിയ വിശദീകരണം വായിച്ചാൽ തന്നെ ഫൈസൽ മുസ്ലിയാരുടേത് ദുർവ്യാഖ്യാനമായിരുന്നു എന്ന് നിഷ്പക്ഷരായ സത്യാന്വേഷികൾക്ക് ബോധ്യപ്പെടും.  മൗലവി പറയുന്നത് ഈ ആയത്തിൽ പരാമർശിച്ച  'ഞങ്ങൾ അന്യോന്യം ഉപയോഗപ്പെടുത്തി' (ഇസ്തിംതാഇന്റെ) എന്നതിന്റെ  ഉദ്ദേശം പിശാചുക്കളിൽ അദൃശ്യശക്തികളും ദിവ്യത്വവും കല്പിച്ച് കൊണ്ട് അവരെ അനുസരിക്കുകയും ആരാധിക്കുകയും പ്രാര്തിക്കുകയും ചെയ്യുന്നതാണ് . 
അതല്ലാതെ ഈ ആയത്തിൽ മുസ്‌ലിം ജിന്നിന്റെ കാര്യമോ മുവഹിദുകളായവർ ജിന്നിനോട് സഹായം തേടിയതോ ഒരിക്കലും അമാനി മൗലവിയൊ മറ്റു മുഫസ്സിരുകളൊ സൂജിപ്പിച്ചിട്ടില്ല.

ഇവിടെ നാം മനസ്സിലാക്കേണ്ടത്,
1) മനുഷ്യനെ സംബന്ധിച്ച അദൃശ്യവും അഭൗതികവുമായ മുസ്‌ലിം ജിന്നിനോട് സഹായം തേടുമ്പോൾ അത് ശിർക്കാകാതെ വസീലത് ശിർക്കാകുന്നതിന്റെ തെളിവ് ചോദിച്ചതിന്ന് കാഫിർ ജിന്നിനോട് മുശ്രിക്കുകൾ നടത്തിയ ഇസ്തിംതാഇന്റെ ആയത്തോതുന്നത് ദുർവ്യാഖ്യാനം തന്നെയല്ലേ?
2) ശിർക്കായ സഹായതേട്ടവും ശിർക്കാകാത്ത വസീലത് ശിർക്കായതും വേർതിരിക്കുന്ന ധാരാളം ആയത്തുകൾ ഖുർആനിലുണ്ടെന്ന് ഫൈസൽ മുസ്‌ലിയാർ പറഞ്ഞത് കളവല്ലേ ?? അല്ലെങ്കിൽ ഏതൊക്കെ ആയത്തുകളാണത് എന്ന് ഇവർ വ്യക്തമാക്കുമോ??
3) സൂറ അന്ആമിലെ: 128 ന്റെ വ്യാഖ്യാനത്തിൽ ജിന്നിനോട് സഹായം തേടുന്നതിൽ ശിർക്കകാത്തതുണ്ടെന്ന് സ്വഹാബിമാരും താബിഈങ്ങളും മനസ്സിലാക്കി എന്നത് കളവല്ലേ???
4) അങ്ങിനെ ഇബിനു അബ്ബാസ് പറഞ്ഞതായി തഫ്സീർ ഖുർതുബിയിൽ ഉണ്ടെന്ന് പറഞ്ഞതും കളവല്ലേ????

5) സത്യ വിശ്വാസികളിലോ മുവഹിദുകളിലൊ പെട്ട പാപികളെയാണ് ഈ ആയത്തിൽ (നരകത്തിൽ ശാശ്വതരാകുന്നതിൽ നിന്ന് ഒഴിവാക്കിയതായി) അല്ലാഹു പറഞ്ഞതെന്ന് ഇബിന് അബ്ബാസ് പറഞ്ഞു എന്നത് കളവല്ലെ????? 

മനുഷ്യനെ സംബന്ധിച്ച് അദൃശ്യവും അഭൗതികവുമായ മുസ്‌ലിം ജിന്നിനോട് സഹായം തേടുന്നത് ശിർക്കാകാതെ വസീലത് ശിർക്കാകുന്നതിനുള്ള ആയത്ത് ചോദിച്ചതിന്ന് കാഫിർ ജിന്നിനോട് മുശ്രിക്കുകൾ നടത്തിയ ഇസ്തിംതാഇന്റെ ആയത്തോതുന്നത് ദുർവ്യാഖ്യാനം തന്നെ. ഒന്നാമത്തെ വിഷയം തത്കാലം ഇവിടെ  അവസാനിപ്പിക്കാം. ബാക്കി വിഷയങ്ങൾ കൂടി ചർച്ചക്കെടുക്കാൻ സത്യാന്വേഷികൾ സ്വാഭാവികമായും ആഗ്രഹിക്കുന്നു..

ദുർവാശി ഒഴിവാക്കി സത്യം കണ്ടെത്താൻ പരസ്പരം സഹായിക്കുക. ഒരു വിഷയം അവസാനിച്ച ശേഷം മറ്റു വിഷയങ്ങളിലേക്ക് കടക്കുന്നതായിരിക്കും സൗകര്യം. സഹകരിക്കണമെന്ന് വീണ്ടും അപേക്ഷിക്കുന്നു.

 അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ.
അബ്ദുറഹിമാൻ റിയാദ്.

2015-03-27 14:49 GMT+03:00 Anilal Azad <anila...@gmail.com>:
ഞാൻ നേരത്തെ നിങ്ങളോട്‌ ചോദിച്ച ഒന്നാമത്തെ കാര്യം നിങ്ങൾക്ക്‌ പറ്റിയ അബദ്ധമായിരിന്നുവെന്ന് നിങ്ങൾ അങ്ങീകരിച്ച്‌ തിരുത്തിയല്ലോ. മൊഇദീൻ സാഹിബിന്റെ മെയിലിനുള്ള മറുപടിയിൽ നിന്നും ബോധ്യപെട്ടു.

താങ്കളുടെ ആദ്യത്തെ മെയിലിലെ വാചകം ഇങ്ങനെ ആയിരുന്നു 

"മുസ്‌ലിം ജിന്നിനോട് സഹായം ചോദിക്കുന്നതിന്റെ തെളിവ് ചോദിച്ചതിന്ന് കാഫിർ ജിന്നിനോട് മുശ്രിക്കുകൾ നടത്തിയ ഇസ്തിംതാഇന്റെ ആയത്തോതുന്നത് ദുർവ്യാഖ്യാനം തന്നെയല്ലേ?"
പിന്നീട് താങ്കളുടെ അവസാന മെയിലില് ആ വാചകം ഇങ്ങനെ തിരുത്തി.
 "മനുഷ്യനെ സംബന്ധിച്ച അദൃശ്യവും അഭൗതികവുമായ മുസ്‌ലിം ജിന്നിനോട് സഹായം തേടുമ്പോൾ അത് ശിർക്കാകാതെ വസീലത് ശിർക്കാകുന്നതിന്റെ തെളിവ് ചോദിച്ചതിന്ന് കാഫിർ ജിന്നിനോട് മുശ്രിക്കുകൾ നടത്തിയ ഇസ്തിംതാഇന്റെ ആയത്തോതുന്നത് ദുർവ്യാഖ്യാനം തന്നെയല്ലേ?"

ഭാഗികമായിട്ടെങ്കിലും താങ്കള് തിരുത്തിയത് നന്നായി.
ഫൈസൽ മൌലവിയുടെ വാദം എന്താണ് എന്നും അദ്ദേഹം അവിടെ പറഞ്ഞ മറുപടി എന്താണ് എന്നും കൃത്യമായി കേള്കുന്നവർക്ക് കാര്യം ബോധ്യപെടും എന്ന് ഞാൻ മുന് മെയിലില സൂചിപ്പിച്ച കാര്യം ആവര്ത്തിക്കുന്നു. ഫൈസൽ മൌലവിയുടെ ആ വിഷയവമായി ബന്ധപെട്ട മറുപടി കേട്ടാൽ  മതി. https://www.youtube.com/watch?v=ESXeaIih4nw

==========================

താങ്കളുടെ മെയിലിൽ  താങ്കള് എഴുതിയത്,

"സത്യം മനസ്സിലാക്കാൻ  അല്ലാഹു നമ്മെ സഹായിക്കട്ടെ....ആമീൻ!
ബഹുമാന്യനായ ഹുസൈൻ സലഫിയുടെ ഈ അടുത്ത് നാദാപുരത്ത് നടന്ന പ്രസംഗത്തിൽ  ഫൈസൽ മുസ്‌ലിയാർ കോഴിച്ചെനയിൽ വെച്ച് നടത്തിയ ദുർവ്യാഖ്യാനത്തെ ന്യായീകരിച്ചു. അതാണ് ഇവിടെ ചർച്ചയായത്."
 
ഫൈസൽ മൗലവി കോഴിച്ചനയിൽ വെച്ച്‌ ആയത്ത്‌ ദുർവ്വ്യാഖ്യാനിച്ചു എന്നതും  ആ ദുർവ്വ്യാഖ്യാനം ഹുസ്സൈൻ സലഫി ന്യായീകരിച്ചു എന്നുതും  ആണ് താങ്കൾ മുകളിൽ ഉദ്ധരിച്ച രണ്ടു കളവുകൾ (?)

ഫൈസൽ മൗലവി ആയത്ത്‌ ദുർവ്വ്യാഖ്യാനിച്ചോ ഇല്ലയോ എന്നത്‌ പരിശോദിക്കാൻ പത്തപ്പെരിയത്ത്‌ നടത്തിയ സംവാദം നിങ്ങളും കണ്ടിരിക്കുമല്ലോഅവിടെവെച്ച്‌ അബ്ദുറഹ്മാൻ സലഫി ജിന്നുകളോടുള്ള ഇസ്തിആനത്തിൽ ശിർക്കായതും വസീലത്തുശ്ശിർക്കായതുമുണ്ട്‌ എന്നതിന്ന് തെളിവായി അൻആം 128 തന്നെ വിശദീകരിച്ച്‌ മുസ്ലിം ജിന്നിനോട്‌ സഹായം ചോദിക്കുന്നത്‌ വസീലത്തുശ്ശിർക്കാൺ എന്ന് പറഞ്ഞ ആലുശ്ശൈഖ്‌ ദുർവ്വ്യാഖ്യാനിച്ചിട്ടില്ല എന്ന് സലഫി പറഞ്ഞത്‌ (CLICK LINK https://www.youtube.com/watch?v=9W06ib3t12s&feature=youtu.be നിങ്ങൾ എന്തുകൊണ്ട്‌ ചോദ്യം ചെയ്യുന്നില്ലാ.?
ആലുശ്ശൈഖ്‌ പറഞ്ഞ വാദവും KJU വാദവും ഒന്നാണൊ?
അതൊ ആലുശ്ശൈഖ്‌ ദുർവ്വ്യാഖ്യാനിച്ചൊ? ദുർവ്വ്യാഖ്യാനിച്ചെങ്കിൽ ഫൈസൽ മൗലവിയെ മുമ്പിൽ കിട്ടിയ അവസരം പാഴാക്കാതെ അത്‌ ദുർവ്വ്യാഖ്യാനമാണെന്ന് തുറന്ന് പറയാൻ കിട്ടിയ അവസരത്തിൽ ആലുശ്ശൈഖ്‌ ദുർവ്വ്യാഖ്യാനിച്ചിട്ടില്ല എന്ന് സലഫി പറഞ്ഞതും തെറ്റല്ലേ ദുർവ്വ്യാഖ്യാനമല്ലേ. ?
 
ആലുശ്ശൈഖ്‌ പറഞ്ഞത്‌ ദുർവ്വ്യാഖ്യാനമല്ല എന്നാണെങ്കിൽ എന്തുകൊണ്ട്‌ ദുർവ്വ്യാഖ്യാനമല്ല എന്നൊന്ന് പറയൂ?

ഇത് നിങ്ങൾ വ്യക്തമാക്കിയാലെ ഒന്നാമത്തെ പോയിന്റ്‌ തന്നെ ക്ലിയർ ആക്കാൻ പറ്റൂ. ഇത് ക്ലിയർ ആയ ശേഷം ബാക്കി ചര്ച്ച ചെയ്യാം ഇന്ഷാ അല്ലാഹ്




Regards,
Anilal Azad
===========================
WORSHIP THE CREATOR (ONE AND ONLY ONE)............
DO NOT WORSHIP HIS CREATIONS...........

abdulrahman madeeni

unread,
Apr 8, 2015, 2:14:25 AM4/8/15
to ഹനീഫ്, Hasanul Banna, Anilal Azad, Mansoor Ali, mujahid conference, nadvath mujahideen, fahmus...@googlegroups.com, knmonline...@googlegroups.com, gulf islahi co-ordination committee Islahi, NICHE GROUP, mt.v...@yahoo.com, Mohideen Gmc
സഹോദരങ്ങളെ , السلام عليكم ورحمة الله
സത്യം മനസ്സിലാക്കാൻ  അല്ലാഹു നമ്മെ സഹായിക്കട്ടെ....ആമീൻ!
ഐ ടി സൗകര്യങ്ങൾ അല്ലാഹുവിന്റെ അനുഗ്രഹമാണ്. അത് ദുരുപയോഗം ചെയ്യുന്നത് ഏറ്റവും വലിയ നന്ദികേടാണ്. 
ഇവിടെ ദീനിയായ ഒരു ചർചയിലാണ് നാം പങ്കുകൊള്ളുന്നത്. ബൈലക്സ് ക്ലാസ് റൂമിലെ പതിവ് പോലെ ചിലർ ഇവിടെയും പെരുമാറുന്നതിൽ വിഷമമുണ്ടെങ്കിലും അല്ലാഹു സൽബുദ്ധി നൽകട്ടെ..എന്ന് പ്രാർഥിക്കുന്നു.
സത്യം മനസ്സിലാക്കുക എന്നതാണ് ഈ ചർച്ചയുടെ ലക്ഷ്യമെങ്കിൽ ചില മര്യാദകൾ പാലിച്ചേ പറ്റൂ. സത്യം തെളിയരുത് എന്ന ദുശിച ചിന്തയാണെങ്കിൽ ഈ ചർച്ച അലങ്കോലപെടുത്താൻ ശ്രമിക്കുക സ്വാഭാവികമാണ്. അത് തിരിച്ചറിയാൻ സത്യാന്വേഷികളായ സഹോദരന്മാർക്ക് സാധിക്കണം. ഈ മെയിലിലെ ചർച്ചാ വിഷയം തിരിച്ചുവിടാൻ അനുവദിക്കരുത് എന്ന് വീണ്ടും അപേക്ഷിക്കുന്നു..വിഷയവുമായി ബന്ധമില്ലാതെ MICR അഡ്മിൻ ഹനീഫ് ഇവിടെ നടത്തിയ ചർച്ചകൾക്ക് പ്രതികരിക്കേണ്ടതില്ല എന്നാണ് കരുതിയിരുന്നത്. എന്നാൽ മതമാരമായ ചില മാനങ്ങൾ പരിഗണിച്ച് "മറ്റു വിഷയങ്ങൾ" എന്ന മെയിലിൽ പ്രതികരിക്കുന്നതാണ്. 
 ഇവിടത്തെ ചർച്ചാവിഷയം, കോഴിചെന സംവാദത്തിൽ ഫൈസൽ മുസില്യാർ ഖുർആൻ സുറ. അൻആം 128 ദുർവ്യാഖ്യാനിച്ചിട്ടില്ലെന്ന് ഈയിടെ ഹുസൈൻ സലഫി നാദാപുരത്ത് വെച്ച് വീണ്ടുംന്യായീകരിച്ചു. അതായത്, സംവാദത്തിൽ " മനുഷ്യനെ സംബന്ധിച്ച് അദൃശ്യവും അഭൗതികവുമായ ജിന്നിനോട് - മുസ്‌ലിം ജിന്നിനോട് മനുഷ്യൻ നടത്തുന്ന സഹായതേട്ടം ശിർക്കാകാതെ വസീലത് ഷിർക്കാകുന്നതിനുള്ള പ്രമാണം എന്ത്? ആയത്തുണ്ടൊ?  മുൻകാല പണ്ഡിതരുടെ തഫ്സീർ ഉണ്ടോ? സ്വഹാബിമാർ അങ്ങിനെ മനസ്സിലാക്കിയിട്ടുണ്ടോ? എന്നീ ആശയത്തിലുള്ള നാസ്സർ സുല്ലമിയുടെ ചൊദ്യത്തിന് ഫൈസൽ മുസ്‌ലിയാർ നല്കിയ മറുപടി : "ആയത്തുണ്ട്,  ധാരാളം ആയത്തുകളുണ്ട്. സൂറ അന്ആമിലെ: 128 ആയത്ത് തന്നെ മതി. ഒറ്റമൂലി ആയത്താണ്. കെ ജെ യു വിന്റെ ഫത്‌വ പൊളിക്കാനും അത് മതി..  
ആ ആയത്തിൽ നിന്ന് സ്വാഹാബിമാരും താബിഈങ്ങളും അങ്ങിനെ മനസ്സിലാക്കി..  തഫ്സീരുണ്ട് ഖുര്തുബി. 
പറഞ്ഞ സ്വഹാബി: ഇബിന്  അബ്ബസ് (റ )..."എന്നീ ആശയത്തിലുള്ള മറുപടി കൊടുത്തു.
നമ്മുടെ അമാനി മൗലവി (റ)യുടെ തഫ്സീരിൽ ഈ ആയത്തിന് നല്കിയ വിശദീകരണം വായിച്ചാൽ തന്നെ ഫൈസൽ മുസ്ലിയാരുടേത് ദുർവ്യാഖ്യാനമായിരുന്നു എന്ന് നിഷ്പക്ഷരായ സത്യാന്വേഷികൾക്ക് ബോധ്യപ്പെടും.  ഈ ആയത്തിൽ മുസ്‌ലിം ജിന്നിന്റെ കാര്യമോ മുവഹിദുകളായവർ ജിന്നിനോട് സഹായം തേടിയതോ ഒരിക്കലും അമാനി മൗലവിയൊ മറ്റു മുഫസ്സിരുകളൊ സൂജിപ്പിച്ചിട്ടില്ല.
ഇവിടെ നാം മനസ്സിലാക്കേണ്ടത്,സത്യം കണ്ടെത്താൻ വേണ്ടി നടത്തപ്പെടുന്ന സംവാദത്തിൽ അല്ലാഹുവിന്റെ ഖുർആനിന്റെ പേരിലും സഹാബിമാരുടേയും താബിഉകളുടെ പേരിലും ഇമാം ഖുര്തുബിയുടെ പേരിലും കളവു പറഞ്ഞു വിജയം നേടുന്നു! ഹുസൈൻ സലഫിയെ പോലുള്ളവർ അതിനെ വീണ്ടും വീണ്ടും ന്യായീകരിക്കുന്നു!! അതാണ് ഈ മെയിലിലെ ചർച്ചാ വിഷയം.
ചുരുക്കം:
1) മനുഷ്യനെ സംബന്ധിച്ച അദൃശ്യവും അഭൗതികവുമായ മുസ്‌ലിം ജിന്നിനോട് സഹായം തേടുമ്പോൾ അത് ശിർക്കാകാതെ വസീലത് ശിർക്കാകുന്നതിന്റെ തെളിവ് ചോദിച്ചതിന്ന് കാഫിർ ജിന്നിനോട് മുശ്രിക്കുകൾ നടത്തിയ ഇസ്തിംതാഇന്റെ ആയത്തോതുന്നത് ദുർവ്യാഖ്യാനം തന്നെയല്ലേ?
2) ശിർക്കായ സഹായതേട്ടവും ശിർക്കാകാത്ത വസീലത് ശിർക്കായതും വേർതിരിക്കുന്ന ധാരാളം ആയത്തുകൾ ഖുർആനിലുണ്ടെന്ന് ഫൈസൽ മുസ്‌ലിയാർ പറഞ്ഞത് കളവല്ലേ ?? അല്ലെങ്കിൽ ഏതൊക്കെ ആയത്തുകളാണത് എന്ന് ഇവർ വ്യക്തമാക്കുമോ??
3) സൂറ അന്ആമിലെ: 128 ന്റെ വ്യാഖ്യാനത്തിൽ ജിന്നിനോട് സഹായം തേടുന്നതിൽ ശിർക്കകാത്തതുണ്ടെന്ന് സ്വഹാബിമാരും താബിഈങ്ങളും മനസ്സിലാക്കി എന്നത് കളവല്ലേ???
4) അങ്ങിനെ ഇബിനു അബ്ബാസ് പറഞ്ഞതായി തഫ്സീർ ഖുർതുബിയിൽ ഉണ്ടെന്ന് പറഞ്ഞതും കളവല്ലേ????

5) സത്യ വിശ്വാസികളിലോ മുവഹിദുകളിലൊ പെട്ട പാപികളെയാണ് ഈ ആയത്തിൽ (നരകത്തിൽ ശാശ്വതരാകുന്നതിൽ നിന്ന് ഒഴിവാക്കിയതായി) അല്ലാഹു പറഞ്ഞതെന്ന് ഇബിന് അബ്ബാസ് പറഞ്ഞു എന്നത് കളവല്ലെ????? 

ദുർവാശി ഒഴിവാക്കി സത്യം കണ്ടെത്താൻ പരസ്പരം സഹായിക്കുക. ഒരു വിഷയം അവസാനിച്ച ശേഷം ഇതര വിഷയങ്ങളിലേക്ക് കടക്കുന്നതായിരിക്കും സൗകര്യം. മറ്റു വിഷയങ്ങൾ ചർച്ച ചെയ്യുന്നവർ ഇതോടനുബന്ധിച്ച് തന്നെ ഉണ്ടായിട്ടുള്ള  "മറ്റുവിഷയങ്ങൾ", "പ്രസ്ഥാനത്തെ ഭിന്നിപ്പിച്ചവർ ആര?", തുടങ്ങിയ മെയിലുകളിൽ ചർച്ച നടത്തുക. 
 
സഹകരിക്കണമെന്ന് വീണ്ടും അപേക്ഷിക്കുന്നു.
 അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ.
അബ്ദുറഹിമാൻ റിയാദ്.

2015-04-07 18:11 GMT+03:00 ഹനീഫ് <puthuve...@gmail.com>:
സുബുഹാനല്ലാഹ്  ഇപ്പോഴും  ട്യൂബ് ലൈറ്റ് ആണു അല്ലെ? കത്താന്‍ ഇനിയും ഒത്തിരി നേരം എടുക്കുമൊ?  ഹയ്യും ഹാദിറും ഖാദിറും  ആയ് ജിന്നിനോട്   സുലൈമാന്‍ നബി  സംസാരിച്ചത് ശിര്‍ക്കായില്ല.  അത് പോലെ  ഹയ്യും ഹാദിറും ഖാദിറും  ആയാല്‍  ശിര്‍ക്കാകില്ല എന്നെ ഇത്രയും നേരം ഞാന്‍ പറഞ്ഞത്.  മുഗ്ജിസത്ത്  കൊണ്ട്  ശിര്‍ക്ക് ചെയ്യാന്‍ പറ്റില്ല.  ശിര്‍ക്കായ കാര്യം മുഗ്ജിസത്ത് ആക്കി കൊടുക്കുകയുമില്ല.  പിന്നെ മലക്കുകള്‍ക്ക് ഇച്ചാ ശക്തി ഇല്ല എന്നാല്‍ അല്ലാഹു സഹായിക്കാന്‍ നിശ്ചയിച്ച മലക്കുകള്‍  സഹായിക്കും, ബദറില്‍ മലക്കുകള്‍  സഹായിച്ചിട്ടുണ്ട്. വഹീയ്  വരാന്‍  വൈകിയതിനെക്കുറിച്ച് പ്രവാചകന്‍ ജിബ്രീലിനോട്  ചോദിച്ചിട്ടുണ്ട് 
അതിനു ചോദിച്ച് എന്ന് കരുതി അത് ശിര്‍ക്കാകില്ല. ഹയ്യും ഹാദിറും ഖാദിറും  ആയ മലക്കിനോട്  ഇബ്രാഹിം നബി സംസാരിച്ചിട്ടുണ്ട്.  പ്രവാചകന്‍ സംസാരിച്ചിട്ടുണ്ട്. സ്വഹാബാക്കള്‍  ജിബ്രീലിനെ  കണ്ടിട്ടുണ്ട്. ഹയ്യും ഹാദിറും കാദിറും എന്ന  വാക്കുകളുടെ  അര്‍ത്ഥം അറിയില്ലായിരുന്നെങ്കില്‍  അത് ചോദിക്കാമായിരുന്നില്ലെ?  ഹയ്യ് എന്ന് പറഞ്ഞാല്‍  ജീവനുള്ളത്,  ഹാദിര്‍  എന്ന് പറഞ്ഞാല്‍  സാന്നിദ്ധ്യത്തില്‍ ഉള്ളത്,  ഖാദിര്‍  എന്ന് പറഞ്ഞാല്‍  കഴിവുള്ളത്.  എന്‍റെ മുന്നില്‍ ഒരു ജിന്നുണ്ടെങ്കില്‍ അതിനു സഹായിക്കാന്‍ കഴിയുമെങ്കില്‍  അത് സഹായിക്കട്ടെ  എന്ന് കരുതിയാല്‍  അത് അല്ലാഹുവില്‍ പങ്ക്  ചേരില്ല  എന്നാണു ഇത്രയും  കാലം ഞാന്‍ പറഞ്ഞത്.  ഇപ്പോള്‍ മനസിലായോ? അതോ ഉറക്കം  നടിക്കുകയാണൊ?
ഖുബൂരികളെ  പോലെ മുജാഹിദുകള്‍  എന്ത് പറഞ്ഞാലും അതിനെ എതിര്‍ക്കുക  എന്ന സ്വഭാവം മാറ്റി സത്യം അംഗീകരിക്കാന്‍ ശ്രമിച്ച് നോക്ക്, പിന്നെ  ഒരു കാര്യം  പറഞ്ഞത് സത്യം  ആണു അബ്ദുള്‍ റഹ്മാന്‍റെ  ഇറച്ചിയും ചോരയും എന്‍റെ ദേഹത്തില്ല,  ഉണ്ടെങ്കില്‍ സത്യം മനസിലാക്കാന്‍ കുറച്ച് ബുദ്ധിമുട്ടാണു എന്നത് സത്യം  തന്നെ.  ​സലഫിയുടെ ഇറച്ചിയും ചോരയും ശരീരത്തില്‍ ഉള്ളത് കൊണ്ട് പെട്ടന്ന് പിടി കിട്ടില്ല
അപ്പോള്‍ അയാളുടെ  അവസ്ഥ എന്താണെന്ന് പറയേണ്ടല്ലൊ, അയാളുടെ  ചോരയും ഇറച്ചിയും ഫുള്ളായിട്ടുളള  അയാളുടെ  കാര്യം കട്ടപ്പൊക ആണെന്ന് സമ്മതിച്ചതിനു  സര്വ്വ ശക്തനു സ്തുതി

2015-04-07 15:34 GMT+03:00 Hasanul Banna <hba...@gmail.com>:
ചിരിക്കാന്‍ വയ്യ .....വൈരുദ്ധ്യങ്ങളുടെ മാലപ്പടക്കം വന്നു കൊണ്ടിരിക്കുന്നു.... എല്ലാം തന്‍ അറിയാതെ ആണെങ്കിലും മുജാഹിദ് ആയിരുന്ന കാലത്തെ വിശ്വാസം എഴുതിപ്പോവുന്നുണ്ട്........................//.................../// പിന്നെ മലക്കിനോട് ചോദിച്ചാല്‍ എന്താണു വിധി എന്ന്, വിവരം ഉണ്ടെങ്കില്‍ ഈ  ചോദ്യം ചോദിക്കില്ല എന്ന് മുസ്ലിമായ എല്ലാവര്‍ക്കും അറിയാം, കാരണം മലക്കുകള്‍ക്ക് അല്ലാഹു ഇച്ചാ ശക്തി കൊടുത്തിട്ടില്ല,  അല്ലാഹു എന്താണൊ കല്‍പിച്ചത് അത് മാത്രമെ  മലക്കുകള്‍ക്ക് ചെയ്യാന്‍ കഴിയുകയുള്ളു. അതൊന്നും അറിയാതെ എന്തെങ്കിലും ചോദിച്ച് മറ്റുളളവരുടെ  മുന്നില്‍ ഇമ്മിണി ബല്യ  ആളാണു എന്ന് കാണിക്കുന്നത് നല്ലത് തന്നെ....................//........മലക്കുകള്‍ക്ക് ഇച്ചാ ശക്തി കൊടുക്കാത്ത സ്ഥലം ഏതൊക്കെയാണ്...???മരുഭൂമിയിലെ മലക്കിനു ഇച്ചാ ശക്തി കൊടുത്തിട്ടുണ്ടോ വഴി അറിയാത്തവന് വെളിച്ചം ചോദിച്ചാല്‍ അത് നല്‍കാന്‍ ഇച്ചാ ശക്തി നല്‍കിയിട്ടുണ്ടോ...??? എന്താണ് വിഷയം എന്നത്കൂടി മറന്നു പോയോ...?? മരുഭൂമിയില്‍ വഴി അറിയാതെ വിഷമിക്കുമ്പോള്‍ മലക്കോ ജിന്നോ സഹായിക്കട്ടെ എന്നാ കരുതി യാ ഇബാടള്ള എന്ന് വിളിച്ചാല്‍ .. അവിടെ വിളിക്കപ്പെടുന്ന മലക്കിനു ഇച്ചാ ശക്തി കൊടുത്തിട്ടുണ്ട് എന്നാണോ...??? കുറച്ചു കൂടി തുടര്‍ന്നാല്‍  എല്ലാം താന്‍ തന്നെ പൊളിച്ചു കൊടുക്കുമല്ലോ........:D.... പിന്നെ മുമ്പ് എന്തായിരുന്നു പറഞ്ഞിരുന്നത് എന്നതൊക്കെ മറന്നു പോയോ.....???... ശിര്‍ക്കായ ഒരു കാര്യം മുഇജിസത്ത് ആയും പ്രവാചകന്മാര്‍ക്കു കൊടുക്കില്ല എന്ന്..... എന്ത് കൊണ്ട് ജിന്നിനോട് സഹായം ചോദിച്ചപ്പോള്‍ സുലൈമാന്‍ നബിക്ക് ശിര്‍ക്കായില്ല എന്നാല്‍ നമുക്ക് ശിര്‍ക്കാണ്‌.... അതിനെ കാണാനും സംവദിക്കാനും സുലൈമാന്‍ നബിക്ക് കീഴ്പെടുതിക്കൊടുത്തു.... എന്നാല്‍ നമുക്ക് അങ്ങിനെ ഇല്ലാത്തത് കൊണ്ട് തന്നെ അത് ശിര്‍ക്കാണ്‌... മനുഷ്യനെ സംബന്ധിച്ച അദൃശ്യവും അഭൌധികവും ആണ് ജിന്നും മലക്കും.... മരണപ്പെട്ട മൂസാ നബിയെ രസൂലിനു ഹയ്യാക്കി കൊടുത്തത് കൊണ്ട് നേരിട്ട് കണ്ടത് കൊണ്ട് റസൂല്‍ സംസാരിച്ചു നമുക്ക് ഹയ്യല്ലാത്തത് കൊണ്ടും കാണാന്‍ സാധിക്കാത്തത് കൊണ്ടും ശിര്‍ക്കാണ്‌..... കാര്യം പിടികിട്ടിയോ.. അതോ ഇനിയും നട്ടം തിരിയുകയാണോ......  നമുക്ക് ശിര്‍ക്കായത് പ്രവാചകന്മാര്‍ക്കു മുഇജിസത്ത് ആയി കൊടുക്കും എന്നതിന് തെളിവാണത്........അബൂ ഹുറൈറ സംസാരിച്ചത് ശൈതാനോടാണ് എന്നത് ആരാണ് അദേഹത്തിന് മനസ്സിലാക്കി കൊടുത്തത്...??? അതൊക്കെ തിരിയാന്‍ വലിയ ഗവേഷണം ഒക്കെ വേണ്ടി വരുമോ... സലഫിയുടെ ഇറച്ചിയും ചോരയും ശരീരത്തില്‍ ഉള്ളത് കൊണ്ട് പെട്ടന്ന് പിടി കിട്ടില്ല.... എല്ലാ ജിന്നും ശൈതാനും ഇറങ്ങിയ സമയത്ത് സ്വന്തമായി ആലോചിച്ചു സത്യം കണ്ടെത്തുക....അല്ലാഹു അനുഗ്രഹിക്കട്ടെ.....

2015-04-07 15:00 GMT+03:00 ഹനീഫ് <puthuve...@gmail.com>:
​ഇങ്ങനെ  ഓരോ മെയിലും അയക്കുമ്പോല്‍ കൊട്ടക്കണക്കിനു വിവരക്കേടുകള്‍ അതില്‍ കുത്തി നിറച്ച് വിടുന്നതില്‍ വലിയ സന്തോഷം ഉണ്ട്.  വിവരം ഇല്ല എന്ന് പൊതു ജനം മനസിലാക്കട്ടെ. ഹയ്യും ഹാദിറും ഖാദിറും  ആയ ജിന്നിനോട്  അതിന്‍റെ  കഴിവില്‍ പെട്ടത് ചോദിച്ചാല്‍ അല്ലാഹുവില്‍ എങ്ങനെ  ആണു പങ്ക് ചേരുന്നതെന്ന് പറയാന്‍ കഴിയില്ല  ഇലാ യൌമുല്‍ കിയാമ, അതിനു ഉരുണ്ട് കളിച്ചിട്ട് ഒരു കാര്യവുമില്ലല്ലൊ. ഇതെല്ലാം എഴുതുന്നതിന്‍റെ  പത്തിലൊന്ന് നേരം വേണ്ട  അത് എഴുതാന്‍, എന്നാലും എഴുതാത്തത് എന്താണു,  എഴുതാനാകാത്തത് കൊണ്ട്  തന്നെ അല്ലെ? പിന്നെ മലക്കിനോട് ചോദിച്ചാല്‍ എന്താണു വിധി എന്ന്, വിവരം ഉണ്ടെങ്കില്‍ ഈ  ചോദ്യം ചോദിക്കില്ല എന്ന് മുസ്ലിമായ എല്ലാവര്‍ക്കും അറിയാം, കാരണം മലക്കുകള്‍ക്ക് അല്ലാഹു ഇച്ചാ ശക്തി കൊടുത്തിട്ടില്ല,  അല്ലാഹു എന്താണൊ കല്‍പിച്ചത് അത് മാത്രമെ  മലക്കുകള്‍ക്ക് ചെയ്യാന്‍ കഴിയുകയുള്ളു. അതൊന്നും അറിയാതെ എന്തെങ്കിലും ചോദിച്ച് മറ്റുളളവരുടെ  മുന്നില്‍ ഇമ്മിണി ബല്യ  ആളാണു എന്ന് കാണിക്കുന്നത് നല്ലത് തന്നെ. പിന്നെ ഹയ്യും  ഹാദിറും ഖാദിറും  ആയ മൂസ നബിയോട്  മുഹമ്മദ്  നബി സ്വല്ലല്ലാഹു അലൈഹി വസല്ലം സംസാരിച്ചത് ശിര്‍ക്കായില്ല, ഹയ്യും ഹാദിറും ഖാദിറും ആയ ജിന്നിനോട്  സുലൈമാന്‍ നബി സംസാരിച്ചത് ശിര്‍ക്കായില്ല  എന്തായാലും അത് ബോദ്ധ്യപ്പെട്ടല്ലൊ അല്‍ഹമ്ദു ലില്ലാഹ്.  അത് ശിര്‍ക്കാകുമായിരുന്നെങ്കില്‍  അവരെക്കൊണ്ട്  അല്ലാഹു അത് ചെയ്യിക്കുമായിരുന്നില്ല എന്നും  മനസിലായില്ലെ?  പിന്നെ  പടച്ചോന്‍റെ  ദുനിയാവില്‍  ഇയ്യാക്കനഉബുദു വ ഇയ്യാക്കനസ്തഈന്‍ എന്ന ആയത്തില്‍ നിന്ന് മനുഷ്യനെ ഒഴിവാക്കിയിരിക്കുന്നു എന്ന് അക്ബര്‍  അല്ലാതെ  പറഞ്ഞ ഒരു മുഫസ്സിറിനെ  കാണിച്ച് താ... അക്ബര്‍  പറഞ്ഞ  വാദം മറ്റാരും ഏറ്റ് പിടിക്കാതിരിക്കുന്നത് നിങ്ങള്‍ക്ക് തന്നെ  അതില്‍ വിശ്വാസം ഇല്ലാത്തത് കൊണ്ടാണു അല്ലെ? പിന്നെ പ്രവാചകന്‍റെയോ സ്വഹാബത്തിന്‍റെയൊ മാര്‍ഗ്ഗത്തില്‍ കാണാന്‍ കഴിയാത്തത് ജിന്നോമീറ്റര്‍ ഇല്ലാത്തത് കൊണ്ടല്ല, ദീന്‍ അറിയാത്തത് കൊണ്ടാകും,  അബൂഹുറൈറ  റളിയല്ലാഹു അന്‍ഹുവിനു പിശാചിന്‍റെ  ശല്യം ഉണ്ടാകാതിരിക്കാന്‍  ആയത്തുല്‍ കുര്‍സീയ് ഓതണം എന്ന് പഠിപ്പിച്ച് കൊടുത്തത് പിശാച് ആണു.  അവന്‍ പിശാച് ആണെങ്കിലും അവന്‍ പറഞ്ഞ ഈ കാര്യം സത്യം ആണു എന്ന് ജീവിതത്തില്‍ കളവ് പറയാത്ത റസൂലുള്ളാഹി സര്‍ട്ടിഫിക്കറ്റും കൊടുത്തിട്ടുണ്ട്. അബൂ ഹുറൈറാ നീ ജിന്നിനോട്  മൂന്ന് ദിവസം സംസാരിച്ചു നീ ശിര്‍ക്ക് ചെയ്ത്  അത് കൊണ്ട്  വീണ്ടും കലിമ  ചൊല്ലി മുസ്ലിം  ആയിക്കോളൂ എന്ന് റസൂല്‍ പറഞ്ഞില്ല.  അതിന്‍റെ  അര്‍ത്ഥം കേരളത്തിലെ  സംഘടനാ വാദികള്‍ക്ക് മനസിലായ ശിര്‍ക്ക് ആദരവായ റസൂലിനു മനസിലായില്ല. എന്തായാലും റസൂലിനു തിരിയാത്ത ഒരു അറിവ് ഞങ്ങള്‍ക്ക് തിരിയില്ല. പിന്നെ ലറ്റര്‍ പാടും സീലും ഉണ്ടായിരുന്നതിന്‍റെ  ബുദ്ധിമുട്ട് ഇപ്പോള്‍ ഇല്ല.  എവിടേ  ഏത് പരിപാടി വക്കാനും ഒരുത്തന്‍റെയും സീലും ലറ്റര്‍പാടും ഒപ്പും ഒന്നും വേണ്ട.  ഏത് പ്രഭാഷകനെ വിളിക്കണം,  ഏത് വിഷയം സംസാരിക്കണം എന്നൊന്നും ലറ്റര്‍പാടുകാര്‍ തീരുമാനിക്കേണ്ടതുമില്ല.  എല്ലാം സ്വതന്ത്രമായി ചെയ്യാന്‍ പറ്റുന്നുണ്ട് അല്‍ഹമ്ദു ലില്ലാഹ് അല്ലാഹുവിനു സ്തുതി.

2015-04-07 13:08 GMT+03:00 Hasanul Banna <hba...@gmail.com>:
പാവങ്ങള്‍ ലെറ്റര്‍ പാടും സീലും ഇല്ലാത്തതിന്‍റെ ബുദ്ധിമുട്ട് വല്ലാതെ അനുഭവിക്കുന്നുണ്ട്.. അത് കിട്ടാത്തതിന് തീറ്റ സലഫിയുടെ ഇറച്ചിയും ചോരയും തന്നെ... നടക്കട്ടെ അതുകൊണ്ട് അദേഹത്തിന് ഗുണമല്ലാതെ ഒന്നും നഷ്ട്ടപ്പെടില്ല......... ഞാന്‍ പേര്‍സണല്‍ മെയിലില്‍ ചോധിചിരുന്നു.. ഹയ്യും ഹാളിരും കാധിരും ആയ ജിന്നിനെ തിരിച്ചറിയാനുള്ള കഴിവുള്ള എത്ര ആളുകള്‍ ഉണ്ട് ജിന്ന് വാദി കൂടാരത്തില്‍ എന്ന്... എന്തെ അതിനൊരു ഉത്തരം നല്‍കാന്‍ സാധിക്കാത്തത്..???.. റസൂല്‍ മിഉറാജില്‍ മൂസാ നബിയോട്  സംസാരിച്ചത് ശിര്‍ക്കല്ല, എന്നാല്‍ കുരാഫി അവരുടെ മരണപ്പെട്ട ഔലിയാക്കലോട് സഹായം ചോദിച്ചാല്‍ ശിര്‍ക്കാകുന്നു...... സുലൈമാന്‍ നബി ജിന്നിനോട് സഹായം ചോദിച്ചതും പരസ്പ്പരം സഹായിച്ചതും ശിര്‍ക്കല്ല.. എന്നാല്‍ ജിന്നുകളോട് നമ്മള്‍ സഹായം ചോദിച്ചാല്‍ അത് ശിര്‍ക്കാണ്‌.... ശിര്‍ക്കും തൌഹീദും വേര്‍തിരിയാന്‍ അമ്ബിയാക്കള്‍ ആയാലും ജിന്നോ മലക്കോ ആയാലും അല്ലാഹു കീഴ്പെടുത്തി കൊടുക്കേണ്ടതും മരണപ്പെട്ടവരെ അവരുടെ മുമ്പില്‍ ഹാജരാക്കുകയും വേണം എന്നുള്ള സാമാന്യ വിവരം ലഭിച്ചതില്‍ അല്ലാഹുവിനെ സ്തുതിക്കാം....അല്ഹമ്ദുലില്ലാഹ്......അത് പോലെ  നമുക്ക് ശിര്‍ക്കായ കാര്യം മുഇജിസത്ത് ആയി പ്രവാജകന്മാര്‍ക്ക് അല്ലാഹു നല്‍കും എന്നത് എല്ലാ ജിന്ന് വാദികളും മനസ്സിലാക്കി ഇനി അതും പറഞ്ഞു കരയില്ല എന്നും സമാധാനിക്കാം........... മനുഷ്യരോട് പരസ്പരം സഹായം ചോദിക്കുന്നത് ശിര്‍ക്കല്ല എന്നത് രസൂലിന്റെയും സഹാബത്തിന്റെയും പ്രവര്‍ത്തിയില്‍ നിന്നും നമുക്ക് മനസ്സിലായി ജിന്ന് വാധികള്‍ക്ക് മനസ്സിലായി കാണില്ല കാരണം തആവനൂ അലല്‍ ബിര്റി വത്തകവാ.......... എന്ന ആയത്ത് മനുഷ്യരും ജിന്നുകളും പരസ്പരം ശായിക്കുന്നതിനും ബാധകമാണ് എന്ന് പഠിപ്പിച്ചവര്‍ ആണല്ലോ ... എന്നിട്ട് പ്രവാചകന്റെയോ സഹാബത്തിന്റെയോ മാതൃകയില്‍ അത് മുജാഹിടുകള്‍ക്ക് കാണാന്‍ സാധിച്ചിട്ടില്ല...... ചിലപ്പോള്‍ നിങ്ങളുടെ കയ്യില്‍ അതിനു തെളിവ് കാണും അത് ഉണ്ടെങ്കില്‍ ഒന്ന് ഇവിടെ തന്നാല്‍ എല്ലാവര്ക്കും മനസ്സിലാക്കാമായിരുന്നു..... ളഈഫായ ഹദീസോ കുര്‍ആനിനെ ദുര്‍വ്യാക്യാനമോ അല്ല വേണ്ടത്..... ഇനി സൂറത്ത് ആന്‍ആമിലെ128 ആം ആയത്തു ആണ് അതിനു തെളിവ് എന്നുണ്ടെങ്കില്‍ അതും പറയാം... ഇതുവരെ ഓരോറ്റ ജിന്ന് വാദിയും മുസ്ലിം ജിന്നിനോടുള്ള സഹായ ചോദ്യതിനു ശിര്‍ക്കല്ലാത്തതിനു തെളിവായി ഫൈസല്‍ മുസ്ലിആര്‍ ഒറ്റമൂലി ആയി ഒതിക്കൊടുത്ത ആയത്ത് തൊടാന്‍ പേടിക്കുന്നു.. എന്തെ നിങ്ങള്ക്ക് തന്നെ അതില്‍ വിശ്വാസം ഇല്ലേ...??? അത് പോലെ ചോദിച്ചു ഹയ്യും ഹാളിരും കാധിരും ആയ മലക്കിനോട് അതിന്റെ കഴിവില്‍ പെട്ടത് ചോദിച്ചാല്‍ എന്താണ് വിധി എന്ന്,.....??? അത് ശിര്‍ക്കാണോ ജാഇസ് ആണോ എന്ന്... ഹഫളത്തിന്‍റെ മലക്കിനോട് സുബഹിക്ക് വിളിച്ചുനര്താന്‍ ആവശ്യപ്പ്ടുന്നത് ശിര്‍ക്കാണോ അതോ എരനാകുലതെക്കുള്ള വഴി പോലെയും കണ്ണി മാങ്ങ പോലെയും ആണോ????...നമ്മ്മുടെ നാട്ടില്‍ ഒന്നും വിഷക്കായയുടെ ഉണ്ണി പൂര്‍ണ വളര്‍ച്ച എത്തുന്നത് വരെ അത് വസീല ആണ് അത് കൊണ്ട് അത് കഴിച്ചാല്‍ വിഷമെല്‍ക്കില്ല  അത് പൂര്‍ണ വളര്‍ച്ച എത്തിയതിനു ശേഷം കഴിച്ചാലേ വിഷം എല്ക്കൂ എന്ന് മനസ്സിലാക്കാറില്ല........ എന്തെല്ലാം ഗവേഷണങ്ങള്‍ ആണ് ഇപ്പോള്‍ ജിന്ന് കൂടാരത്തില്‍ നടക്കുന്നത്.. എന്നാല്‍ അതിനൊന്നും ഒരു പ്രമാണവും കയ്യില്‍ ഇല്ല താനും.. ആകെ ഉള്ള പ്രമാണം അബ്ദുല്‍ റഹിമാന്‍ സലഫിയുടെ അവാര്‍ഡും സീലും ലെറ്റര്‍ പാടും ഇല്ലാത്ത വിഷമവും മാത്രം...... സത്യം മനസ്സിലാക്കി സന്മാര്ഗത്തില്‍ നിലകൊള്ളാന്‍ അല്ലാഹു തൌഫീക്ക് നല്‍കട്ടെ.....

2015-04-06 15:41 GMT+03:00 ഹനീഫ് <puthuve...@gmail.com>:
​ഹയ്യും  ഹാദിറും ഖാദിറും  ആയ ജിന്നിനോട്  അതിന്‍റെ  കഴിവില്‍ പെട്ടത് ചോദിച്ചാല്‍ അല്ലാഹുവിനു മാത്രം  ഉളള  ഏത് കാര്യത്തിലാണു പങ്ക് ചേരുന്നതെന്ന്  പറയാന്‍ കഴിയാതെ പാവം വിലപിക്കുന്നു. പിന്നെ  എറണാകുളത്തേക്കുള്ള  വഴിയില്‍ പോയാല്‍ സ്വിറ്റ്സര്‍ലണ്ടില്‍ എത്തില്ല  എന്ന് എല്ലാവര്‍ക്കും അറിയാം എന്ന് വിവരക്കേടും വിളമ്പി,  ആലപ്പുഴക്കാരനു  സ്വിറ്റ്സര്‍ലണ്ടില്‍ എത്താന്‍ എറണാകുളത്തേക്കുള്ള  വഴിയിലൂടെ  പോകണം.  അവിടെന്ന് ഫ്ലൈറ്റ്  കയറിയാണു  ( നെടുമ്പാശേരി) ലോകത്തുള്ള  മറ്റു രാജ്യങ്ങളിലേക്ക് പോകുന്നത്. പൊട്ടന്‍  ആരാണെന്ന് എല്ലവര്‍ക്കും മനസിലായി കാണുമല്ലൊ
ആരോപണം ഉന്നയിക്കുന്നവന്‍  തെളിവ്  പറയണം അത് ഇസ്ലാമിലുള്ള കുട്ടിക്ക് പോലും  അറിയാം, ഒരു കാര്യം  ശിര്‍ക്കാണു എന്ന് ആരോപിക്കുന്നവന്‍  അത് എങ്ങനെ  ആണു അല്ലാഹുവില്‍ പങ്ക് ചേരുന്നതെന്ന് ചോദിക്കുമ്പോള്‍ നട്ടം തിരിയേണ്ടി വരുന്നു. ഇമ്മിണീ ബല്യ മദീനി ഉണ്ടല്ലൊ മദീനി എന്താ മുണ്ടാണ്ടിരിക്കുന്നത്,  മദീനിക്കറിയാം  കത്തബഹു അബ്ദുള്‍ റഹ്മാന്‍ എന്ന്  വായിക്കുന്നത് പോലെ  അല്ല ഇത് എന്ന്. ഹയ്യും ഹാദിറും ഖാദിറും  ആയ ജിന്നിനോട്  സുലൈമാന്‍ നബി  സംസാരിച്ചത് ശിര്‍ക്കല്ല എന്ന് എന്തായാലും  ബോദ്യപ്പെട്ടല്ലൊ, സുലൈമാന്‍ നബിക്ക്  ശിര്‍ക്കല്ലാത്തത് കേരളത്തിലെ  സംഘടനാ  വാദികള്‍ക്ക്  ശിര്‍ക്കായി.  ഖുബൂരികള്‍ കൊണ്ട്  വരുന്ന്  മിഹ്റാജില്‍ മൂസാ നബിയോട്  പ്രവാചകന്‍ സ്വല്ലല്ലാഹു അലൈഹി വസല്ലമ  സംസാരിച്ചത് ശിര്‍ക്കാകില്ലെ  എന്നതും പഠിച്ചില്ലെ?  എല്ലാവരും പഠിക്കട്ടെ,  അധികാര മോഹികളായ ഒരു വിഭാഗം  ഇല്ലാത്ത ക്ലിപ്പുകള്‍  കട്ട് മുറിച്ച് വിതരണം ചെയ്യുകയും,  മഹത്തായ ഒരു സംഘടനയെ  വെട്ടി മുറിക്കുകയും, സ്വന്തം ജേഷ്ടനു പോലും പാര വച്ച് അധികാരം കൈക്കലാക്കുകയും,  പി ജി ഇല്ലാതെ പി എച്ച് ഡി എടുക്കാന്‍ പോയതും,  അത് രക്ഷയില്ലാതെ  വന്നപ്പോള്‍ 12000 കൊടുത്ത് അവാര്‍ഡ്  വാങ്ങിയതും, എല്ലാം ജനങ്ങളുടെ  മുന്നില്‍  ഇമ്മിണീ ബല്യ  ആളാണു എന്ന് കാണിക്കാന്‍  ആയിരുന്നു എന്ന് ജനങ്ങള്‍ മനസിലാക്കട്ടെ. ഒരു പേഴ്സണല്‍ മെയിലില്‍ താങ്കള്‍  എഴുതിയത് കൂടി ഓര്‍ക്കുന്നത് നല്ലതാണു.  ഇവിടെ  ഒരു ജിന്നുണ്ടെങ്കില്‍ കേള്‍ക്കട്ടെ എന്നത് പ്രതീക്ഷയാണു, പ്രതീക്ഷ പ്രാര്‍ത്ഥന ആണു എന്ന്. ജിന്നിനു കഴിയുമെങ്കില്‍ സഹായിക്കട്ടെ എന്ന് കരുതുന്നത് പ്രതീക്ഷയാണു പ്രതീക്ഷ പ്രാര്‍ത്ഥന  ആണു എന്ന്. അപ്പോല്‍ മനുഷ്യന്‍ ഒന്നും പ്രതീക്ഷിക്കാന്‍ പാടില്ല അല്ലെ? ഒരാളോട്  കടം ചോദിക്കുമ്പോള്‍  അയാളുടെ  കയ്യില്‍ അതുണ്ടാകും എന്ന് പ്രതീക്ഷിച്ചാല്‍ അത് പ്രാര്‍ത്ഥന  ആകും അല്ലെ? സുഖമില്ലാതെ കിടക്കുന്ന  ആളെ  കാണാന്‍  ആശുപത്രിയില്‍ ചെന്നാല്‍  കാണാം എന്ന പ്രതീക്ഷ പ്രാര്‍ത്ഥന  ആണു അല്ലെ?  ബസ്റ്റാന്‍റില്‍ ചെന്നാല്‍  എറണാകുളത്തേക്ക് ബസ്സ് കിട്ടും എന്ന് പ്രതീക്ഷിച്ചാല്‍ പ്രാര്‍ത്ഥന്‍ ആണു അല്ലെ? ഹോട്ടലില്‍ കയറിയാല്‍ ഭക്ഷണം ഉണ്ടാകും എന്ന് പ്രതീക്ഷിച്ചാല്‍ പ്രാര്‍ത്ഥന  ആകും അല്ലെ? ഒരു ഖുബൂരി വന്നിട്ട് മുഹീദീന്‍ ഷെയ്ഖെ  കാക്കണെ  എന്ന് പറഞ്ഞാല്‍ എങ്ങനെ  ആണു ശിര്‍ക്കാകുന്നെതെന്ന് ചോദിച്ചാല്‍ മറുപടി പറയാനറിയാതെ ബ ബ ബ അടിച്ചത് ഓര്‍ക്കുന്നുണ്ടോ?  അത് പോലും അറിയാതിരുന്ന  ആളാണു ഇപ്പോല്‍  ശിര്‍ക്കിന്‍റെ  സര്‍ട്ടിഫിക്കറ്റ് ഹോള്‍ സെയിലായി വിതരണം ചെയ്യുന്നത്. ഈ അധികാരവും,  ലറ്റര്‍പാടും, സീലും എല്ലാം  ഹത്താ സുര്‍ത്തുമുല്‍ മകാബിര്‍... അത് കഴിയുമ്പോള്‍ മൂന്ന് കഷ്ണം തുണി മാത്രമെ  കാണു.  പിന്നെ  അവരവര്‍  ചെയ്ത  പ്രവര്‍ത്തിയുടെ  ഫലവും.  ഞങ്ങളുടെ  പേരില്‍ ശിര്‍ക്ക്  ആരോപിക്കുന്ന നിങ്ങള്‍ക്ക് ബാധ്യത ഉണ്ട്  അത് അല്ലാഹുവിനു  മാത്രമുള്ള  ഏത് കാര്യത്തിലാണു പങ്ക് ചേരുന്നതെന്ന് പറഞ്ഞ് തരണം.  അല്ലാതെ  ലറ്റര്‍പാടില്‍ എഴുതിയിട്ട് നാളെ മുതല്‍ ഇതും ശിര്‍ക്കായി പ്രഖ്യാപിക്കുന്നു എന്ന് പറയുമ്പോള്‍  അത് അംഗീകരിക്കാന്‍ ഞങ്ങള്‍ മാര്‍പ്പാപ്പായുടെ മതക്കാരല്ല

2015-04-06 10:33 GMT+03:00 Hasanul Banna <hba...@gmail.com>:
ഇത് വായിക്കുന്ന എല്ലാവരും ജിന്ന് വാദികള്‍ തന്നെ ആയിരിക്കില്ലല്ലോ....??.. അവര്‍ക്കൊക്കെ തിരിയില്ലേ ശിര്‍ക്കിനെ തൌഹീദ് ആക്കാന്‍ മാവിലെക്കും എറണാകുളത്തെക്കും ആലപ്പുഴയിലെക്കും ഒക്കെ പോവേണ്ടി വരുന്നത് ആര്‍ക്കാണ് എന്നത്....??? ഏറണാകുളത്തേക്കോ ആലപ്പുഴയിലെക്കോ ഉള്ള വഴിയിലൂടെ പോയാല്‍ ആരും സ്വിറ്റ്സര്‍ലാന്‍ഡില്‍ എത്തില്ല എന്നത് എല്ലാ പൊട്ടന്‍ മാര്‍ക്കും അറിയാം ജിന്ന് വാധികള്‍ക്ക് ചിലപ്പോള്‍ അറിയില്ലായിരിക്കാം....അത് തന്നെ അതിന്‍റെ ഉത്തരം എന്ന് പോലും താങ്കള്‍ക്കു തിരിയാത്തത് ചിലപ്പോള്‍ അബ്ദുല്‍ റഹിമാന്‍ സലഫിയുടെ കുഴപ്പം ആയിരിക്കും... ഇനി മലക്ക് അല്ലാഹുവിന്റെ അടിമ അല്ലെ,....??? അതിന്റെ കഴിവില്‍ പെട്ടത് ചോദിച്ചാല്‍ എന്തായിരിക്കും വിധി...???

2015-04-06 10:21 GMT+03:00 ഹനീഫ് <puthuve...@gmail.com>:
അതെ വിവരം ഇല്ലാത്താത് ഞങ്ങളുടെ കുഴപ്പം അല്ല. ഒരു മാവില്‍ കണ്ണി മാങ്ങാ കിടക്കുമ്പോല്‍ ഇത് മാമ്പഴം  ആകാന്‍  സാധ്യത ഉണ്ടെന്ന് പറയുമ്പോള്‍,  അല്ലാ ഇത് മാമ്പഴം തന്നെ  ആണു എന്ന് പറയുന്നവരോട്  ഇത്  ഉണ്ണി മാങ്ങായാണു എന്ന് പറയുമ്പോല്‍ ഇത് മാമ്പഴം തന്നെ  ആണു.  ഇതെങ്ങനെ  ഉണ്ണി മാങ്ങാ   ആയി അങ്ങനെ  തന്നെ ഇത് മാമ്പഴം  ആണു എന്ന് പറഞ്ഞാല്‍ വിവരമില്ല  എന്നതിനു വേറെ  തെളിവ് വേണ്ടല്ലൊ. ഒരു കാര്യം ശിര്‍ക്ക് ആകണം എങ്കില്‍  അത് അല്ലാഹുവിനു മാത്രമുള്ള  ഏതെങ്കിലും  കാര്യത്തില്‍ പങ്ക്  ചേരണം,  വസീലത്ത് ശിര്‍ക്ക് എന്ന്  പറഞ്ഞാല്‍  ശിര്‍ക്കിലേക്കുള്ള  വഴി എന്നാണു.  അത് അറിയാത്തതിനു  ആരുടെ  കുഴപ്പം. വസീലത്ത് ശിര്‍ക്ക് എന്നത് ഒരു ഹുക്കും  അല്ലാ  എന്നെങ്കിലും പഠിച്ചാല്‍  ഇത്തരം വിവരക്കേട്  ചോദിക്കില്ലായിരുന്നു.  ഒരാള്‍  ആലപ്പുഴയില്‍ നിന്ന്  എറണാകുളത്തേക്ക് പോകുമ്പോല്‍  ചേര്‍ത്തല  എന്ന  സ്ഥലം  എറണാകുളത്തേക്കുള്ള  വഴി ആണു  എന്ന് പറയുമ്പോള്‍  അല്ലാ  ഇത്  എറണാകുളം  തന്നെ  ആണു  എന്ന് പറയുന്നു,  ഇതെങ്ങനെ  എറണാകുളം  ആകുമെന്ന് ചോദിക്കുമ്പോല്‍ ഇത്  എറണാകുളത്തേക്കുള്ള  വഴി  ആകുന്നത് എങ്ങനെ  ആണൊ അങ്ങനെ  തന്നെ  ഇത് എറണാകുളവും  ആണൂ  എന്ന് പറഞ്ഞാല്‍  വിവരദോഷിയോട്  എന്ത് മറുപടി പറഞ്ഞിട്ടും  കാര്യമില്ല.  കാന്തപുരത്തോട്  സാമ്പത്തിക  സഹായം  ആവശ്യപ്പെടുന്നത് ശിര്‍ക്കല്ല.  പക്ഷെ  അത് വസീലത്ത് ശിര്‍ക്കാണു.  കാന്തപുരം സഹായിച്ചാല്‍  അയാളോടുള്ള  കടപ്പാടിന്‍റെ  അടിസ്ഥനത്തില്‍  അയാളുമായി അയാള്‍ പറയുന്ന  ശിര്‍ക്കന്‍  കാര്യങ്ങളില്‍  ചെന്നെത്താന്‍ ഇടയുണ്ട്.  കാന്തപുരത്തോട്  സഹായം  ചോദിച്ചാല്‍  എങ്ങനെ  വസീലത്ത് ശിര്‍ക്കാകും  അത് പോലെ  തന്നെ  കാന്തപുരത്തോട്  സഹായം ചോദിക്കുന്നതും ശിര്‍ക്കാണു എന്ന് പറയുന്ന  വിവരദോഷികളോട്  എന്ത് പറയാനാണു? വസീലത്ത് ശിര്‍ക്ക് എന്താണെന്ന് പോലും അറിയാത്ത  ഒരു കൌമാണു ശിര്‍ക്കാക്കാന്‍ നടക്കുന്നത്. പിന്നെ സെല്‍ഫിയുടെ  ഇറച്ചി തിന്നുന്നതിനെക്കാള്‍  നല്ലത് ചെന്നായയുടെ  ഇറച്ചി തിന്നുന്നതാകും അത്രക്ക് വൃത്തികെട്ട ജന്മം  ആണത്. അവാര്‍ഡ്  വാങ്ങിയത് പൊളിച്ച് കയ്യില്‍ കൊടുത്തപ്പോള്‍  ശബീലിനെതിരെ  കേസ്  കൊടുത്ത് ക്രെഡിബിലിറ്റി പോയി എന്ന് പറഞ്ഞ്.  ഹയ്യും ഹാദിറും ഖാദിറും  ആയ ജിന്നിനോട്  ചോദിച്ചാല്‍  അല്ലാഹുവിനു മാത്രമുളള  ഏത് കാര്യത്തിലാനു പങ്ക് ചേരുന്നതെന്ന് പറയാന്‍ ഒരുത്തനും കഴിയുന്നില്ല.  എന്നിട്ട് ഉരുണ്ട് പിരണ്ട്.. ആരുടെയോ  ദേഹത്ത് അമേദ്ദ്യം  പുരണ്ടത് പോലെ ആയിക്കൊണ്ടിരിക്കുന്നു. ​

2015-04-06 10:11 GMT+03:00 Hasanul Banna <hba...@gmail.com>:
ഹയ്യും ഹാളിരും കാധിരും ആയ ജിന്നിനെ തിരിച്ചറിയാനുള്ള കഴിവുള്ള എത്ര ആളുകള്‍ ഉണ്ട് ജിന്ന് വാദി കൂടാരത്തില്‍...??? അത് പോലെ ആയിരുന്നോ സുലൈമാന്‍ നബിക്ക് കീഴ്പെടുത്തി കൊടുത്തിരുന്ന ജിന്നുകള്‍...അല്ലാഹു സുലൈമാന്‍ നബിക്ക് ജിന്നോ മീറ്റര്‍ കൊടുത്തതായിരുന്നോ... ഹയ്യാണോ ഹാളിരാണോ കാധരോ പോക്കാരോ എന്ന് നോക്കാന്‍....??? സലഫിയുടെ ഇറച്ചിയും പച്ച മാംസവും തിന്നാല്‍ വിവരം വെക്കില്ല.......വസീലതുന്‍ ശിര്‍ക്കാവലും അല്ലാഹുവിന്‍റെ സിഫതിലെക്കല്ലേ.. ജിന്നിനോട് സഹായം ചോദിച്ചാല്‍ ഏതിലേക്കാണ് വസീല ആവുക എന്ന് ചോദിച്ചാല്‍ പറയുന്നു കബര്‍ കെട്ടി പോക്കലും കള്ള് കുടിയും ഒക്കെ.... എന്താ ചെയ്യാ...പ്രമാണം ഇല്ലെങ്കില്‍ പിന്നെ കബര്‍ സ്ഥാനിലേക്കും കള്ള് ശാപ്പിലെക്കും ഒക്കെ പോവേണ്ടി വരും...... ഇനി ഹഫളത്തിന്റെ മലക്കിനോട് സുബഹിക്ക് വിളിച്ചുനര്താന്‍ ആവശ്യപ്പെട്ടാല്‍ അവിടെ എന്താണ് വിധി അതും വസീലത്തും ഇലാ ശിര്‍ക്കോ അതോ ജാഇസൊ???......

2015-04-06 10:01 GMT+03:00 ഹനീഫ് <puthuve...@gmail.com>:
വിവരം ഇല്ലാ  എന്ന് വീണ്ടും  തെളിയിച്ചല്ലൊ!  ഹയ്യും ഹാദിറും ഖാദിറും  ആയ ജിന്നിനോട്  അതിന്‍റെ  കഴിവില്‍ പെട്ടത് ചോദിച്ചാല്‍ അല്ലാഹുവിന്‍റെ   ഏത് കഴിവിലാണു പെടുന്നതെന്നാനു ഞാന്‍ ചോദിച്ചത്.  അല്ലാതെ  സങ്കല്‍പത്തിലെ  ജിന്നിനോട്  ചോദിക്കുന്ന കാര്യം  അല്ല  ഞാന്‍ ചോദിച്ചത്. ​

2015-04-06 9:49 GMT+03:00 Hasanul Banna <hba...@gmail.com>:
ഹ ഹ ഹ ഹ ഹ ........ വിവരം വെക്കുന്നുണ്ട് ജിന്ന് വാധികള്‍ക്ക്.............പിന്നെ  മദീനിയോട്  ഒരു അഭ്യര്‍ത്ഥന ഉണ്ട്. വിവരക്കേട്  പറയുന്നത് സ്വന്തം പാളയത്തില്‍ ഉള്ള  ആളായാലും അത് തിരുത്തി കൊടുക്കേണ്ട  ബാധ്യത എല്ലാവര്‍ക്കും ഉണ്ട്.  അത് താങ്കള്‍  തന്നെ ഒന്ന് പറഞ്ഞ്  തിരുത്തി  കൊടുക്കുക.  മുഹമ്മദ്  നബി സ്വല്ലല്ലാഹു അലൈഹി വസല്ലമ  സംസാരിച്ചത് മരിച്ച് കിടന്ന് മൂസാ നബിയോടല്ല.  ഹയ്യും ഹാദിറും ഖാദിറും  ആയ  മൂസാ നബിയോടാണു  സംസാരിച്ചത്. നബിക്ക് കാണാന്‍ കഴിയുന്ന  നബി സംസാരിച്ചാല്‍ കേള്‍ക്കാന്‍ കഴിയുന്ന, നബിയോട്  തിരിച്ച് സംസാരിക്കാന്‍  കഴിയുന്ന മൂസാ നബിയോടാണു  സംസാരിച്ചത്.   അല്ലാഹു മൂസാ നബിയെ  ജീവനോട്  ആണു മുഹമ്മദ്  നബിയുടെ മുന്നില്‍ കൊണ്ട്  എത്തിച്ചത്.  ...///....///...///....///.........അപ്പൊ സുലൈമാന്‍ നബി സഹായം ചോദിച്ചിരുന്ന ജിന്ന് പുഴക്കരയിലും മരുഭൂമിയിലും ഉള്ള ജിന്നായിരുന്നോ... ??????...... ശിര്‍ക്കായ ഒരു കാര്യം മുഇജിസത്തു ആയി കൊടുക്കില്ല എന്ന് കൂവി നടക്കുന്ന ജിന്ന് വാധികള്‍ക്ക് എന്ത് പറയാനുണ്ട്.... കാണാത്ത സാങ്കല്‍പ്പിക ജിന്നുകളോടായിരുന്നോ സുലൈമാന്‍ നബി സംവധിചിരുന്നത്....????

2015-04-06 6:28 GMT+03:00 ഹനീഫ് <puthuve...@gmail.com>:
​വിവരം ഇല്ലാ എന്ന വിവരം പോലും ഇല്ലാത്ത കുഞ്ഞാടുകളോട്  എന്ത് പറഞ്ഞിട്ടും  കാര്യമില്ല.  ശിര്‍ക്കിന്‍റെ  മാനദണ്ഡം  എക്കാലത്തും ഒന്ന് തന്നെ  ആണു.  ഹറാമിന്‍റെ  മാനദണ്ഡം  അങ്ങനെ  അല്ല.  ആദം നബിയുടെ  മക്കള്‍  തമ്മില്‍  വിവാഹം  കഴിച്ച്. അന്ന് ഹറാമല്ലാത്തത് ഇന്നും  ഹറാമല്ല  എന്ന് പറഞ്ഞ്  സ്വന്തം പെങ്ങളെ  ആരെങ്കിലും വിവാഹം കഴിക്കുമൊ?  മദ്യപാനത്തിന്‍റെ  ആയത്ത് ഇറങ്ങുന്നത് വരെ  അത് ഹറാം  ആയിരുന്നില്ല. പിന്നെ  വസീലത്ത് ശിര്‍ക്ക് എന്ന് പറയുന്നത് എന്താണെന്ന് അറിയാത്തത് ഞങ്ങളുടെ  കുഴപ്പം അല്ല.  ശിര്‍കിലേക്ക് എത്തിക്കുന്നത് എന്നാണു അതിന്‍റെ  അര്‍ത്ഥം.   ഖബര്‍  കെട്ടി പൊക്കുന്നത്  വസീലത്ത് ശിര്‍ക്കാണു.  വിഗ്രഹം ഉണ്ടാക്കുന്നത്  വസീലത്ത് ശിര്‍ക്കാണു. അതൊന്നും അല്ലാഹുവില്‍  പങ്ക്  ചേരുന്നില്ല.  ചേരാന്‍ ഇടയുണ്ട്   അതാണു വസീലത്ത് ശിര്‍ക്ക്.   നിങ്ങളുടെ  വിവരക്കേടിന്‍റെ  മുന്നില്‍  ഞാന്‍ നമിക്കുന്നു.  ഗുഡ്  ബൈ

2015-04-05 12:28 GMT+03:00 Hasanul Banna <hba...@gmail.com>:
ഈ പാവം കുറെ കാലമായി ഈ ചോദ്യവും പൊക്കി  നടക്കുന്നു....... ഹയ്യും ഹാളിരും കാധിരും ആയ ജിന്നിനോട് സഹായം തേടുമ്പോള്‍ അല്ലാഹുവിന്റെ ഏതു സിഫത്തിലെക്കാന് വസീല ആവുക എന്ന് ചോദിച്ചപ്പോള്‍ ഒരു മറുപടിയും ഇല്ല....ആ സിഫതിലേക്ക് തന്നെ ശിര്‍ക്ക് എന്നാണു മുജാഹിദുകള്‍ വിശ്വസിക്കുന്നത് എന്ന് മനസ്സിലാക്കിയാല്‍ പോരെ;;;;;;;...ജിന്ന് വാദികള്‍ പറയുന്നു അത് വസീലതുന്‍ ഇലാ ശിര്‍ക്കാണ്‌ എന്ന്... വസീലതുന്‍ ഇലാ ഒരു സിഫതിലേക്ക് ആവുകയല്ലേ ചെയ്യുക.....????..... അത് പോലെ സുലൈമാന്‍ നബിക്ക് ജിന്നുകളെ അധീനപ്പെടുത്തിയത് ശിര്‍ക്കാനെങ്കില്‍ ശിര്‍ക്കായതിനെ മുഇജിസത്തായും നല്‍കില്ല എന്നാ അപാരമായ കണ്ടു പിടുത്തം  അപ്പൊ ഹറാമും വസീലതുന്‍ ഇലാ ശിര്‍ക്കും മുഇജിസത്ത് ആയി നല്‍കുമോ.../???....ഇതൊക്കെ ആ ജിന്ന് കേന്ത്രത്തില്‍ നിന്നും ഗവേഷണം ചെയ്തു എടുക്കുന്നതാണ് എന്ന് തോന്നുന്നു.....സത്യത്തില്‍ ഇസ്റാഉം മിഇറാജും ജിന്ന് വാധികള്‍ക്ക് രസൂലിനുള്ള മുഇജിസത്താണ് എന്ന് വിശ്വസിക്കുന്നുണ്ടോ...??? അതില്‍ റസൂല്‍ മൂസാ നബിയോട് സംസാരിച്ചതും മറ്റു മരണപ്പെട്ട നബിമാരെ കൂട്ടി നമസ്കരിച്ചതും ഒക്കെ നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ...??? മരണപ്പെട്ട നബിമാരോട് സംസാരിക്കുക എന്നതും അവരോടുഅങ്ങിനെ ചെയ്യുക എന്നത് നിങ്ങള്ക്ക് ജാഇസ് ആണോ...?? അതോ ശിര്‍ക്കാണോ... ശിര്‍ക്കാണെങ്കില്‍ ശിര്‍ക്കിനെ മുഇജിസത്ത് ആക്കി നല്‍കുമോ..?? സുലൈമാന്‍ നബിക്ക് നല്‍കിയത് പോലെ????.. അത് പോലെ സാഹിരിന്റെ ചോദ്യത്തിന് ഉത്തരം നല്‍കാന്‍ ജിന്നിന് സാധിക്കുമോ..????.... ഇതിനൊക്കെ വല്ല മറുപടിയും പ്രമാണത്തിന്റെ അടിസ്ഥാനത്തില്‍ ഉണ്ടെങ്കില്‍ അറിയാന്‍ താല്പര്യം ഉണ്ട്....ഇല്ല എങ്കില്‍  അബ്ദുല്‍ റഹിമാന്‍ സലഫിയുടെ ചോരയും ഇറച്ചിയും ഇനിയും ബാക്കിയുണ്ട്........

2015-04-01 17:21 GMT+03:00 ഹനീഫ് <puthuve...@gmail.com>:
​സഹോദരങ്ങളെ, ഹാലിയുടേ  വാല്‍ നക്ഷത്രം  എന്ന് കേട്ടിട്ടില്ലെ നിരവധി കൊല്ലങ്ങളില്‍ ഒരിക്കല്‍ പ്രത്യക്ഷപ്പെടുന്ന ഒരു വാല്‍ നക്ഷത്രം.  അത് പോലെ വരുന്ന ഒരു വിരുതന്‍ ആണു ഞമ്മടെ  കത്തബഹു അബ്ദുള്‍റഹ്മാന്‍ സാഹിബ്.  ഈ  സാഹിബ് വെറുതെ ഇങ്ങനെ  വരുന്നതാണു എന്ന് നിങ്ങള്‍  ആരെങ്കിലും കരുതുന്നുണ്ടോ? വെറുതെ  വരുന്നതല്ല.  ഞമ്മടെ  അബ്ദൂള്‍  റഹ്മാന്‍ സെല്‍ഫി ഏതെങ്കിലും കുടുക്കില്‍ പെടുമ്പോള്‍  അതില്‍ നിന്ന് ജനശ്രദ്ധ തെറ്റിച്ച് മറ്റു വഴികളിലേക്ക് കൊണ്ട് പോകാന്‍ വരുന്നതാണു സാധുവായ ഈ വിരുതന്‍. ഇയാളോട്  അങ്ങോട്ട്  ചോദിക്കുന്നതിനൊന്നും ഇയാള്‍ക്ക് മറുപടി ഇല്ല. വേശ്യയുടെ  ചാരിത്ര്യ പ്രസംഗം പോലെ  ഇയാല്‍  സകല ഫിത്നക്കും ചൂട്ട് കാട്ടുകയും എന്നിട്ട് എല്ലാ ഫിത്നയില്‍ നിന്നും നമ്മളെ ഒഴിവാക്കട്ടെ എന്ന് തത്തമ്മ  പൂച്ച പൂച്ച എന്ന് പറയുന്നത് പോലെ  ടൈപ് ചെയ്യുകയും ചെയ്യും. ഇയാളാണു ഞമ്മടെ  അബ്ദുള്‍ റഹ്മാനിക്ക  സമ്മേളനത്തില്‍ ബായിച്ച  ഫത്വ തയ്യാറാക്കി കൊടുത്ത കത്തബഹു അബ്ദുള്‍ റഹ്മാന്‍ എന്ന മഹാന്‍. അന്ന് തയ്യാറാക്കിയ  ഫത്വയുടെ  ചോദ്യവും ഉത്തരവും ഒന്ന് പുറത്ത് വിടാന്‍ ഇയാള്‍ക്ക്  ആകില്ല.  കാരണം  ആരും  ചോദ്യം  ചോദിക്കാതെ  തന്നെ ഇയാളുടെ  വക ഒരു ചോദ്യം ഉണ്ടാക്കി, അതിനു ഇയാളുടെ  വക തന്നെ ഒരുത്തരവും ഉണ്ടാക്കി അയച്ച് കൊടുത്ത്,  വായിപ്പിച്ചതാണു. അല്ലാ കത്തബഹു, ഒരു കാര്യം അംഗീകാരത്തോടെ കിട്ടിയാതാണെങ്കില്‍  അത് ഔദ്യോഗികം തന്നെ  ആയിരുന്നെങ്കില്‍ അതൊന്ന് പുറത്ത് വിടാന്‍ തന്‍റെ  മുട്ട് വിറക്കുന്നത് എന്തിനാണു? പിന്നെ നമ്മുടെ പരിപാടികളെല്ലാം ഈ കത്തബഹുവിന്‍റെ  ഔദ്യോഗിക പദവി ഉപയോഗിച്ച് ഇയാള്‍  മുടക്കിയിട്ടും ഉണ്ട്.  അതൊന്ന് അല്ലാഹുവിനെ  സാക്ഷി നിര്‍ത്തി ഞാന്‍ മുടക്കിയിട്ടില്ല  അതിനു  വേണ്ടി പ്രവര്‍ത്തിച്ചിട്ടില്ല എന്ന് പറയാമൊ എന്ന് ചോദിച്ചപ്പോള്‍ ഇമ്മിണി ബല്യ ഉരുളല്‍ ഉരുണ്ട്. അല്ലാഹു വലിയവനല്ലെ, അധികം താമസിയാതെ ഈ മഹാന്‍ വള്ളാഹി വള്ളാഹി പറയേണ്ടി വന്ന്. അതും ഷെയ്ഖിന്‍റെ  കാലു പിടിച്ച് കൊണ്ട്. ഇപ്പോള്‍ ഇയാള്‍ ഉറക്കത്തില്‍ നിന്ന് ഉണര്‍ന്ന് വന്നത് എന്താണെന്നറിയാമൊ?  ഞമ്മടെ  അബ്ദുള്‍ റഹ്മാന്‍ സെല്‍ഫി തമിഴ് നാട്ടില്‍ പോയി കായ് കൊടുത്ത് ഇമ്മിണി ബല്യ  ഒരു അബാര്‍ഡ്  ബാങ്ങിച്ചു. അത് നമ്മളാരും മൈന്‍റ്  ചെയ്തില്ല.  അപ്പോള്‍ ഉണ്ടെടാ വരുന്നു നെറ്റിലൂടെ  മുഴുവന്‍  വെല്ല് വിളിയും,  ആഘോഷവും, ചീത്തയും, അബ്ദൂല്‍ റഹ്മാന്‍ സെല്‍ഫിയെ  അല്ലാഹു ഉയര്‍ത്തുന്നു... ജിന്നൂരികള്‍ക്കൊരു താക്കീതാണിത് ... ബല്ലാത്ത പുകിലായിരുന്നു,  അങ്ങനെ  വന്നപ്പോള്‍  ഞമ്മള്‍ പറഞ്ഞ്  മക്കളെ  ഇത് കായ് കൊടുത്ത് ബാങ്ങിച്ച അബാര്‍ഡാണു, ഇത് ആര്‍ക്കും കിട്ടും എന്ന്. അപ്പോള്‍  ബല്ലാത്ത  ബെല്ല് ബിളി  ആയിരുന്നു.  അപ്പോള്‍ ഞമ്മളും ഒരു പയ്യനെ  കൊണ്ട്  അത് ബാങ്ങിപ്പിച്ചു.  ഞമ്മടെ  അബ്ദുള്‍ റഹ്മാന്‍ സെല്‍ഫിക്ക് സഹിക്കുമൊ? അങ്ങേര്‍ ജാമിയാ നദുവിയായില്‍  യോഗം വിളിച്ച് ഞാനൊന്നും അറിഞ്ഞില്ലെ  രാമ നാരായണ  എന്ന് പറഞ്ഞ്. ഇയാള്‍ കള്ളനു കഞ്ഞി വച്ചിട്ട് അതില്‍ നിന്ന് വറ്റ്  അടിച്ച് മാറ്റുന്നവന്‍ ആണെന്ന് അറിയുന്ന കൂട്ടത്തില്‍ ഉള്ളവര്‍ പോലും അയാള്‍ പുലമ്പിയത് വിശ്വസിച്ചില്ല എന്ന് ബോദ്യം  വന്നപ്പോള്‍, ഇയാളുടെ അവാര്‍ഡ്  കാശ് കൊടുത്ത് വാങ്ങിയതാണെന്ന  സത്യം പുറത്ത് വിട്ട  നമ്മുടെ  സഹോദരന്‍റെ  പേരില്‍  കേസ്  കൊടുത്തു. നാറിയവന്‍ ഒന്നു കൂടി നാറി.  അപ്പോള്‍  അതിന്‍റെ  നാറ്റം ഒന്ന് മാറി കിട്ടാനാണു ഇയാളിപ്പോള്‍ ഉറക്കത്തില്‍ നിന്ന് ഉണര്‍ന്ന് വന്നത്.  അല്ലാതെ ഇയാള്‍ ജനങ്ങളോടുള്‍ല  ആത്മാര്‍ത്ഥത കൊണ്ടൊന്നും വരുന്നതല്ല. അല്ല കത്തബഹു ഇക്കാക്ക ഒരു സംശയം ചോദിക്കട്ടെ
ഹയ്യും ഹാദിറും ഖാദിറും  ആയ ജിന്നിനോട്  അതിന്‍റെ  കഴിവില്‍ പെട്ടത് ചോദിച്ചാല്‍ അല്ലാഹുവിനു മാത്രമുള്ള  ഏത് കാര്യത്തിലാണു പങ്ക് ചേരുന്നതെന്ന്  ചോദിച്ചിട്ട് എന്താ പറഞ്ഞ്  തരാന്‍ ഇത്ര പ്രിങ്ങാസം.  ഒരു സംശയം കൂടി ഉണ്ട്. സിഹ്റ്  ഫലിക്കുമൊ? സാഹിറിനെ  ജിന്ന്  സഹായിക്കുമൊ? അങ്ങനെ  സാഹിറിനെ  ജിന്ന് സഹായിക്കും എന്നാണെങ്കില്‍... അടുത്ത ചോദ്യം ഉണ്ട്. ഞങ്ങളുടെ  വിശ്വാസ പ്രകാരം ഒരു ചോദ്യം ശിര്‍ക്ക് ആണെങ്കില്‍  ആ വിശ്വാസവും ശിര്‍ക്കാണു.  ഉദാഹരണത്തിനു  മുഹീദീന്‍ ഷെയ്കെ സഹായിക്കണെ  എന്ന് പറയുന്നത് ശിര്‍ക്കായത് പോലെ  തന്നെ  മുഹീദീന്‍ ഷെയ്ഖ്  സഹായിക്കും  എന്ന വിശ്വാസവും ശിര്‍ക്കാണു.  നിങ്ങളുടെ  വിശ്വാസ പ്രകാരം  ഹയ്യും ഹാദിറും ഖാദിറും ആയ ജിന്നിനോട്  അതിന്‍റെ  കഴിവില്‍ പെട്ടത് ചോദിച്ചാല്‍ ശിര്‍ക്ക്. അഥവാ ജിന്നിനോടുള്ള എല്ലാ  ചോദ്യവും ശിര്‍ക്കാണു. അപ്പോള്‍ സാഹിറിനെ  ജിന്ന് സഹായിക്കും എന്ന വിശ്വാസവും ശിര്‍ക്കാകണ്ടെ? സാഹിറിനെ ജിന്ന് സഹായിക്കും എന്ന് വിശ്വസിക്കുന്നത് ശിര്‍ക്കല്ല, ജിന്നിനോട് ചോദിച്ചാല്‍ ശിര്‍ക്ക്.  മുഹീദീന്‍ ഷെയ്ക് സഹായിക്കും എന്ന് വിശ്വസിച്ചാല്‍ ശിര്‍ക്കല്ല, മുഹീദീന്‍ ഷെയ്ഖിനോട്  സഹായം  ചോദിച്ചാല്‍ ശിര്‍ക്ക് എന്നാക്കുമോ  പുതിയ ഫത്വ? അതോ മടവൂരികളെ പോലെ  സാഹിറിനെ  ജിന്ന് സഹായിക്കില്ല, സിഹ്റ്  ഫലിക്കുകയുമില്ല എന്ന മടവൂരിയന്‍ പാതയിലേക്ക് നിങ്ങള്‍ ചേക്കേറുമൊ? ഞങ്ങളുടെ  വിശ്വാസ പ്രകാരം  ആദം നബി  അലൈഹിസ്സലാം മുതല്‍ അന്ത്യ ദിനം വരെ  ശിര്‍ക്കിന്‍റെ  മാനദണ്ഡം ഒന്നാണു. അല്ലാഹുവില്‍ പങ്ക് ചേരുന്നത് ശിര്‍ക്കാണു.  അല്ലാതെ  മുഗ്ജിസത്തിന്‍റെയോ കറാമത്തിന്‍റെയോ അടിസ്ഥാനത്തില്‍ ശിര്‍ക്ക് തൌഹീദ്  ആകില്ല. നബിയോട് അല്ലാഹു പറഞ്ഞത് നബിയേ  താങ്കളെങ്ങാനും ശിര്‍ക്ക്  ചെയ്താല്‍ ... അപ്പോള്‍ സുലൈമാന്‍ നബിക്ക് അല്ലാഹു ആ ശിര്‍ക്കിനെ  അധീനപ്പെടുത്തി കൊടുത്തു എന്ന് വിശ്വസിക്കാന്‍ സര്‍കുലറിന്‍റെ താഴെ ബുദ്ധി പണയം വച്ചവര്‍ക്കെ പറ്റു. പൊന്നാര കത്തബഹു ഇക്കാക്കാ... ഈ സര്‍കുലറും, വസാറയിലെ ഔദ്യോഗിക പദവിയും എല്ലാം ഈ ലോകത്തെ കാണു, പരലോകത്ത് ഇതൊന്നും ഉപകരിക്കില്ല. നമ്മള്‍  രണ്ട് കൂട്ടരില്‍ ഒരു കൂട്ടര്‍ ശിര്‍ക്കിലാണു എന്നുറപ്പാണല്ലൊ, ഹയ്യും ഹാദിറും ഖാദിറും ആയ ജിന്നിനോട് അതിന്‍റെ  കഴിവില്‍ പെട്ടത് ചോദിച്ചാല്‍ അല്ലാഹുവില്‍ പങ്ക് ചേരില്ല എന്ന് പറയുന്ന ഞങ്ങളുടെ മേള്‍ ശിര്‍ക്ക് ആരോപിക്കുന്ന നിങ്ങള്‍, ഞങ്ങളില്‍ ആ ശിര്‍ക്കില്ലാ എങ്കില്‍ നിങ്ങള്‍ ശിര്‍ക്കിലാകും, എന്തായാലും നമ്മള്‍  രണ്ടു കൂട്ടരും ഒന്നിച്ച്  ഈ  വിശ്വാസം വച്ച് കൊണ്ടിരുന്നാല്‍  സ്വര്‍ഗ്ഗത്തില്‍ പോകില്ല എന്നുറപ്പാണു. അത് കൊണ്ട് ഞങ്ങള്‍ക്ക് ഒന്ന് പറഞ്ഞ്  താ ഇതെല്ലാം. സുലൈമാന്‍ നബിക്ക് അല്ലാഹു ശിര്‍ക്കിനെ  അധീനപ്പെടുത്ത് കൊടുത്തോ?  ജിന്ന് സഹായിക്കും എന്ന് വിശ്വസിച്ചാല്‍ ശിര്‍ക്കല്ല ജിന്നിനോട്  ചോദിച്ചാല്‍  ശിര്‍ക്കാണു.  അത് പോലെ മുഹീദീന്‍ ഷെയ്ഖ്  സഹായിക്കും എന്ന് വിശ്വസിച്ചാല്‍  നിങ്ങളുടെ  വിശ്വാസ പ്രകാരം ശിര്‍ക്കാണൊ തൌഹീദ്  ആണൊ?  
...

[Message clipped]  




--
പ്രാര്‍ത്ഥനയില്‍ എന്നെയും കുടുംബത്തെയും ഉല്‍പ്പെടുത്താന്‍ മറക്കരുതെ
 
Haneef.A
Qassim Cement Company
P.B.NO: 345
Buraydah - 51411
Saudi Arabia


abdulrahman madeeni

unread,
Apr 12, 2015, 7:28:41 AM4/12/15
to Anilal Azad, Mansoor Ali, mujahid conference, nadvath mujahideen, fahmus...@googlegroups.com, knmonline...@googlegroups.com, gulf islahi co-ordination committee Islahi, NICHE GROUP, mt.v...@yahoo.com, Mohideen Gmc
സഹോദരങ്ങളെ , السلام عليكم ورحمة الله
എല്ലാവിധ അനീതികളിൽ നിന്നും അതിക്രമങ്ങളിൽ നിന്നും അല്ലാഹു നമ്മെ കാത്ത് രക്ഷിക്കട്ടെ....ആമീൻ!
അല്ലാഹു പറയുന്നു:
".. മസ്ജിദുൽ ഹറാമിൽ നിന്ന് നിങ്ങളെ തടഞ്ഞു എന്നതിന്റെ പേരിൽ ഒരു ജനവിഭാഗത്തോട് നിങ്ങൾക്കുള്ള അമർഷം അതിക്രമം പ്രവർത്തിക്കുന്നതിന്ന് നിങ്ങൾക്കൊരിക്കലും പ്രേരകമാകരുത്. പുണ്യത്തിലും ധർമ്മനിഷ്ഠയിലും നിങ്ങൾ അന്യോന്യം സഹായിക്കുക.പാപത്തിലും അതിക്രമത്തിലും നിങ്ങൾ അന്യോന്യം സഹായിക്കരുത്. നിങ്ങൾ അല്ലാഹുവെ സൂക്ഷിക്കുക. തീർച്ചയായും അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാകുന്നു". (വി. ഖുർആൻ .മാഇദ: 2).
ഹിജ്റ ആറാം വർഷം മദീനയിൽ നിന്നും മഹാനായ നബി (സ) യും സ്വഹാബിമാരും ഉംറ ചെയ്യാൻ വന്നപ്പോൾ മക്കയോടടുത്ത ഹുദൈബിയ എന്ന സ്ഥലത്ത് വെച്ച് മക്കാ മുശ്രിക്കുകൾ തടഞ്ഞു. ആ വർഷം ഉംറ ചെയ്യാനാകാതെ നബി (സ) യും സ്വഹാബത്തും തിരിച്ചുപോയി. ആ സംഭവമാണ് ഈ ആയത്തിൽ സൂചിപ്പിച്ഛതെങ്കിലും അതിമഹത്തായ ഉപദേശവും അതീവ ഗൗരവം നിറഞ്ഞ താക്കീതുമാണ് ഇതിലൂടെ അല്ലാഹു നമുക്ക് നൽകുന്നത്. 
നമ്മുടെ സൽകർമ്മങ്ങൾ നഷ്ടപപെടുത്താനും മറ്റുള്ളവരുടെ പാപങ്ങൾ ഏറ്റെടുക്കാനും ഇടവരുത്തുന്ന കുറ്റകൃത്യങ്ങളും അതിക്രമങ്ങളും പ്രവർത്തിക്കാൻ പരസ്പരം സഹായികളാകരുത്. എല്ലാ നിഗൂഡതകളും പുറത്തുവരുന്ന ഭയാനകമായ രംഗം നാം ഓർക്കുക. എല്ലാവിധ നാശങ്ങളിൽ നിന്നും അല്ലാഹു നമ്മെ കാക്കട്ടെ..(ആമീൻ!)

സഹോദരങ്ങളെ, നമ്മുടെ വിശാസ കാര്യങ്ങളിലും ആദർശത്തിലും ആശയക്കുഴപ്പവും അരാജകത്വവുണ്ടാകുന്നത് ഏറ്റവും വലിയ ഫിത്നയാണ്. 
മരുഭൂമിയിലൊ പുഴയിലോ മറ്റൊ അപകടത്തിൽപെട്ട മനുഷ്യൻ പരമകാരുണ്യകനും സർവശക്തനുമായ രക്ഷിതാവിനെ വിളിക്കാതെ, മനുഷ്യനെ സംബന്ധിച്ച് അദൃശ്യവും അഭൗതികവുമായ ജിന്നിനേ വിളിക്കുന്നത് ശിർക്കാണോ അല്ലെ എന്ന തർക്കം തൗഹീദി പ്രസ്ഥാനത്തിൽ ഉടലെടുത്തു എന്നത് എത്ര വലിയ ഫിത്ത്നയാണ്!! 

നമ്മുടെ മുജാഹിദ്  പ്രസ്ഥാനത്തിൽ അബ്ദുൽ ജബ്ബാർ മൗലവിയും സകരിയാ സ്വലാഹിയും വാദിച്ചിരുന്നത് മരുഭൂമിയിലൊ പുഴയിലോ മറ്റൊ അപകടത്തിൽ പെട്ട മനുഷ്യൻ തന്റെ ശബ്ദം കേൾക്കുന്ന പരിധിയിലുള്ള ജിന്നിനോടൊ മലക്കിനോടൊ അവരുടെ കഴിവിൽ പെട്ട സഹായം തേടിയാൽ അത് ശിർക്കല്ലാ എന്നായിരുന്നു. ഇത് ഖുരാഫികളും തൗഹീദ് വിരോധികളും ഏറ്റെടുത്തു. മുജാഹിദ്കുകളുടെ തൗഹീദ് പൊളിഞ്ഞെന്ന് പ്രജരിപ്പിച്ചു. അപ്പോഴാണ്  കെ ജെ യു എന്ന നമ്മുടെ പണ്ഡിത സഭ ഇടപെട്ടത്.  ജിന്നും മലക്കുമെല്ലാം മനുഷ്യനെ സംബന്ധിച്ച് അദൃശ്യവും അഭൗതികവുമായതിനാൽ അവരോട് സഹായം തേടുന്നത് അവരുടെ കഴിവിൽ പെട്ടതായാലും ശിർക്കും ഹറാമും ആണ് എന്ന് കെ  ജെ യു പണ്ഡിതന്മാരെല്ലാം ഏകോപിച്ച് അഭിപ്രായപെട്ടു. 
കെ ജെ യുവിന്റെ ഈ തീരുമാനം വളരെ ശരിയും പ്രമാണബദ്ധവുമാണ്. അത് സ്വീകരിച്ച് തൗഹീദി പ്രബോധന രംഗത്ത് ഐക്യത്തോടെ മുന്നേറുകയാണ് നമ്മുടെ ബാധ്യത. മറിച്, ആ തീരുമാനം തെറ്റാണെന്നും ഇമാമിങ്ങളെ മുശ്രിക്കക്കുകയാണെന്നും പ്രജരിപ്പിക്കുകയും, പണ്ഡിതന്മാരേയും നേതാക്കന്മാരെയും ഭൽസിക്കുകയും അവർക്കെതിരിൽ ജനമനസ്സുകളിൽ ശത്രുതയും വിദ്വേശവും വളർത്തുകയും ചെയ്യുന്നത് ഗുരുതരമായ തെറ്റാണ്. തൗഹീദിന്റെ മർമ്മത്തിലാണ് ഈ വിവാദം നടത്തിയത് എന്നത് ഗൗരവമുള്ളതാണ്. അതിനാൽ ആശയക്കുഴപ്പമുണ്ടായവർ സത്യംകണ്ടെത്താൻ ശ്രമിക്കണം. ഈ വിവാദത്തിൽ ധാരാളം മുഖാമുഖങ്ങളും സംവാദങ്ങളും നടന്നു. അതിലോന്നായിരുന്നല്ലോ 

കോഴിചെന സംവാദം. ആ സംവാദത്തിൽ ഫൈസൽ മുസില്യാർ ഖുർആൻ സുറ. അൻആം 128 ദുർവ്യാഖ്യാനിച്ചിട്ടില്ലെന്ന് ഇപ്പോഴും ചിലർ ന്യായീകരിച്ചിരിക്കുന്നു. അതാണല്ലോ നമ്മുടെ ഈ മെയിലിന്റെ ചർച്ചാ വിഷയം. ആ സംവാദത്തിന്റെ പ്രസക്ത ഭാഗം യുറ്റുബിൽ ലഭ്യമാണ് :

https://www.youtube.com/watch?v=Fi9feNLjtgQ

അത് കേട്ടാൽ  തന്നെ മുസലിയാരുടെ  ദുർവ്യാഖ്യാനം വ്യക്തമാകും.  

സത്യം കണ്ടെത്താൻ വേണ്ടി നടത്തപ്പെടുന്ന സംവാദത്തിൽ അല്ലാഹുവിന്റെ ഖുർആനിന്റെ പേരിലും സഹാബിമാരുടേയും താബിഉകളുടെ പേരിലും ഇമാം ഖുര്തുബിയുടെ പേരിലും കളവു പറഞ്ഞു വിജയം നേടുന്നു! വർഷങ്ങൾ കഴിഞ്ഞിട്ടും വീണ്ടും ന്യായീകരിക്കുന്നു.. അതിനാൽ നാം ഈ വിഷയം ഗൗരവത്തിലെടുക്കുക. സത്യം മനസ്സിലാക്കി അതിൽ അണിചേരേണ്ടത് നമ്മുടെ ബാധ്യതയാണ്.


സുദീർഘമായ ചർച്ചകൾക്കിടയിൽ തർക്ക വിഷയത്തിന്റെ മർമ്മം മറക്കാതിരിക്കാനും സത്യാന്വേഷികൾക്ക് സൗകര്യത്തിനും വേണ്ടിയാണ് ഇതെല്ലാം വീണ്ടും ആവർത്തിക്കുന്നത്. 

ഇനി സഹോദരന്റെ മെയിൽ കാണുക:

" നിങ്ങളടക്കമുള്ള അറിവും പാണ്ഢിത്ത്യവുമുള്ളർ തന്നെ ഹംദും സ്വലാത്തും ചൊലി പാമര ജനങ്ങൾക്ക്‌ മുമ്പിൽ സത്യം മറച്ചുവെക്കുന്നതും  അസത്യം കൂട്ടിക്കുഴച്ചും കക്ഷി സംരക്ഷണത്തിന്ന് വേണ്ടി എന്ത്‌ നെറികേടും ചെയ്യാൻ മടിക്കാത്തവരാണെന്നതിന്ന് നിങ്ങൾ ഉൾപ്പെടെയുള്ളവർ സാക്ഷികളായി ഉള്ള ഇക്കാലത്ത്‌ പ്രത്യേകിച്ചും."

സഹോദരന്റെ ആദ്യ മെയിലുകളിൽ നിന്ന് വ്യത്യസ്തമായി വാക്കുകളും പ്രയോഗങ്ങളും ശൈലികളും അവസാനത്തെ രണ്ട് മെയിലുകളിൽ വേറിട്ട് നിൽക്കുന്നു!! എന്താ സംഭവിച്ചത്! മെയിൽ ആരെങ്കിലും ഹൈജാക്ക് ചെയ്തതാണോ? മെയിലിലൂടെ ആണെങ്കിലും നേരത്തെ പരിചയപെട്ട സഹോദരൻ അനിലാലിന്റെ സൗഹൃദം മാറി വിരോധവും വിദ്വേഷവും തുളുമ്പുന്ന പോലെ തോന്നിയത് കൊണ്ട് ചോദിച്ചതാണ്. നാം അറിയാതെ മഹാ നാശത്തിലേക്ക് എടുത്തെറിയപ്പെടുന്നത് സൂക്ഷിക്കണം.ഇതൊരു ദീനീ ചർചയാണ്. ഈ ചർച്ചയിൽ നാം മനസ്സിലാക്കിയത് തെറ്റാണെന്ന് ബോധ്യപെട്ടാൽ നമുക്ക് തിരുത്താം. അതിന്ന് സഹായിച്ചവർക്ക് നന്ദി പറയാം..അല്ലാഹുവിനോട് പ്രാര്ഥിക്കാം..മറിച്ചാണെങ്കിൽ ഗുണകാംക്ഷയോടെ നമ്മുടെ കൂട്ടുകാരെ സത്യം മനസ്സിലാക്കി കൊടുക്കാൻ ശ്രമിക്കാം..അതിനപ്പുറം വിരോധവും വിദ്വേഷവും പകയും ശത്രുതയും പടർത്തുന്നത് തീരാദുഖത്തിലേക്ക് നയിക്കും അല്ലാഹു കാത്ത് രക്ഷിക്കട്ടെ..ആമീൻ.

ഇനീ, സഹോദരാ.. എന്നെ ഭൽസിച്ചാൽ പോരേ.. പണ്ഡിതന്മാരുടെ കൂട്ടത്തിൽ എന്നെ ഉൾപെടുത്തി അറിവും പാണ്ഡിത്യവുമുള്ള, ഹംദും  സ്വലാത്തും ചൊല്ലുന്ന.. പണ്ഡിതന്മാരെ മൊത്തത്തിൽ 'എന്ത്‌ നെറികേടും ചെയ്യാൻ മടികാണിക്കാത്തവരാണെന്ന്' ആക്ഷേപിക്കുന്നത് നിസ്സാരമായി തോന്നുമേങ്കിലും അതീവ ഗുരുതരമാണ്. പണ്ഡിതന്മാരിലും തെറ്റുകൾ സംഭവിച്ചേക്കാം, അത് തിരിച്ചറിയുന്നവർ നല്ലനിലയിൽ തിരുത്തികൊടുക്കുവാൻ ശ്രമിക്കുകയും അല്ലാഹുവിനോട് പ്രാർഥിക്കുകയുമാണ് വേണ്ടത്. അതല്ലാതെ, പൊതു ജന മധ്യത്തിൽ അവരെ ഇകെഴ്ത്തുന്നതും തെറ്റിദ്ധാരണകൾ സൃഷ്ടിക്കുന്നതും ഒരിക്കലും ഗുണകരമല്ല. പ്രത്യേകിച്ചും നമ്മുടെ ഈ ദീനീ ചർച്ചയിൽ അതിന്റെ യാതൊരാവശ്യവുമില്ല. 

സഹോദരന്റെ മെയിൽ വീണ്ടും കാണുക:

ഫൈസൽ മൗലവി ആയത്ത്‌ ദുർവ്വ്യാഖ്യാനിച്ചിട്ടില്ല എന്ന സത്യം അറിഞ്ഞുകൊണ്ട്‌ മറച്ചുവെക്കുന്ന താങ്കളുടെ കള്ളത്തരവും ഇരട്ടമുഖവും പുറത്ത്‌ കൊണ്ടുവരാൻ തന്നെയാ ഞാൻ നിങ്ങളോട്‌ പത്തപിരിയം സംവാദത്തിൽ വെച്ച്‌ മുസ്ലിം ജിന്നിനോട്‌ സഹായം ചോദിക്കുന്നത്‌ വസീലത്തുശ്ശിർക്കാണെന്ന് അൻആം 128 തെളിവാക്കി പറഞ്ഞ ആലുശ്ശൈഖ്‌ ദുർവ്വ്യാഖ്യാനിച്ചിട്ടില്ല എന്ന് അബ്ദുറഹ്മാൻ സലഫി പറഞ്ഞതിനെ പറ്റി ചോദിച്ചത്‌."

ബഹുമാന്യരായ നാസർസുല്ലമിയും ഫൈസൽ മുസലിയാരും തമ്മിൽ നടന്ന കോഴിചെന സംവാദം കേട്ടതു മുതൽ തന്നെ ഫൈസൽ മുസ്‌ലിയാർ അൻആം 128 ദുർവ്യാഖ്യാനിച്ചു എന്നാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്. എന്റെ പരിശോധനകളിൽ കൂടുതൽ കൂടുതൽ ബോധ്യപെട്ടു. മുമ്പ് 'പത്തപ്പിരിയം സംവാദം' എന്ന ഒരു മെയിൽ ചർച്ചയിലും സവിസ്തരം അത് വ്യക്തമാക്കിയിരുന്നു. 

സഹോദരന്മാരെ, ഇത് നമ്മുടെ ആദർശവും ദീനുമാണല്ലൊ. ഇതിൽ എന്തിനാണ് കള്ളത്തരവും ഇരട്ടമുഖവും കാണിക്കേണ്ടത്?  

ഫൈസൽ മുസ്ലിയാർ അൻആം 128 ആയത്ത് ദുർവ്യാഖ്യാനിച്ചോ ഇല്ലയോ എന്ന് മനസ്സിലാക്കാൻ ആദ്യം സുല്ലമിയുടേയും മുസ്ലിയാരുടേയും സംസാരം കേൾകയും പിന്നെ ആ ആയത്തിന്ന് മഹാൻമാരായ ഖുർആൻ വ്യാഖ്യാതാക്കൾ നൽകിയ വിശദീകരണം വായിക്കുകയുമാണ് വേണ്ടത്. 

സുല്ലമിയുടെ ചോദ്യവും മുസ്ലിയാരുടെ മറുപടിയും പ്രസക്ത ഭാഗം ഈ ലിങ്കിലുണ്ട് അത് കേൾക്കുകയും :

https://www.youtube.com/watch?v=Fi9feNLjtgQ

പിന്നെ നമ്മുടെ അമാനി മൗലവിയുടെ തഫ്സീറിൽ ഈ ആയത്തിന്റെ വ്യാഖ്യാനം പരിശോധിക്കുകയും ചെയ്‌താൽ തന്നെ സത്യം കണ്ടെത്താൻ കഴിയും (ഇന്ശാ അല്ലാഹ്) . 

 സുറ അൻ ആമിലെ 128 ൽ കാഫിർ ജിന്നിന്റെ കാര്യമാണ് പ്രതിപാദിക്കുന്നത്. മനുഷ്യരിൽ നിന്നുമുള്ള അവരുടെ മിത്രങ്ങൾ എന്നത് കൊണ്ടുദ്ദേശിക്കുന്നത് മുശ്രിക്കുകളേയാണ്. അവർ രണ്ടുകൂട്ടരോടുമാണ് "നിത്യവാസികാളായികൊണ്ട് നരകത്തിൽ കഴിയുവീൻ" എന്ന് അല്ലാഹു പറയുക. എന്നാൽ അതിൽ മുസ്ലിം ജിന്ന് ഉൾപെടുമെന്ന് ഒരു മുഫസ്സിരും പറഞ്ഞതായി കാണാൻ സാധിച്ചിട്ടില്ല. ആലു ശൈഖോ സലഫിയോ ആ ആയത്തിൽ മുസ്‌ലിം ജിന്ന് ഉൾപെടുമെന്ന് പറഞ്ഞിട്ടില്ല. ശൈഖവർകൾ എന്തിനാണ് ആ ആയത്ത് തെളിവാക്കിയത് എന്ന് മുമ്പത്തെ മെയ്ലിൽ വ്യക്തമാക്കിയതാണല്ലൊ.

സഹോദരന്റെ മെയിൽ വീണ്ടുംകാണുക:

"അപ്പോൾ നിങ്ങൾ പറഞ്ഞു ആലുശ്ശൈഖ്‌ ദുർവ്വ്യാഖ്യാനിച്ചിട്ടില്ല, അങ്ങനെ സലഫി പറഞ്ഞത്‌ തെറ്റുമില്ല. എന്ന്.

മാത്രമല്ല മുസ്ലിം ജിന്നിന്റെ കാര്യമാണെന്ന് ആലുശ്ശൈഖോ സലഫിയൊ പറഞ്ഞിട്ടില്ല എന്ന പച്ചക്കള്ളം നിങ്ങൾ തട്ടി വിട്ടു.
ഞാനത്‌ ചോദ്യം ചെയ്തപ്പോൾ നിങ്ങൾ വീണ്ടും ലജ്ജയില്ലാതെ വീണ്ടും കളവ്‌ പറയുന്നു. നിങ്ങൾ തന്നെ എഴുതിയത്‌ ഞാൻ അടയാളപ്പെടുത്തിയത്‌ ശ്രദ്ധിക്കൂ നിങ്ങളുടെ കളവ്‌ എത്ര ദുർബലമാണെന്ന് ബോദ്യപ്പെടും
."

താങ്കൾ അടയാളപ്പെടുത്തിയത് ശ്രദ്ധിച്ചു: സുറ അൻ ആം 128ൽ പറയുന്നത് മുസ്‌ലിം ജിന്നിന്റെ കാര്യമാണെന്ന് ആലുശൈഖോ സലഫിയോ ലോകത്ത് ഏതെങ്കിലും പരിഗണനീയരായ പണ്ഡിതരോ പറഞ്ഞത് കണ്ടിട്ടില്ല. ഇതിന്റെ അർത്ഥം മുസ്‌ലിം ജിന്നിന്റെ കാര്യം ഫതവയിൽ പറഞ്ഞിട്ടില്ലാ എന്നല്ല. ഫതവയും ആയത്തും ഒന്നായിട്ടാണോ മനസ്സിലാക്കുന്നത്? 

സഹോദരന്മാരെ, സുറ അൻ ആം 128 ആയത്ത് വായിച്ചു നോക്കുക അതിൽ മുസ്ലിം ജിന്നിന്റെ കാര്യമാണോ കാഫിർ ജിന്നിന്റെ കാര്യമാണോ പറയുന്നത് എന്ന് പരിശോധിക്കുക. സകര്യത്തിന്നുവേണ്ടി ചെറിയമുണ്ടത്തിന്റേയും പരപ്പൂരിന്റേയും പരിഭാഷ നോക്കൂ:

"അവരെയെല്ലാം അവൻ (അല്ലാഹു) ഒരുമിച്ചുകൂട്ടുന്ന ദിവസം (ജിന്നുകളോട് അവൻ പറയും:) ജിന്നുകളുടെ സമൂഹമേ മനുഷ്യരിൽ നിന്ന് ധാരാളം പേരെ നിങ്ങൾ പിഴപിച്ചിട്ടുണ്ട്.മനുഷ്യരിൽ നിന്നുള്ള അവരുടെ മിത്രങ്ങൾ പറയും ഞങ്ങളുടെ രക്ഷിതാവേ ഞങ്ങളിൽ ചിലർ മറ്റു ചിലരെ കൊണ്ട് സുഖമനുഭവിക്കുകയുണ്ടായി. നീ ഞങ്ങൾക്ക് നിശ്ചയിച്ച അവധിയിൽ ഞങ്ങളിതാ എത്തിയിരിക്കുന്നു. അവൻ പറയും:നരകമാണ് നിങ്ങളുടെ പാര്പ്പിടം. അല്ലാഹു ഉദ്ദേശിച്ച സമയം ഒഴികെ നിങ്ങളതിൽ നിത്യവാസികളായിരിക്കും .."(അൻആം 128)

സഹോദാരന്മാരെ, ഈ ആയത്തിൽ പറയുന്ന ജിന്നുകൾ ആരാണെന്ന് ആയത്തിൽ നിന്ന് തന്നെ മനസ്സിലാകുന്നില്ലേ? മനുഷ്യരിൽ നിന്ന് ധാരാളം പേരെ വഴിപിയപ്പിച്ചത് മുസ്‌ലിം ജിന്നാണെന്ന് പറയാൻ പറ്റുമോ? മാത്രവുമല്ല അല്ലാഹു അവരോട് പറയും: നരകമാണ് നിങ്ങളുടെ നിന്ത്യവാസത്തിനുള്ള പാര്പ്പിടം!.

സഹോദരന്റെ മെയിൽ വീണ്ടുംകാണുക:

"ഇവിടെ മുസ്ലിം ജിന്നിനോട്‌ സഹായത്തിന്ന് ഉപയോഗിക്കുന്നതിൽ ശിർക്ക്‌ അല്ലാത്തതും ഉണ്ട്‌ എന്ന് അൻആം 128 തെളിവാക്കി പറഞ്ഞ ആലുശ്ശൈഖ്‌ ദുർവ്വ്യാഖ്യാനിച്ചിട്ടില്ല എന്ന് പറഞ്ഞ നിങ്ങൾ തന്നെ അത്‌ പരിഭാഷപ്പെടുത്താൻ പറഞ്ഞപ്പോൾ അതിൽ പ്രാധാന്യമില്ലാ എന്ന് പറഞ്ഞ്‌ നിങ്ങൾ ഒഴിഞ്ഞ്‌ മാറുന്നത്‌ ശരിയല്ല. അത്‌ നിങ്ങൾ പരിഭാഷപ്പെടുത്തണം. എന്ന് ഞാൻ വിനീതമായി അപേക്ഷിക്കുന്നു.
അബ്ദുറഹ്മാൻ മദീനി താങ്കൾ ദുർവ്വ്യാഖ്യാനമല്ല സൽ വ്യാഖ്യാനം തന്നെ എന്ന് വിശ്വസിക്കുന്ന ഫത്‌ വ എന്തുകൊണ്ടാ പരിഭാഷപ്പെടുത്താൻ മടിക്കുകയും ചെയ്യുന്നത്‌ ? "

നേരത്തെ എഴുതിയതിൽ തന്നെ ഇതെല്ലാം  വ്യക്തമാക്കിയിട്ടുണ്ട്. അത് കാണുക:

"മുസ്‌ലിം ജിന്നിനോട് മനുഷ്യൻ നടത്തുന്ന സഹായാർഥനയിൽ ശിർക്കാകാത്തതുണ്ടെന്നതിന്ന് തെളിവായിട്ടല്ല  അൻആം 128  ആലു ശൈഖ് ഉദ്ധരിച്ചത്. പ്രത്യുത, ജിന്നിനോട് സഹായം തേടുന്നതിലൂടെ ജിന്നിന്ന് ചില നേട്ടങ്ങളും പ്രയോജങ്ങളുമുണ്ടെന്നും അതിലൂടെ മനുഷ്യനെ വഴിതെറ്റിക്കാൻ പിശചിന്ന് സാധിക്കുന്നു എന്നതിനുമുള്ള തെളിവായിട്ടാണ് ശൈഖ് ഈ ആയത്ത് ഉദ്ധരിച്ചത്.  മനുഷ്യനെ വഴിതെറ്റിക്കുന്നത്‌ കാഫിര് ജിന്നാണല്ലൊ ആ കാര്യമാണ് ആയത്തിൽ വിശദീകരിച്ചത്. എന്നാൽ മുവഹിദുകളിൽ പെട്ടവർ മുസ്ലിം ജിന്നിനെ വിളിച്ച് സഹായം തേടിയത് ശിർക്കായിരുന്നില്ല എന്ന് ഇബിനു അബ്ബാസോ (റ), ഖുർതുബിയോ ഇതിനെ വ്യാഖ്യാനിച്ചിട്ടുണ്ടെന്ന് ആല് ശൈഖ് പറഞ്ഞിട്ടില്ല. അവരാണ് നരകത്തിൽ ശാശ്വതരാകുന്നതിൽ നിന്നും ഒഴിവാക്കപെട്ടവരായി ഈ ആയത്തിൽ അല്ലാഹു പറഞ്ഞതെന്നും അദ്ദേഹം സൂജിപ്പിച്ചിട്ടില്ല."

ഇത് നമുക്കിടയിൽ വിവാദമായ വിഷയത്തിലുള്ള ഒരു ഫത്വയുമല്ല. ..
നമുക്കിടയിൽ വിവാദമായ, മരുഭൂമിയിലൊ പുഴയിലോ മറ്റൊ അപകടത്തിൽപെട്ട ഒരു മനുഷ്യൻ, തനിക്ക് അദൃശ്യവും അഭൗതികവുമായ ജിന്നിനെ വിളിച്ച് സഹായം തേടുന്ന വിഷയമല്ല ഈ ഫത്വയിലെ പരാമർശം... ഇത്തരം അപകടഘട്ടത്തിൽ തന്റെ ചുറ്റുമുള്ള ജിന്നിനോടോ മലക്കിനോടോ ഭൗതിക സഹായം തേടുന്നതിൽ ശിർക്ക് വരുന്നില്ലെന്ന് നമ്മുടെ കൂട്ടത്തിൽ ചിലർ വാദിച്ചു, അതാണ് വിവാദമായത്.
ഇനി, മൂന്ന് പേജുള്ള ശൈഖിന്റെ ഫതവയിലെ ഒരു പേജ് മാത്രമാണ് ഇവിടെ കൊടുത്തിട്ടുള്ളത്. കോഴിചെന സംവാദത്തിൽ അൻആം 128 ദുർവ്യാഖ്യാനിച്ചോ ഇല്ലയോ എന്ന നമ്മുടെ ഈ ചർച്ചയിൽ ഇത് പരിഭാഷപ്പെടുത്തുന്നതിന്ന് പ്രാധാന്യമില്ല. കാരണം, ആധുനിക കാലത്തെ ഒരു പണ്ഡിതന്റെ പുസ്തകത്തിലുള്ള ഒരു ഫത്വയിൽ നിന്നല്ല മറിച്ച് ആധികാരിക തഫ്സീർ ഗ്രന്ഥങ്ങളിലൂടെയാണ് ആയത്തുകളുടെ വ്യാഖ്യാനം മനസ്സിലാക്കേണ്ടത്. പ്രത്യേകിച്ചും നാസർ സുല്ലമി ചോദിച്ചതാകട്ടെ, സ്വഹാബിമാരോ പൂർവീകരായ പണ്ഡിതന്മാരോ അങ്ങിനെ മനസ്സിലാാക്കിയിട്ടുണ്ടോ? വ്യാഖ്യാനിച്ചിട്ടുണ്ടോ? എന്നാണല്ലോ.
സഹോദരന്റെ മെയിൽ വീണ്ടുംകാണുക:
"നിങ്ങൾ പരിഭാഷപ്പെടുത്താതെ നമ്മുടെ ചർച്ച വഴിമുട്ടിക്കരുത്‌ എന്ന് ഓർമ്മപ്പെടുത്തുന്നു.
നിങ്ങൾ ദുർവ്വ്യാഖ്യാനമല്ല എന്ന് പറഞ്ഞ ഫത്‌ വ യിൽ മുസ്ലിം ജിന്നിനോട്‌ സഹായം ചോദിക്കുന്നത്‌ വസീലത്തുശ്ശിർക്കാണെന്ന് ആലുശ്ശൈഖ്‌ പറഞ്ഞിട്ടില്ലങ്കിൽ ഫൈസൽ മൗലവി ദുർവ്വ്യാഖ്യാനിച്ചു എന്ന് ഞാൻ സമ്മതിക്കാം. നിങ്ങൾ എത്രയും വേകം പരിഭാഷപ്പെടുത്തൂ. നിങ്ങളുടെ കള്ളത്തരം നിങ്ങൾ തന്നെ ജനങ്ങൾക്ക്‌ ബോധ്യപ്പെടുത്തി കൊടുക്കൂ എന്ന് ഞാൻ പറഞ്ഞാൽ നിങ്ങൾ ഒരിക്കലും പരിഭാഷപ്പെടുത്തില്ല അതുകൊണ്ട്‌ ഞാൻ അങ്ങിനെ പറയുന്നില്ല"

സഹോദരന്മാരെ, നമ്മുടെ ചർച്ച ആലുശൈഖിന്റെ ഫത്വയുടെ ഉള്ളടക്കത്തെ കുറിച്ചല്ല. അത് കൊണ്ടുതന്നെ മൂന്ന് പേജുള്ള ആ ഫതവ പരിഭാഷ പെടുത്തേണ്ട ആവശ്യം ഇല്ല. മാത്രവുമല്ല, ജീവിച്ചിരിക്കുന്ന ഒരു പണ്ഡിതന്റെ ഫത് വയിൽ നിന്നല്ല ഒരു ആയത്തിന്റെ ശരിയായ വ്യാഖ്യാനം മനസ്സിലാക്കേണ്ടത്. സുല്ലമി ചോദിച്ചത് പൂർവികരായ ആരെങ്കിലും ഈ ആയത്തിൽ നിന്ന് അങ്ങിനെ മനസ്സിലാക്കിയിട്ടുണ്ടോ ? എന്നാണ്.
ഇനി, അൻആം 128 ൽ പറയുന്നത് മുസ്‌ലിം ജിന്നിന്റെ കാര്യമാണെന്ന് ആലുശൈഖ് പറഞ്ഞിട്ടില്ലാ എന്ന് പറഞ്ഞതിൽ നിന്ന് അദ്ദേഹത്തിന്റെ ഫത് വയിൽ മുസ്‌ലിം ജിന്നിനോട് സഹായം ചോദിക്കുന്നത് വസീലത് ശിർക്കാണ് എന്ന് പറഞ്ഞിട്ടില്ലാ എന്ന് മനസ്സിലാക്കരുത്. അത് അദ്ദേഹം പറഞ്ഞിട്ടുണ്ടെന്ന് മാത്രമല്ല, കാഫിർ ജിന്നിനോടായാലും മുസ്ലിം ജിന്നിനോടായാലും സഹായം തേടുന്നത് വസീലത് ശിർക്കാണെന്നും അതേ ഫതവയിൽ അദ്ദേഹം പറഞ്ഞിട്ടുണ്ട്. നമ്മുടെ തർക്കം അൻആം 128 ൽ പറയുന്നത് മുസ്‌ലിം ജിന്നാണോ കാഫിർ ജിന്നാണൊ എന്നും, ആ ആയത്തിന്റെ വ്യാഖ്യാനത്തിൽ സ്വഹാബത്തോ താബി ഉകളൊ പൂർവികരായ പണ്ഡിതന്മാരോ മുസ്ലിം ജിന്നിനോട് സഹായം തേടുന്നത് ശിർക്കല്ലാത്ത വസീലത് ശിർക്കാണെന്ന് പറഞ്ഞിട്ടുണ്ടോ എന്നതാണ്.
കോഴിചെന സംവാദത്തിൽ നാസർ സുല്ലമി ചോദിച്ചത് വളരെ വ്യക്തമാണ്:   " മനുഷ്യനെ സംബന്ധിച്ച് അദൃശ്യവും അഭൗതികവുമായ ജിന്നിനോട് - മുസ്‌ലിം ജിന്നിനോട് മനുഷ്യൻ നടത്തുന്ന സഹായതേട്ടം ശിർക്കാകാതെ വസീലത് ഷിർക്കാകുന്നതിനുള്ള പ്രമാണം എന്ത്? ആയത്തുണ്ടൊ?  മുൻകാല പണ്ഡിതരുടെ തഫ്സീർ ഉണ്ടോ? സ്വഹാബിമാർ അങ്ങിനെ മനസ്സിലാക്കിയിട്ടുണ്ടോ? എന്നീ ആശയത്തിലുള്ള ചോദ്യങ്ങളാണ്. 
അതിനാണ് ഫൈസൽ മുസ്‌ലിയാർ പറഞ്ഞത്:  "ആയത്തുണ്ട്,  ധാരാളം ആയത്തുകളുണ്ട്. സൂറ അന്ആമിലെ: 128 ആയത്ത് തന്നെ മതി. ആ ആയത്തിൽ നിന്ന് സ്വാഹാബിമാരും താബിഈങ്ങളും അങ്ങിനെ മനസ്സിലാക്കി..ഒറ്റമൂലി ആയത്താണ്. കെ ജെ യു വിന്റെ ഫത്‌വ പൊളിക്കാനും അത് മതി..  തഫ്സീരുണ്ട് ഖുര്തുബി..പറഞ്ഞ സ്വഹാബി: ഇബിന്  അബ്ബസ് (റ )..."എന്നീ ആശയത്തിലുള്ള മറുപടി കൊടുത്തത്.
ഇത് ദുർവ്യാഖ്യാനമാണ്. കാരണം:
1) മനുഷ്യനെ സംബന്ധിച്ച അദൃശ്യവും അഭൗതികവുമായ മുസ്‌ലിം ജിന്നിനോട് സഹായം തേടുമ്പോൾ അത് ശിർക്കാകാതെ വസീലത് ശിർക്കാകുന്നതിന്റെ തെളിവ് ചോദിച്ചതിന്ന് കാഫിർ ജിന്നിനോട് മുശ്രിക്കുകൾ നടത്തിയ ഇസ്തിംതാഇന്റെ ആയത്തോതുന്നത് ദുർവ്യാഖ്യാനം തന്നെയല്ലേ?
2) ശിർക്കായ സഹായതേട്ടവും ശിർക്കാകാത്ത വസീലത് ശിർക്കായതും വേർതിരിക്കുന്ന ധാരാളം ആയത്തുകൾ ഖുർആനിലുണ്ടെന്ന് ഫൈസൽ മുസ്‌ലിയാർ പറഞ്ഞത് കളവല്ലേ ?? അല്ലെങ്കിൽ ഏതൊക്കെ ആയത്തുകളാണത് എന്ന് ഇവർ വ്യക്തമാക്കുമോ??
3) സൂറ അന്ആമിലെ: 128 ന്റെ വ്യാഖ്യാനത്തിൽ ജിന്നിനോട് സഹായം തേടുന്നതിൽ ശിർക്കകാത്തതുണ്ടെന്ന് സ്വഹാബിമാരും താബിഈങ്ങളും മനസ്സിലാക്കി എന്നത് കളവല്ലേ???
4) അങ്ങിനെ ഇബിനു അബ്ബാസ് പറഞ്ഞതായി തഫ്സീർ ഖുർതുബിയിൽ ഉണ്ടെന്ന് പറഞ്ഞതും കളവല്ലേ????

5) സത്യ വിശ്വാസികളിലോ മുവഹിദുകളിലൊ പെട്ട പാപികളെയാണ് ഈ ആയത്തിൽ (നരകത്തിൽ ശാശ്വതരാകുന്നതിൽ നിന്ന് ഒഴിവാക്കിയതായി) അല്ലാഹു പറഞ്ഞതെന്ന് ഇബിന് അബ്ബാസ് പറഞ്ഞു എന്നത് കളവല്ലെ????? 

സഹോദരന്മാരേ.. ഒന്നാമത്തെ നമ്പറിലുള്ള വിഷയം തീർന്നെങ്കിൽ രണ്ടാമത്തെതിലേക്ക് കടക്കാം..ഇൻശാ അല്ലാഹ്..
ഒത്തൊരുമിച്ച് ഐക്യത്തോടെ നമുക്ക് വിഷയങ്ങൾ പഠിക്കാം.. അതിനാൽ  ദുർവാശി ഒഴിവാക്കി സത്യം കണ്ടെത്താൻ പരസ്പരം സഹായിക്കുക.
 അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ.

അബ്ദുറഹിമാൻ റിയാദ്.

2015-04-11 19:26 GMT+03:00 Anilal Azad <anila...@gmail.com>:
വഅലൈക്കുമുസ്സലാം വറഹ്മത്തുല്ലാഹ്.

അബ്ദുറഹ്മാൻ മദീനീ,
നിങ്ങൾ പറഞ്ഞതിലെ വാസ്തവ വിരുദ്ധമായ കാര്യങ്ങൾ (കളവുകൾ) മുഴുവനും ഓരോന്നായി ചർച്ച ചെയ്യുകയാണെന്ന് ഞാൻ വ്യക്തമാക്കിയ സ്ഥിതിക്ക്‌ വീണ്ടും പഴയ നിങ്ങളുടെ മെയിൽ ആവർത്തിച്ച്‌ പൊസ്റ്റുന്നത്ത്‌ വായനക്കാരെ മടുപ്പിക്കാനല്ലാതെ ഉപകരിക്കില്ല.

നിങ്ങൾ. തുടക്കത്തിൽ തർക്കമില്ലാത്ത എല്ലാവരും പ്രത്യക്ഷത്തിൽ അംഗീകരിക്കുന്ന നല്ല രണ്ട്‌ വാചകം പറഞ്ഞ്‌ തുടങ്ങിയാൽ ശേഷം പറയുന്നത്‌ മുഴുവൻ മേൽ വാചക്ത്തിനെതിരാവില്ലാ എന്ന് ആരെങ്കിലും ധരിക്കുമെന്ന ധാരണ അസ്ഥാനത്താൺ.

കാരണം നിങ്ങളടക്കമുള്ള അറിവും പാണ്ഢിത്ത്യവുമുള്ളർ തന്നെ ഹംദും സ്വലാത്തും ചൊലി പാമര ജനങ്ങൾക്ക്‌ മുമ്പിൽ സത്യം മറച്ചുവെക്കുന്നതും  അസത്യം കൂട്ടിക്കുഴച്ചും കക്ഷി സംരക്ഷണത്തിന്ന് വേണ്ടി എന്ത്‌ നെറികേടും ചെയ്യാൻ മടിക്കാത്തവരാണെന്നതിന്ന് നിങ്ങൾ ഉൾപ്പെടെയുള്ളവർ സാക്ഷികളായി ഉള്ള ഇക്കാലത്ത്‌ പ്രത്യേകിച്ചും.

അത്‌ ഈ മെയിൽ സംവാധത്തിലൂടെ തെളിഞ്ഞു കൊണ്ടിരിക്കുന്നു. അല്‍ഹംദു ലില്ലാഹ്‌.

നിങ്ങൾ തുടക്കത്തിലേ ആവർത്തിച്ച്‌ പറഞ്ഞ ഒരു കളവായിരുന്നു ഫൈസൽ മൗലവി ആയത്ത്‌ ദുർവ്വ്യാഖ്യാനിച്ചു എന്നും. ഹുസ്സൈൻ സലഫി ആ ദുർവ്വ്യാഖ്യാനത്തെ ന്യായീകരിച്ചു എന്നതും.

ഫൈസൽ മൗലവി ആയത്ത്‌ ദുർവ്വ്യാഖ്യാനിച്ചിട്ടില്ല എന്ന സത്യം അറിഞ്ഞുകൊണ്ട്‌ മറച്ചുവെക്കുന്ന താങ്കളുടെ കള്ളത്തരവും ഇരട്ടമുഖവും പുറത്ത്‌ കൊണ്ടുവരാൻ തന്നെയാ ഞാൻ നിങ്ങളോട്‌ പത്തപിരിയം സംവാദത്തിൽ വെച്ച്‌ മുസ്ലിം ജിന്നിനോട്‌ സഹായം ചോദിക്കുന്നത്‌ വസീലത്തുശ്ശിർക്കാണെന്ന് അൻആം 128 തെളിവാക്കി പറഞ്ഞ ആലുശ്ശൈഖ്‌ ദുർവ്വ്യാഖ്യാനിച്ചിട്ടില്ല എന്ന് അബ്ദുറഹ്മാൻ സലഫി പറഞ്ഞതിനെ പറ്റി ചോദിച്ചത്‌.

അപ്പോൾ നിങ്ങൾ പറഞ്ഞു
ആലുശ്ശൈഖ്‌ ദുർവ്വ്യാഖ്യാനിച്ചിട്ടില്ല, അങ്ങനെ സലഫി പറഞ്ഞത്‌ തെറ്റുമില്ല. എന്ന്.
മാത്രമല്ല മുസ്ലിം ജിന്നിന്റെ കാര്യമാണെന്ന് ആലുശ്ശൈഖോ സലഫിയൊ പറഞ്ഞിട്ടില്ല എന്ന പച്ചക്കള്ളം നിങ്ങൾ തട്ടി വിട്ടു.

ഞാനത്‌ ചോദ്യം ചെയ്തപ്പോൾ നിങ്ങൾ വീണ്ടും ലജ്ജയില്ലാതെ വീണ്ടും കളവ്‌ പറയുന്നു. നിങ്ങൾ തന്നെ എഴുതിയത്‌ ഞാൻ അടയാളപ്പെടുത്തിയത്‌ ശ്രദ്ധിക്കൂ നിങ്ങളുടെ കളവ്‌ എത്ര ദുർബലമാണെന്ന് ബോദ്യപ്പെടും.

(Attachment നോക്കുക).


ഇനി പറയൂ ഞാൻ താങ്കളുടെ പേരിൽ താങ്കൾ പറയാത്തത്‌ പറഞ്ഞോ?  ഇല്ല ഒരിക്കലുമില്ല.

ഇതാ ഞാൻ നിങ്ങളോട്‌ മുകളിലെ വാചകത്തിൽ സത്യം ഉൾകൊള്ളാനും തെറ്റിദ്ധാരണകൾ നീക്കാനും അല്ലാഹു സഹായിക്കട്ടെ എന്ന നല്ല പ്രാർത്ഥനാ വരികളോടെ തുടങ്ങി
നേർവ്വിപരീതം പ്രവർത്തിക്കുന്നതിന്നൊരു സാക്ഷിയാ നിങ്ങളെന്ന് വിശേഷിപ്പിച്ചതിന്നൊരുകാരണം.

അൻ ആം 128 മത്തെ ആയത്ത്‌ ദുർവ്വ്യാഖ്യാനമാ നാം ഇപോൾ ഇവിടെ ചർച്ചചെയ്യുന്നത്‌. അതിൽ ആലുശ്ശൈഖിന്റെ ഫത്വക്ക്‌ വളരെ പ്രസക്തിയുണ്ട്‌. മുസ്ലിം ജിന്നിനെ പറ്റി ചോദിച്ചിട്ട്‌ കാഫിർ ജിന്നിനെ പറ്റി പറഞ്ഞ ഇസ്തിം താഈന്റെ ആയതോതീ എന്നാ നിങ്ങൾ അത്‌ ദുർവ്വ്യാഖ്യാനമാണെന്ന് പറയാൻ കാരണം പറഞ്ഞത്‌.

ഇപോൾ നിങ്ങൾ തന്നെ പറയുന്നു ആലുശ്ശൈഖിനോട്‌ ചോദിച്ച ചോദ്യം മുസ്ലിം ജിന്നിന്റെ സഹായം ഉപയോഗപ്പെടുത്തുന്നതിനെ സംബന്ധിച്ചാണെന്ന്. (മനുഷ്യനെ സംബന്ധിച്ച്‌ അദൃഷ്യരായ ജിന്നിനെ സഹായത്തിന്ന് ഉപയോഗിക്കുന്നത്‌ എങ്ങിനെ? സഹായം ചോദിക്കാതെയാണോ? )

ആ ചോദ്യത്തിന്റെ മറുപടിയിലാ ശൈഖ്‌ കാഫിർ ജിന്നിനോട്‌ മുശ്രിക്കുകൾ നടത്തിയ ഇസ്തിംതാഇന്റെ ആയത്തോതിയത്‌.

അത്‌ ദുർവ്വ്യാഖ്യാനമല്ലാ എന്ന് നിങ്ങൾ ആവർത്തിച്ച്‌ വെക്തമാക്കുകയും ചെയ്യുന്നു.

ഇവിടെ മുസ്ലിം ജിന്നിനോട്‌ സഹായത്തിന്ന് ഉപയോഗിക്കുന്നതിൽ ശിർക്ക്‌ അല്ലാത്തതും ഉണ്ട്‌ എന്ന് അൻആം 128 തെളിവാക്കി പറഞ്ഞ ആലുശ്ശൈഖ്‌ ദുർവ്വ്യാഖ്യാനിച്ചിട്ടില്ല എന്ന് പറഞ്ഞ നിങ്ങൾ തന്നെ അത്‌ പരിഭാഷപ്പെടുത്താൻ പറഞ്ഞപ്പോൾ അതിൽ പ്രാധാന്യമില്ലാ എന്ന് പറഞ്ഞ്‌ നിങ്ങൾ ഒഴിഞ്ഞ്‌ മാറുന്നത്‌ ശരിയല്ല. അത്‌ നിങ്ങൾ പരിഭാഷപ്പെടുത്തണം. എന്ന് ഞാൻ വിനീതമായി അപേക്ഷിക്കുന്നു.
അബ്ദുറഹ്മാൻ മദീനി താങ്കൾ ദുർവ്വ്യാഖ്യാനമല്ല സൽ വ്യാഖ്യാനം തന്നെ എന്ന് വിശ്വസിക്കുന്ന ഫത്‌ വ എന്തുകൊണ്ടാ പരിഭാഷപ്പെടുത്താൻ മടിക്കുകയും ചെയ്യുന്നത്‌ ? നിങ്ങൾ പരിഭാഷപ്പെടുത്താതെ നമ്മുടെ ചർച്ച വഴിമുട്ടിക്കരുത്‌ എന്ന് ഓർമ്മപ്പെടുത്തുന്നു.
നിങ്ങൾ ദുർവ്വ്യാഖ്യാനമല്ല എന്ന് പറഞ്ഞ ഫത്‌ വ യിൽ മുസ്ലിം ജിന്നിനോട്‌ സഹായം ചോദിക്കുന്നത്‌ വസീലത്തുശ്ശിർക്കാണെന്ന് ആലുശ്ശൈഖ്‌ പറഞ്ഞിട്ടില്ലങ്കിൽ ഫൈസൽ മൗലവി ദുർവ്വ്യാഖ്യാനിച്ചു എന്ന് ഞാൻ സമ്മതിക്കാം. നിങ്ങൾ എത്രയും വേകം പരിഭാഷപ്പെടുത്തൂ. നിങ്ങളുടെ കള്ളത്തരം നിങ്ങൾ തന്നെ ജനങ്ങൾക്ക്‌ ബോധ്യപ്പെടുത്തി കൊടുക്കൂ എന്ന് ഞാൻ പറഞ്ഞാൽ നിങ്ങൾ ഒരിക്കലും പരിഭാഷപ്പെടുത്തില്ല അതുകൊണ്ട്‌ ഞാൻ അങ്ങിനെ പറയുന്നില്ല.
ആ പരിഭാഷ കിട്ടിയാലെ താങ്കളുടെ ഒന്നാമത്തെ ചോദ്യത്തിന്റെ  പ്രധാന ഭാഗം ക്രിയര്‍ ആവൂ.


abdulrahman madeeni

unread,
Apr 13, 2015, 2:11:18 AM4/13/15
to Anilal Azad, Mansoor Ali, mujahid conference, nadvath mujahideen, fahmus...@googlegroups.com, knmonline...@googlegroups.com, gulf islahi co-ordination committee Islahi, NICHE GROUP, mt.v...@yahoo.com, Mohideen Gmc, hudanet, malayalam-islamic-class

abdulrahman madeeni

unread,
Apr 13, 2015, 6:23:51 AM4/13/15
to Mohammed Nuhman, Anilal Azad, Mansoor Ali, mujahid conference, nadvath mujahideen, fahmus...@googlegroups.com, knmonline...@googlegroups.com, gulf islahi co-ordination committee Islahi, NICHE GROUP, mt.v...@yahoo.com, Mohideen Gmc
അസ്സലാമു അലൈകും വ റഹ്മതുല്ലാഹ് ..
സഹോദരൻ നുഹ്മാൻ ചോദിക്കുന്നു:
"ഇയകനസ്തീന്‍ താങ്കള്‍ വെട്ടിമുറിച്ച ഇബാറത്തു മുഴുവന്‍ ഇടാന്‍ തയരുണ്ടോ  മദീനി പരലോകം മറകണ്ടാ!!!!!"
തീർച്ചയായും തയ്യാറാണ്. ഒരു ഇബരതും വെട്ടിമുറിച്ചിട്ടില്ല. ഇബിനു അബ്ബാസിന്റെ വാചകം ഇബിനു കസീരിന്റെ തഫ്സീരിൽ നിന്നാണ് ഉദ്ധരിച്ചത്. ആ വാചകം  അവിടെ അവസാനിച്ചു. 
وقال قتادة ഖതാദ പറഞ്ഞു എന്നാണ് അടുത്ത വാചകം. ഇബിനു അബ്ബാസിന്റെ വാചകം ഉദ്ധരിക്കുമ്പോൾ ഖത്താദയുടെ വാചകവും കൂടി ഉദ്ധരിക്കണമോ?
ഈ ചർച്ചയിൽ നിന്ന് ശ്രദ്ധ തിരിച്ചുവിടരുത് എന്ന് അപേക്ഷിക്കുന്നു. പരലോകത്തെ കുറിച്ച് ഓർമിപിച്ചതിന്ന് നന്ദി.. 

2015-04-13 11:44 GMT+03:00 Mohammed Nuhman <mohamme...@gmail.com>:
സഹോദരങ്ങളെ , السلام عليكم ورحمة الله
എല്ലാവിധ അനീതികളിൽ നിന്നും അതിക്രമങ്ങളിൽ നിന്നും അല്ലാഹു നമ്മെ കാത്ത് രക്ഷിക്കട്ടെ....ആമീൻ!

സകല ഫിതനകളുടെയും ഹോള്‍ സയില്‍ ഡീലേര്‍ മദീനി ഇയകനസ്തീന്‍ താങ്കള്‍ വെട്ടിമുറിച്ച ഇബാറത്തു മുഴുവന്‍ ഇടാന്‍ തയരുണ്ടോ  മദീനി പരലോകം മറകണ്ടാ!!!!!

--
നാഥാ, ഞങ്ങളുടെ മാതാപിതാക്കള്ക്കും സംഘടന നേതാക്കള്ക്കും ഉസ്താദുമാര്ക്കും ദീര്ഘായുസ്സും ആരോഗ്യവും പ്രധാനം ചെയ്യണേ.... പ്രമാണങ്ങളെ വളച്ചൊടിക്കുന്ന, ശിര്‍ക്ക്-ബിദ്അത്ത് പ്രചരിപ്പിക്കുന്നവരുടെ ശര്റില്‍ നിന്ന് ഈ തൌഹീദിന്റെ കൂട്ടായ്മയെ രക്ഷിക്കുകയും നിന്റെ ജന്നാതുല് ഫിര്ദൌസില് ഞങ്ങളെ ഒരുമിച്ച് കൂട്ടുകയും ചെയ്യണേ.. ഈ കൂട്ടായ്മയുടെ വിജയത്തിനായി പ്രയത്നിച്ചുകൊണ്ടിരിക്കുന്ന മുഴുവനാളുകള്‍ക്കും അല്ലാഹു പ്രതിഫലം നല്‍കട്ടെ. ആമീന്‍....
സന്ദര്‍ശിക്കുക :"KNM ONLINE CLASSROOM" 24 മണിക്കൂറും പ്രവര്‍ത്തിചു കൊണ്ടിരിക്കുന്ന Kerala Nadvathul Mujahideen ന്റെ ഔദ്യോഗിക ഓണ്‍ലൈന്‍ ക്ളാസ് റൂം.
 
To post to this group, send email to knmonline...@googlegroups.com
---
You received this message because you are subscribed to the Google Groups "KNM Online Classroom" group.
To unsubscribe from this group and stop receiving emails from it, send an email to knmonlineclassr...@googlegroups.com.

For more options, visit https://groups.google.com/d/optout.


abdulrahman madeeni

unread,
Apr 15, 2015, 9:51:38 AM4/15/15
to Anilal Azad, Mansoor Ali, mujahid conference, nadvath mujahideen, fahmus...@googlegroups.com, knmonline...@googlegroups.com, gulf islahi co-ordination committee Islahi, NICHE GROUP, mt.v...@yahoo.com, Mohideen Gmc, hudanet, malayalam-islamic-class
സഹോദരങ്ങളെ , السلام عليكم ورحمة الله
സത്യം മനസ്സിലാക്കാനും ഉൾകൊള്ളാനും അല്ലാഹു നമ്മെ സഹായിക്കട്ടെ....ആമീൻ!
അല്ലാഹു പറയുന്നു:
".... പുണ്യത്തിലും ധർമ്മനിഷ്ഠയിലും നിങ്ങൾ അന്യോന്യം സഹായിക്കുക.പാപത്തിലും അതിക്രമത്തിലും നിങ്ങൾ അന്യോന്യം സഹായിക്കരുത്. നിങ്ങൾ അല്ലാഹുവെ സൂക്ഷിക്കുക. തീർച്ചയായും അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാകുന്നു". (വി. ഖുർആൻ .മാഇദ: 2).
സഹോദരമാരെ, സത്യം മനസ്സിലാക്കാനുള്ള ഒരു ശ്രമമാണല്ലോ ഈ ചർച്ച. വിഷയത്തോട് പൂർണമായും നീതി പുലർത്തിയാലെ ഇത് ഉപകാരപ്പെടുകയുള്ളൂ. അതിനാൽ ഇവിടത്തെ ചർച്ചാവിഷയം എപ്പോഴും നമ്മുടെ ഓർമ്മയിലുണ്ടായിരിക്കണം.
അതായത്, മൂന്ന് വർഷങ്ങൾക്ക് മുമ്പ്  ബഹുമാന്യ പണ്ഡിതന്മാരായ ഫൈസൽ മുസലിയാരും നാസര് സുല്ലമിയും കോഴിച്ചനയിൽ വെച്ച് സംവാദം നടത്തിയല്ലൊ. ദഅവാ സമിതിയെ ഫൈസൽ മുസലിയാരും കെ എന എമിനെ നാസർ സുല്ലമിയും പ്രതിനിധീകരിച്ചു. ആ സംവാദത്തിൽ മുസ്‌ലിയാർ വാദിച്ചത് " മനുഷ്യനെ സംബന്ധിച്ച് അദൃശ്യവും അഭൗതികവുമായ ജിന്നിനോട്  മനുഷ്യൻ നടത്തുന്ന സഹായതേട്ടത്തിൽ ശിർക്കായതും വസീലതു ശിർക്കായതും ഉണ്ട് എല്ലാം ഹറാം തന്നെ" എന്നായിരുന്നു. അല്ലാഹു മാത്രമാണ് അഭൗതികമെന്നും, ജിന്നും മലക്കുമൊക്കെ അഭൗതികമാണെന്ന് വിശ്വസിച്ചാൽ തന്നെ ശിർക്കായി എന്നും പ്രസംഗിച്ച് നടക്കുന്നവർ സംവാദത്തിന് വ്യവസ്ഥ എഴുതിയപ്പോൾ തന്നെ ആദർശം മാറ്റിയ കാഴ്ചയാണ് കണ്ടത്.

സുല്ലമിയുടെ വാദം " മനുഷ്യനെ സംബന്ധിച്ച് അദൃശ്യവും അഭൗതികവുമായ ജിന്നിനോട്  മനുഷ്യൻ നടത്തുന്ന എല്ലാ സഹായതേട്ടവും ശിർക്കും അതിനാൽ ഹറാമും ആണ്." എന്നായിരുന്നു. 
സംവാദത്തിന്റെ പ്രസക്ത ഭാഗം യുറ്റുബിൽ ഈ ലിങ്കിൽ ലഭ്യമാണ് :
ആ സംവാദത്തിൽ നാസർ സുല്ലമി ചോദിച്ചത് :   " മനുഷ്യനെ സംബന്ധിച്ച് അദൃശ്യവും അഭൗതികവുമായ ജിന്നിനോട് - മുസ്‌ലിം ജിന്നിനോട് മനുഷ്യൻ നടത്തുന്ന സഹായതേട്ടം ശിർക്കാകാതെ വസീലത് ഷിർക്കാകുന്നതിനുള്ള പ്രമാണം എന്ത്? ആയത്തുണ്ടൊ?  മുൻകാല പണ്ഡിതരുടെ തഫ്സീർ ഉണ്ടോ? സ്വഹാബിമാർ അങ്ങിനെ മനസ്സിലാക്കിയിട്ടുണ്ടോ? എന്നീ ആശയത്തിലുള്ള ചോദ്യങ്ങളാണ്. 
അതിനാണ് ഫൈസൽ മുസ്‌ലിയാർ പറഞ്ഞത്:  "ആയത്തുണ്ട്,  ധാരാളം ആയത്തുകളുണ്ട്. സൂറ അന്ആമിലെ: 128 ആയത്ത് തന്നെ മതി. ആ ആയത്തിൽ നിന്ന് സ്വാഹാബിമാരും താബിഈങ്ങളും അങ്ങിനെ മനസ്സിലാക്കി..ഒറ്റമൂലി ആയത്താണ്. കെ ജെ യു വിന്റെ ഫത്‌വ പൊളിക്കാനും അത് മതി..  
തഫ്സീരുണ്ട് ഖുര്തുബി. 
പറഞ്ഞ സ്വഹാബി: ഇബിന്  അബ്ബസ് (റ )..."എന്നീ ആശയത്തിലുള്ള മറുപടി കൊടുത്തത്.ഇത് ദുർവ്യാഖ്യാനമാണ്. 
സഹോദരന്മാരെ, ഫൈസൽ മുസില്യാർ ഖുർആൻ സുറ. അൻആം 128 ദുർവ്യാഖ്യാനിച്ചിട്ടില്ലെന്ന് ഈയിടെ ചില പ്രാസംഗികർ ന്യായീകരിക്കുകയും അതിന്റെ ലിങ്ക് നെറ്റിലൂടെ പ്രജരിപ്പിക്കുകയും ചെയ്തപ്പോൾ പ്രതികരിച്ചതാണല്ലൊ ഈ ചർച്ചയുടെ തുടക്കം. 
ഇവിടെ നാം മനസ്സിലാക്കേണ്ടത്,  സത്യം കണ്ടെത്താൻ വേണ്ടി നടത്തപ്പെടുന്ന സംവാദത്തിൽ അല്ലാഹുവിന്റെ ഖുർആനിന്റെ പേരിലും സഹാബിമാരുടേയും താബിഉകളുടെ പേരിലും ഇമാം ഖുര്തുബിയുടെ പേരിലും കളവു പറഞ്ഞു വിജയം നേടുന്നു! ഹുസൈൻ സലഫിയെ പോലുള്ളവർ അതിനെ വീണ്ടും വീണ്ടും ന്യായീകരിക്കുന്നു!! അതാണ് ഇവിടത്തെ ചർച്ചാ വിഷയം.
ഈ ചർച്ചയിൽ പങ്കെടുത്ത സഹോദരൻ അനിലാൽ എഴുതുന്നു;
"കേരളത്തിലെ സാധാരണക്കാരായ ഒരു ദായി യുടെ സംസാരത്തിലെ വിഷയം ക്ലിയർ ചെയ്യാൻ, സൗദി അറേബ്യയിൽ ഇന്ന് ജീവിച്ചിരിക്കുന്ന, ഔഖാഫ് മന്ത്രി കൂടി ആയിരുന്ന (അദ്ദേഹം ഇപ്പോഴും ഔഖാഫ് മന്ത്രിയാണ്. സൗദി മുഫ്തി വേറെ ഒരു ആലുശൈഖാണ്.)  ഒരു പണ്ഡിതനോട്‌  ഉള്ള ചോദ്യത്തിന് ... 6:128 ആയത് ചേർത്ത് കൊണ്ടുള്ള ഫത്വ വളരെയതികം പ്രയോജനം ചെയ്യും എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ആലുഷൈക് നടത്തിയത് ധുര്വ്യഖ്യാനമല്ല സൽവ്യാഖ്‌യാനമാണ് എന്ന് താങ്കൾ അന്ഗീകരിച്ചത് കൊണ്ട് ആണ്, ഫത്വ താങ്കൾ പരിഭാഷപെടുത്തണം എന്ന് ഞാൻ അഭ്യര്തിക്കുന്നത്."

സഹോദരന്മാരെ, തെറ്റിദ്ധരിക്കരുത്, കേരളത്തിലെ സാധാരണക്കാരായ ഒരു ദാഇയുടെ സംസാരത്തിലെ വിഷയം ചോദിച്ചതോ അതിന്ന് ആലുശൈഖ് മറുപടി പറഞ്ഞതോ അല്ല. പതിറ്റാണ്ടുകൾക്ക് മുമ്പ് ആലു ശൈഖ് രചിച്ച ഒരു പുസ്തകത്തിന്റെ അവസാനത്തിൽ ചേർത്തിട്ടുള്ള ഫതവയാണത്. അതിന്റെ ഉള്ളടക്കം നേരത്തെ വ്യക്തമാക്കിയതാണ്. 
ബഹു. ആലുശൈഖ് അൻആം 128 ദുർവ്യാഖ്യാനിച്ചിട്ടില്ലെന്നും ഫൈസൽ മുസ്ല്യാരാണ് ദുർവ്യാഖ്യാനിച്ഛതെന്നും പത്തപ്പിരിയത്ത് വെച്ച് അബ്ദുറഹിമാൻ സലഫി തന്നെ വ്യക്തമാക്കിയതാണല്ലൊ. പിന്നെ നമ്മുടെ ഈ ചർച്ചയുമായി ബന്ധപെട്ടതല്ല ആ ഫതവാ. അത് നേരത്തെ വ്യക്തമാക്കിയത് നോക്കൂ: 
"ഇത് നമുക്കിടയിൽ വിവാദമായ വിഷയത്തിലുള്ള ഒരു ഫത്വയുമല്ല. ഇതിലുള്ള വിഷയം, മുസ്‌ലിം ജിന്നിന്റെ സഹായം ഉപയോഗപ്പെടുത്തി ചികിത്സിക്കുന്നു എന്ന് വാദിക്കുന്നവരുടെ അടുത്തേക്ക് പോകാൻ പറ്റുമോ? അങ്ങിനെ മുസ്ലിം ജിന്നിന്റെ സഹായം ഉപയോഗപ്പെടുത്തുന്നത് അനുവടിക്കപെട്ട സഹായ തേട്ടമാണോ നിഷിദ്ധമായതാണോ? എന്ന ചോദ്യത്തിനാണ് അത് പാടില്ലാത്തതും നിഷിദ്ധവുമായതാണ് എന്ന്` ശൈഖ് മറുപടി പറയുന്നത്.  
നമുക്കിടയിൽ വിവാദമായ, മരുഭൂമിയിലൊ പുഴയിലോ മറ്റൊ അപകടത്തിൽപെട്ട ഒരു മനുഷ്യൻ, തനിക്ക് അദൃശ്യവും അഭൗതികവുമായ ജിന്നിനെ വിളിച്ച് സഹായം തേടുന്ന വിഷയമല്ല ഈ ഫത്വയിലെ പരാമർശം. ഇത്തരം അപകടഘട്ടത്തിൽ തന്റെ ചുറ്റുമുള്ള ജിന്നിനോടോ മലക്കിനോടോ ഭൗതിക സഹായം തേടുന്നതിൽ ശിർക്ക് വരുന്നില്ലെന്ന് നമ്മുടെ കൂട്ടത്തിൽ ചിലർ വാദിച്ചു, അതാണ് വിവാദമായത്.
ഇനി, ... കോഴിചെന സംവാദത്തിൽ അൻആം 128 ദുർവ്യാഖ്യാനിച്ചോ ഇല്ലയോ എന്ന നമ്മുടെ ഈ ചർച്ചയിൽ ഇത് പരിഭാഷപ്പെടുത്തുന്നതിന്ന് പ്രാധാന്യമില്ല. കാരണം, ആധുനിക കാലത്തെ ഒരു പണ്ഡിതന്റെ പുസ്തകത്തിലുള്ള ഒരു ഫത്വയിൽ നിന്നല്ല മറിച്ച് ആധികാരിക തഫ്സീർ ഗ്രന്ഥങ്ങളിലൂടെയാണ് ആയത്തുകളുടെ വ്യാഖ്യാനം മനസ്സിലാക്കേണ്ടത്. പ്രത്യേകിച്ചും നാസർ സുല്ലമി ചോദിച്ചതാകട്ടെ, സ്വഹാബിമാരോ പൂർവീകരായ പണ്ഡിതന്മാരോ അങ്ങിനെ മനസ്സിലാാക്കിയിട്ടുണ്ടോ? വ്യാഖ്യാനിച്ചിട്ടുണ്ടോ? എന്നാണല്ലോ.

അനിലാൽ വീണ്ടും എഴുതുന്നു;
"ഏതായാലും ഒന്നാമത്തെ വിഷയം ക്ലിയർ ആവണമെങ്കിൽ താങ്കൾ ആ ഫത്വ പരിഭാഷപെടുത്തണം എന്ന് ഒരിക്കൽ കൂടി അഭ്യർത്ഥിക്കുന്നു....ഫത്വയുടെ പരിഭാഷ 3 പേജ് പറ്റുമെങ്കിൽ അത് മൊത്തം ചെയ്തോളു അല്ലെങ്കിൽ ഞാൻ അയച്ച ആ പേജ് മാത്രം പരിഭാഷപെടുതിയാൽ മതി , അത് താങ്കളുടെ ഇഷ്ടം.  .... താങ്കൾ ആ ഫത്വ പരിഭാഷപെടുത്തണം എന്ന് വീണ്ടും ഒരിക്കൽ കൂടി അഭ്യർത്ഥിക്കുന്നു. ...ഒന്നാമത്തെ താങ്കളുടെ ചോദ്യത്തിലെ കളവു ബോധ്യപെടുത്താൻ താങ്കൾ ആ ഫത്വ പരിഭാഷ പെടുത്തൽ നിര്ബന്ധമാണ്. അത് കൊണ്ട് താങ്കൾ ആ ഫത്വ പരിഭാഷപെടുത്തണം എന്ന് വീണ്ടും ഒരിക്കൽ കൂടി അഭ്യർത്ഥിക്കുന്നു. "

സഹോദരന്മാരെ, കോഴിചെന സംവാദത്തിൽ ഫൈസൽ  മുസ്‌ലിയാർ അൻആം 128 എന്ന ആയത്ത് ദുർവ്യാഖാനിച്ചൊ ഇല്ലയോ എന്ന് മനസ്സിലാക്കാൻ സൗദിയിലെ ഇപ്പോഴത്തെ ഔഖാഫ് മന്ത്രിയായ ബഹു. സ്വാലിഹ് ആലുശൈഖിന്റെ പുസ്തകത്തിലെ ഫതവ പരിഭാഷപ്പെടുത്തണമെന്ന് നിങ്ങൾക്ക് വാശിയാണെങ്കിൽ, ഒരു പേജോ മൂന്ന് പേജോ പുസ്തകം മുഴുവൻ തന്നെയോ പരിഭാഷപ്പെടുത്തിക്കോളൂ. ഫൈസൽ മുസ്ലിയാർ പറഞ്ഞപോലെ, അൻആം 128 ൽ പറയുന്നത് മനുഷ്യന്ന് അദൃഷ്യവും അഭൗതികവുമായ ജിന്നിനോട് മനുഷ്യൻ നടത്തുന്ന സഹായ തേട്ടം ശിർക്കാകാതെ വസീലത്താണാവുകയെന്നും, സ്വഹാബിമാരും താബിഉകളും അങ്ങിനെ മനസ്സിലാക്കി എന്നും,  ഇബിനു അബ്ബാസ് അങ്ങിനെ പറഞ്ഞത് ഖുര്തുബിയിലുണ്ടെന്നും ...ഇതൊക്കെ ആലുശൈഖ് പറഞ്ഞിട്ടുണ്ടെങ്കിൽ അത് പരിഭാഷപ്പെടുത്തി തെളിയിക്കേണ്ടത് നിങ്ങളുടെ ബാധ്യതയാണ്.
ഒരു സത്യാന്വേഷിയെ സംബന്ധിച്ച്  അൻആം 128 ന്റെ ശരിയായ വ്യാഖ്യാനം മനസ്സിലാക്കാൻ ഇബിനു കസീരിന്റെ മഹത്തായ തഫ്സീർ വരെ ഇംഗ്ലീഷിലുള്ളത് നെറ്റിലുണ്ട്. മലയാളത്തിലുള്ള അമാനി മൗലവിയുടെ തഫ്സീരുണ്ട്. അതെല്ലാം മതിയായതാണ്. 
അൻആം 128 ൽ പറയുന്നത് മുസ്‌ലിം ജിന്നിന്റെ കാര്യമാണെന്ന് ആലു ശൈഖവർകളോ സലഫിയോ പറഞ്ഞിട്ടില്ലെന്ന് നിങ്ങളും സമ്മതിച്ചല്ലോ. 
എന്നാൽ നേരത്തെ എഴുതിയത് പിൻവലിച്ചോ?:
"മുസ്ലിം ജിന്നിന്റെ കാര്യമാണെന്ന് ആലുശ്ശൈഖോ സലഫിയൊ പറഞ്ഞിട്ടില്ല എന്ന പച്ചക്കള്ളം നിങ്ങൾ തട്ടി വിട്ടു. ഞാനത്‌ ചോദ്യം ചെയ്തപ്പോൾ നിങ്ങൾ വീണ്ടും ലജ്ജയില്ലാതെ വീണ്ടും കളവ്‌ പറയുന്നു. നിങ്ങൾ തന്നെ എഴുതിയത്‌ ഞാൻ അടയാളപ്പെടുത്തിയത്‌ ശ്രദ്ധിക്കൂ നിങ്ങളുടെ കളവ്‌ .."
കളവുകളൊക്കെ തെളിഞ്ഞോ? ആ ഫതവ നിങ്ങൾ പരിഭാഷപ്പെടുത്തുന്നതിലൂടെ കൂടുതൽ തെളിയുമല്ലൊ. അതുകൊണ്ട് കുറേ പണ്ഡിതന്മാർ കൂട്ടത്തിലുണ്ടല്ലൊ അവരെ കൊണ്ട് പരിഭാഷപ്പെടുത്തി കളവുകൾ തെളിയിക്കുകയും ഫൈസൽ മുസ്ലിയാരുടെ വാദം തന്നെയാണ് ആ ഫത്വയിലുമുള്ളത് എന്ന് തെളിയിക്കുകയും ചെയ്തോളൂ. നിങ്ങൾ പറയുന്നതിൽ വല്ല സത്യവും ഉണ്ടെന്ന് തെളിയിക്കേണ്ടത് നിങ്ങളുടെ ബാധ്യതയാണ്. ഇല്ലെങ്കിൽ കക്ഷിത്വമില്ലാത്തവർ സത്യം മനസ്സിലാക്കുന്നത് തടുക്കാൻ സാധിക്കില്ല. തെറ്റിദ്ധരിച്ച പലരും സത്യം തിരിച്ചരിഞ്ഞുകൊണ്ടിരിക്കുന്നു. എല്ലാവർക്കും അല്ലാഹു സൻമനസ്സ് നൽകി അനുഗ്രഹിക്കട്ടെ..ആമീൻ!

നമുക്കറിയാം, ഫൈസൽ മുസ്‌ലിയാർ പറഞ്ഞത്:  "ആയത്തുണ്ട്,  ധാരാളം ആയത്തുകളുണ്ട്. സൂറ അന്ആമിലെ: 128 ആയത്ത് തന്നെ മതി. ആ ആയത്തിൽ നിന്ന് സ്വാഹാബിമാരും താബിഈങ്ങളും അങ്ങിനെ മനസ്സിലാക്കി..ഒറ്റമൂലി ആയത്താണ്. കെ ജെ യു വിന്റെ ഫത്‌വ പൊളിക്കാനും അത് മതി.. തഫ്സീരുണ്ട് ഖുര്തുബി. 
പറഞ്ഞ സ്വഹാബി: ഇബിന്  അബ്ബസ് (റ )..."എന്നീ ആശയയങ്ങളാണ്. ഇത് ദുർവ്യാഖ്യാനമാണ്. കാരണം:
1) മനുഷ്യനെ സംബന്ധിച്ച അദൃശ്യവും അഭൗതികവുമായ മുസ്‌ലിം ജിന്നിനോട് സഹായം തേടുമ്പോൾ അത് ശിർക്കാകാതെ വസീലത് ശിർക്കാകുന്നതിന്റെ തെളിവ് ചോദിച്ചതിന്ന് കാഫിർ ജിന്നിനോട് മുശ്രിക്കുകൾ നടത്തിയ ഇസ്തിംതാഇന്റെ ആയത്തോതുന്നത് ദുർവ്യാഖ്യാനം തന്നെയല്ലേ?
2) ശിർക്കായ സഹായതേട്ടവും ശിർക്കാകാത്ത വസീലത് ശിർക്കായതും വേർതിരിക്കുന്ന ധാരാളം ആയത്തുകൾ ഖുർആനിലുണ്ടെന്ന് ഫൈസൽ മുസ്‌ലിയാർ പറഞ്ഞത് കളവല്ലേ ?? അല്ലെങ്കിൽ ഏതൊക്കെ ആയത്തുകളാണത് എന്ന് ഇവർ വ്യക്തമാക്കുമോ??
3) സൂറ അന്ആമിലെ: 128 ന്റെ വ്യാഖ്യാനത്തിൽ ജിന്നിനോട് സഹായം തേടുന്നതിൽ ശിർക്കകാത്തതുണ്ടെന്ന് സ്വഹാബിമാരും താബിഈങ്ങളും മനസ്സിലാക്കി എന്നത് കളവല്ലേ???
4) അങ്ങിനെ ഇബിനു അബ്ബാസ് പറഞ്ഞതായി തഫ്സീർ ഖുർതുബിയിൽ ഉണ്ടെന്ന് പറഞ്ഞതും കളവല്ലേ????

5) സത്യ വിശ്വാസികളിലോ മുവഹിദുകളിലൊ പെട്ട പാപികളെയാണ് ഈ ആയത്തിൽ (നരകത്തിൽ ശാശ്വതരാകുന്നതിൽ നിന്ന് ഒഴിവാക്കിയതായി) അല്ലാഹു പറഞ്ഞതെന്ന് ഇബിന് അബ്ബാസ് പറഞ്ഞു എന്നത് കളവല്ലെ????? 

ഒന്നാമത്തെ നമ്പറിലുള്ള വിഷയം തീരുബോൾ  രണ്ടാമത്തെതിലേക്ക് കടക്കാം..ഇൻശാ അല്ലാഹ്..
ഒത്തൊരുമിച്ച് ഐക്യത്തോടെ നമുക്ക് വിഷയങ്ങൾ പഠിക്കാം.
 അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ.

അബ്ദുറഹിമാൻ റിയാദ്.

2015-04-15 12:41 GMT+03:00 Anilal Azad <anila...@gmail.com>:
വ അലൈകുമുസ്സലം വ രഹ്മതുല്ലഹി വ ബര്കതുഹു 

പ്രിയ മദീനി സാഹിബ്..
ഒന്നാമത്തെ വിഷയം തീർന്നിട്ടില്ല എന്നുള്ളത് കൊണ്ട് ആണ് ഫത്വ താങ്കൾ പരിഭാഷപെടുത്തണം  എന്ന് ഞാൻ അഭ്യർതിക്കുന്നത്. 
കേരളത്തിലെ സാധാരണക്കാരായ ഒരു ദായി യുടെ സംസാരത്തിലെ വിഷയം ക്ലിയർ ചെയ്യാൻ, സൗദി അറേബ്യയിൽ ഇന്ന് ജീവിച്ചിരിക്കുന്ന, ഔഖാഫ് മന്ത്രി കൂടി ആയിരുന്ന  ഒരു പണ്ഡിതനോട്‌  ഉള്ള ചോദ്യത്തിന് (.......അങ്ങിനെ മുസ്ലിം ജിന്നിന്റെ സഹായം ഉപയോഗപ്പെടുത്തുന്നത് അനുവടിക്കപെട്ട സഹായ തേട്ടമാണോ നിഷിദ്ധമായതാണോ? എന്ന ചോദ്യത്തിനാണ് ....... ) 6:128 ആയത് ചേർത്ത് കൊണ്ടുള്ള ഫത്വ വളരെയതികം പ്രയോജനം ചെയ്യും എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ആലുഷൈക് നടത്തിയത് ധുര്വ്യഖ്യാനമല്ല സൽവ്യാഖ്‌യാനമാണ് എന്ന് താങ്കൾ അന്ഗീകരിച്ചത് കൊണ്ട് ആണ്, ഫത്വ താങ്കൾ പരിഭാഷപെടുത്തണം എന്ന് ഞാൻ അഭ്യര്തിക്കുന്നത്.

എൻറെ  കഴിഞ്ഞ മെയിലുകളിലെ വാക്കുകളിൽ നിന്നും താങ്കള്ക്ക് മനസ്സിൽ ചൊറിച്ചിൽ വന്നെങ്കിൽ ഞാൻ പറഞ്ഞ ആ ഗണത്തിൽ ഉള്ള ആളാണ് താങ്കൾ എന്ന് വ്യക്തമായി എന്നാണ് പറയാനുള്ളത്. അല്ലാത്ത പണ്ഡിതന്മാരെ ഞാൻ ഉദ്ധേശിച്ചിട്ടില്ല  

കഴിഞ്ഞ മെയിലിൽ ഞാൻ പറഞ്ഞ (നിങ്ങൾ തുടക്കത്തിൽ തർക്കമില്ലാത്ത എല്ലാവരും പ്രത്യക്ഷത്തിൽ അംഗീകരിക്കുന്ന നല്ല രണ്ട്‌ വാചകം പറഞ്ഞ്‌ തുടങ്ങിയാൽ ശേഷം പറയുന്നത്‌ മുഴുവൻ മേൽ വാചക്ത്തിനെതിരാവില്ലാ എന്ന് ആരെങ്കിലും ധരിക്കുമെന്ന ധാരണ അസ്ഥാനത്താൺ.) ആ സംഗതികൾ ഈ മെയിലിലും താങ്കൾ ആവര്തിച്ച സ്ഥിതിക്ക്  ഇനി വായനക്കാർ മനസ്സിലാക്കട്ടെ എന്നെ പറയാനുള്ളൂ.

ഏതായാലും ഒന്നാമത്തെ വിഷയം ക്ലിയർ ആവണമെങ്കിൽ താങ്കൾ ആ ഫത്വ പരിഭാഷപെടുത്തണം എന്ന് ഒരിക്കൽ കൂടി അഭ്യർത്ഥിക്കുന്നു.
ഒന്നാമത്തെ വിഷയം :-

മനുഷ്യനെ സംബന്ധിച്ച അദൃശ്യവും അഭൗതികവുമായ (മുസ്‌ലിം) ജിന്നിനോട് സഹായം തേടുമ്പോൾ അത് ശിർക്കാകാതെ വസീലത് ശിർക്കാകുന്നതിന്റെ തെളിവ് ചോദിച്ചതിന്ന് കാഫിർ ജിന്നിനോട് മുശ്രിക്കുകൾ നടത്തിയ ഇസ്തിംതാഇന്റെ ആയത്തോതുന്നത് ദുർവ്യാഖ്യാനം തന്നെയല്ലേ?

ഫത്വയുടെ പരിഭാഷ 3 പേജ് പറ്റുമെങ്കിൽ അത് മൊത്തം ചെയ്തോളു അല്ലെങ്കിൽ ഞാൻ അയച്ച ആ പേജ് മാത്രം പരിഭാഷപെടുതിയാൽ മതി , അത് താങ്കളുടെ ഇഷ്ടം.  പതിവ് ശൈലി പോലെ വാരി വലിച്ചു നീട്ടി താങ്കളുടെ പഴയ മെയിലിൽ നിന്നും കോപ്പി പേസ്റ്റ് ചെയ്തു സമയം കളയല്ലേ എന്ന് വിനീതമായി അഭ്യര്തിച്ചുകൊണ്ട്‌താങ്കൾ ആ ഫത്വ പരിഭാഷപെടുത്തണം എന്ന് വീണ്ടും ഒരിക്കൽ കൂടി അഭ്യർത്ഥിക്കുന്നു.

താങ്കളുടെ എല്ലാ മെയിലുകളിലും നിരവധി തെറ്റിധരിപ്പിക്കലുകൽ ഉണ്ട്. അത് എല്ലാം കൂടി എഴുതിയാൽ മെയിൽ നീണ്ടു പോകും. ഒന്നാമത്തെ പോയിന്റ്‌ ചര്ച്ച ചെയുമ്പോൾ അതിൽ ഒതുങ്ങി നില്കുന്നത് ആണ് നല്ലത് എന്നത് കൊണ്ട് ആണ് വാരി വലിച്ചുള്ള താങ്കളുടെ  വാചകങ്ങളെ   കുറിച്ച് ഞാൻ പ്രതികരിക്കാത്തത്. 
ഒന്നാമത്തെ താങ്കളുടെ ചോദ്യത്തിലെ കളവു ബോധ്യപെടുത്താൻ താങ്കൾ ആ ഫത്വ പരിഭാഷ പെടുത്തൽ നിര്ബന്ധമാണ്. അത് കൊണ്ട് താങ്കൾ ആ ഫത്വ പരിഭാഷപെടുത്തണം എന്ന് വീണ്ടും ഒരിക്കൽ കൂടി അഭ്യർത്ഥിക്കുന്നു.


Regards,
Anilal Azad
===========================
WORSHIP THE CREATOR (ONE AND ONLY ONE)............
DO NOT WORSHIP HIS CREATIONS...........

abdulrahman madeeni

unread,
Apr 16, 2015, 9:41:53 AM4/16/15
to Anilal Azad, Mansoor Ali, mujahid conference, nadvath mujahideen, fahmus...@googlegroups.com, knmonline...@googlegroups.com, gulf islahi co-ordination committee Islahi, NICHE GROUP, mt.v...@yahoo.com, Mohideen Gmc, hudanet, malayalam-islamic-class
സഹോദരങ്ങളെ , السلام عليكم ورحمة الله
സത്യം മനസ്സിലാക്കാനും ഉൾകൊള്ളാനും അല്ലാഹു നമ്മെ സഹായിക്കട്ടെ....ആമീൻ!
സഹോദരന്മാരെ, നമ്മുടെ അഖീദയുടെ വിഷയത്തിലുണ്ടായിട്ടുള്ള ഈ വിവാദത്തിൽ സത്യം കണ്ടത്തെണമെങ്കിൽ തർക്കവിഷയം എന്താണെന്ന് കൃത്യമായി മനസ്സിലാക്കേണ്ടതുണ്ട്. 
കോഴിചെന സംവാദത്തിൽ ഫൈസൽ മുസ്‌ലിയാർ അൻആം:128 ദുർവ്യാഖ്യാനിച്ചോ ഇല്ലയോ എന്നാണ് ഈ മെയിലിലെ ചർച്ചാ വിഷയം. ദുർവ്യാഖ്യാനിച്ചു എന്ന് പറയാൻ കാരണം : മനുഷ്യനെ സംബന്ധിച്ച് അദൃശ്യവും അഭൗതികവുമായ മുസ്‌ലിം ജിന്നിനോട് സഹായം തേടുന്നത് ശിർക്കാകാതെ വസീലത് ശിർക്കാകുന്നതിനുള്ള ആയത്ത് ചോദിച്ചതിന്ന് കാഫിർ ജിന്നിന്റെ വിഷയത്തിലുള്ള ആയത്താണെന്ന് മുഫസ്സിരുകളെല്ലാം വ്യക്തമാക്കിയ അൻആം:128 ഓതുന്നു. ശിർക്കും വസീലത് ശിർക്കും വേർതിരിക്കുന്ന ധാരാളം ആയത്തുകൾ ഖുർആനിലുണ്ടെന്ന് പറയുന്നു.  മുസ്‌ലിയാർ ഓതിയ ആയത്തിൽ നിന്ന് ആരാണ് അങ്ങിനെ മനസ്സിലാക്കിയത്? ഏത് സ്വഹാബി മനസ്സിലാക്കി? ഏത് താബിഅ് അങ്ങിനെ മനസ്സിലാക്കി? പൂർവികരായ ഏത് മുഫസ്സിരാണ് അത് ഉദ്ധരിച്ചത്? എന്ന് തുടർന്നു ചോദിച്ചപ്പോൾ ഇബിനു അബ്ബാസിന്റെയും ഖുർതുബിയുടേയും പേരു പറയുന്നു. ഇതെല്ലാം കളവായത് കൊണ്ടാണ് ആയത്തിനെ ദുർവ്യാഖ്യാനിച്ചു എന്ന് പറയുന്നത്.
ഈ ചർച്ചയിൽ പങ്കെടുത്ത അനിലാൽ പറയുന്നു:
"താങ്കൾ തുടക്കത്തിൽ അയച്ച ചോദ്യങ്ങൾ ഓരോന്നായി ചർച്ച ചെയ്യാം എന്നാണു നമ്മൾ തമ്മിലുള്ള കരാർ."
നമ്മൾ തമ്മിൽ അങ്ങിനെ ഒരു കരാറം ഉണ്ടാക്കിയിട്ടില്ല. എന്ന് മാത്രമല്ല, ദുർവ്യാഖാനമാണെന്നതിനുള്ള കാരണങ്ങളെല്ലാം ഇവിടെ പറഞ്ഞ സ്ഥിക്ക് അവ ഓരോന്നിനെ കുറിച്ചുമുള്ള പ്രതികരണം എഴുതിയതിന്ന് ശേഷം വിശദമായി നമുക്ക് ഓരോന്നായി ചർച്ച ചെയ്യാമെന്നും അതിലൂടെ ഈ വിഷയത്തിലെല്ലാം നിങ്ങളുടെ പ്രതികരണം മൊത്തത്തിൽ സത്യാന്വേഷികൾക്ക് മനസ്സിലാക്കാൻ സാധിക്കുമെന്നും ആവർത്തിച്ച് ആവശ്യപെട്ടിട്ടും സ്വീകരിക്കാതെ താങ്കൾ മുന്നോട്ടു പോയി എന്നല്ലാതെ നമ്മൾ തമ്മിൽ ഇങ്ങനെ ഒരു കരാറുണ്ടാക്കി എന്ന് ജല്പിക്കുന്നത് ശരിയല്ല. 
അനിലാൽ വീണ്ടും എഴുതുന്നു:
"കാഫിർ ജിന്നിനെ കുറിച്ച പറയുന്ന ഇസ്തിംതാഇന്റെ ആയത്ത് , ജിന്നിനോടുള്ള സഹായതെട്ടത്തിൽ ശിര്ക് ആയതും വസീലതു ശിര്ക് ആയതും ഉണ്ട് എന്നതിന് തെളിവ് ആയി ഫൈസൽ മൗലവി ഓതുന്നത് ധുര്വ്യാഖ്‌യാനമല്ല എന്ന് താങ്കൾ സമ്മതിച്ചാൽ നമുക്ക് അടുത്ത പൊഇന്റിലെക്  പോകാം ഇൻഷ അല്ലാഹ് "
സഹോദരമാരെ, മുശ്രിക്കുകളായ ആളുകൾ ശിർകോ വസീലത് ശിർക്കൊ ചെയ്യുന്നതല്ല നമ്മുടെ തർക്കം. മുവഹിദായ മനുഷ്യൻ അപകടത്തിൽ പെടുമ്പോൾ തന്റെ ശബ്ദപരിധിയിലുള്ള ജിന്നിനെ വിളിച്ച് സഹായം തേടുന്നത് ശിര്ക്കാണോ അതോ ശിർക്കല്ലാത്ത വസീലത് ശിർക്കാണൊ എന്നതാണ് തർക്കം. മുസ്‌ലിം ജിന്നാണെങ്കിൽ വസീലതാണാവുക എന്ന വാദമുള്ളതിനാലാണ് അതിന്ന് തെളിവ് ചോദിച്ചത്. അതായത്, മനുഷ്യനെ സംബന്ധിച്ച് അദൃശ്യവും അഭൗതികവുമായ മുസ്‌ലിം ജിന്നിനോട് സഹായം തേടുമ്പോൾ അത് ശിർക്കാകാതെ വസീലത് ശിർക്ക് ആകുന്നതിനുള്ള തെളിവായി അൻആം:128 ഓതുന്നത് ദുർവ്യാഖ്യനമാണ്. കാരണം ആ ആയത്തിൽ പറയുന്നത് മുശ്രിക്കുകൾ പിശാചുകളോട് നടത്തിയ ഇസ്തിംതാആണ്. അതിന്റെ പേരിൽ അവർ ഇരുകൂട്ടരേയും നരകത്തിൽ ശാശ്വതമായി അല്ലാഹു ശിക്ഷിക്കുമെന്നുമാണ്. അപ്പോൾ ചോദ്യത്തിൽ പറഞ്ഞ വിഷയമല്ല ആയത്തിലുള്ളത് എന്ന് വ്യക്തമായി.
അനിലാൽ വീണ്ടും തുടരുന്നു:
ബഹുമാനപെട്ട ആലു ഷെയ്ഖിനോട്  മുസ്ലിം ജിന്നിനെ സഹായത്തിനു ഉപയോഗിക്കുന്നതുമായി ബന്ധപെട്ട ചോദ്യം..... ചോദിച്ചപ്പോൾ കാഫിർ ജിന്നിനോട്‌ മുശ്രിക്കുകൾ നടത്തിയ ഇസ്തിംതാഇന്റെ ആയത്ത് ഓതി കൊണ്ട് ജിന്നിനോടുള്ള സഹായതെട്ടം ശിര്കായതും വസീലതു ശിര്കായതും ഉണ്ട് എന്ന് പറഞ്ഞത്  ധുര്വ്യഖ്‌യനമല്ല എന്ന് താങ്കൾ സമ്മധിച്ചു. ഫൈസൽ മൗലവി ഇതേ  ആയത്ത് ഓതി കൊണ്ട് സഹായതെട്ടം ശിര്കായതും വസീലതു ശിര്കായതും ഉണ്ട് എന്ന് പറഞ്ഞത് ധുര്വ്യാഖ്‌യനമാണ് എന്നും നിങ്ങൾ പറയുന്നു."
സഹോദരന്മാരെ, 'മരണപെട്ട അംബിയാക്കളെയും സ്വാലിഹീങ്ങളേയും വിളിച്ചുതേടുന്നത് ദരീഅത്  (വസീലത്) ശിർക്കാണെന്ന' ആലുശൈഖിനേക്കാളും പ്രാമാണികനായ ഇബിനു തീമിയ (റ ) യുടെ വാചകം ഏടുത്തു അപകടത്തിൽ പെട്ടവൻ മരണപെട്ടവരെ വിളിച്ചു തേടുന്നത് ശിർക്കല്ലാ, അത് വസീലത് ശിർക്കാണ് എന്ന് വാദിക്കുന്നത് വിഡ്ഡിത്തമാണ്. ഫൈസൽ മുസ്‌ലിയാർ ആയത്ത് ഉദ്ദരിച്ചു സമർഥിച്ചതല്ല ആലുശൈഖ് സമർഥിച്ചത്, മനുഷ്യനെ സംബന്ധിച്ച് അദൃശ്യവും അഭൗതികവുമായ മുസ്‌ലിം ജിന്നിനോട് സഹായം തേടുന്നത് ശിർക്കാകാതെ വസീലത്താണാവുക എന്നതിന്ന് അൻആം 128 ഉദ്ധരിക്കുകയും സ്വഹാബിമാരും താബിഉകളും അങ്ങിനെ മനസ്സിലാക്കി എന്ന് പറയുകയും ഇബിനു അബ്ബാസ് (റ ) ആ ആയത്തിൽ നിന്ന് അങ്ങിനെ മനസ്സിലാക്കിയതായി ഖുർതുബിയിലുണ്ടെന്ന് സമർഥിക്കുകയുമാണ് ഫൈസൽ മുസ്‌ലിയാർ ചെയ്തത്. എന്നാൽ ആലു ശൈഖ് ആയത്തുദ്ധരിച്ചത് എന്തിനാണെന്ന് നേരത്തെ വ്യക്തമാക്കിയല്ലോ അത് കാണുക : 
"മുസ്‌ലിം ജിന്നിനോട് മനുഷ്യൻ നടത്തുന്ന സഹായാർഥനയിൽ ശിർക്കാകാത്തതുണ്ടെന്നതിന്ന് തെളിവായിട്ടല്ല  അൻആം 128  ആലു ശൈഖ് ഉദ്ധരിച്ചത്. പ്രത്യുത, ജിന്നിനോട് സഹായം തേടുന്നതിലൂടെ ജിന്നിന്ന് ചില നേട്ടങ്ങളും പ്രയോജങ്ങളുമുണ്ടെന്നും അതിലൂടെ മനുഷ്യനെ വഴിതെറ്റിക്കാൻ പിശചിന്ന് സാധിക്കുന്നു എന്നതിനുമുള്ള തെളിവായിട്ടാണ് ശൈഖ് ഈ ആയത്ത് ഉദ്ധരിച്ചത്.  മനുഷ്യനെ വഴിതെറ്റിക്കുന്നത്‌ കാഫിര് ജിന്നാണല്ലൊ ആ കാര്യമാണ് ആയത്തിൽ വിശദീകരിച്ചത്. എന്നാൽ മുവഹിദുകളിൽ പെട്ടവർ മുസ്ലിം ജിന്നിനെ വിളിച്ച് സഹായം തേടിയത് ശിർക്കായിരുന്നില്ല എന്ന് ഇബിനു അബ്ബാസോ (റ), ഖുർതുബിയോ ഇതിനെ വ്യാഖ്യാനിച്ചിട്ടുണ്ടെന്ന് ആല് ശൈഖ് പറഞ്ഞിട്ടില്ല. അവരാണ് നരകത്തിൽ ശാശ്വതരാകുന്നതിൽ നിന്നും ഒഴിവാക്കപെട്ടവരായി ഈ ആയത്തിൽ അല്ലാഹു പറഞ്ഞതെന്നും അദ്ദേഹം സൂജിപ്പിച്ചിട്ടില്ല."
"ഇത് നമുക്കിടയിൽ വിവാദമായ വിഷയത്തിലുള്ള ഒരു ഫത്വയുമല്ല. ഇതിലുള്ള വിഷയം, മുസ്‌ലിം ജിന്നിന്റെ സഹായം ഉപയോഗപ്പെടുത്തി ചികിത്സിക്കുന്നു എന്ന് വാദിക്കുന്നവരുടെ അടുത്തേക്ക് പോകാൻ പറ്റുമോ? അങ്ങിനെ മുസ്ലിം ജിന്നിന്റെ സഹായം ഉപയോഗപ്പെടുത്തുന്നത് അനുവടിക്കപെട്ട സഹായ തേട്ടമാണോ നിഷിദ്ധമായതാണോ? എന്ന ചോദ്യത്തിനാണ് അത് പാടില്ലാത്തതും നിഷിദ്ധവുമായതാണ് എന്ന്` ശൈഖ് മറുപടി പറയുന്നത്.  
നമുക്കിടയിൽ വിവാദമായ, മരുഭൂമിയിലൊ പുഴയിലോ മറ്റൊ അപകടത്തിൽപെട്ട ഒരു മനുഷ്യൻ, തനിക്ക് അദൃശ്യവും അഭൗതികവുമായ ജിന്നിനെ വിളിച്ച് സഹായം തേടുന്ന വിഷയമല്ല ഈ ഫത്വയിലെ പരാമർശം. ഇത്തരം അപകടഘട്ടത്തിൽ തന്റെ ചുറ്റുമുള്ള ജിന്നിനോടോ മലക്കിനോടോ ഭൗതിക സഹായം തേടുന്നതിൽ ശിർക്ക് വരുന്നില്ലെന്ന് നമ്മുടെ കൂട്ടത്തിൽ ചിലർ വാദിച്ചു, അതാണ് വിവാദമായത്.
ഇനി, ... കോഴിചെന സംവാദത്തിൽ അൻആം 128 ദുർവ്യാഖ്യാനിച്ചോ ഇല്ലയോ എന്ന നമ്മുടെ ഈ ചർച്ചയിൽ ഇത് പരിഭാഷപ്പെടുത്തുന്നതിന്ന് പ്രാധാന്യമില്ല. കാരണം, ആധുനിക കാലത്തെ ഒരു പണ്ഡിതന്റെ പുസ്തകത്തിലുള്ള ഒരു ഫത്വയിൽ നിന്നല്ല മറിച്ച് ആധികാരിക തഫ്സീർ ഗ്രന്ഥങ്ങളിലൂടെയാണ് ആയത്തുകളുടെ വ്യാഖ്യാനം മനസ്സിലാക്കേണ്ടത്. പ്രത്യേകിച്ചും നാസർ സുല്ലമി ചോദിച്ചതാകട്ടെ, സ്വഹാബിമാരോ പൂർവീകരായ പണ്ഡിതന്മാരോ അങ്ങിനെ മനസ്സിലാാക്കിയിട്ടുണ്ടോ? വ്യാഖ്യാനിച്ചിട്ടുണ്ടോ? എന്നാണല്ലോ." 
 
അനിലാൽ വീണ്ടും തുടരുന്നു:
"നിങ്ങളുടെ ഈ ഇരട്ടത്താപ്പ് നിങ്ങള്ക്ക് തന്നെ ബോധ്യപെട്ടത് കൊണ്ട് ആവും നിങ്ങൾ പരിഭാഷ പെടുത്താതത്  എന്നാണ്  ഞാൻ മനസ്സിലാക്കുന്നത്. നിങ്ങൾ അത് പരിഭാഷപെടുത്തണം എന്നാണ് എന്റെ അഭ്യര്ത്ഥന. മറ്റു പണ്ഡിതന്മാർ ഇല്ലാത്തതു കൊണ്ടല്ല.. താങ്കൾ തന്നെ ആകുമ്പോൾ ആധികാരികമാകുമല്ലോ എന്ന് കരുതി ആണ്."
ഇരട്ടത്താപ്പാണെന്ന് ആക്ഷേപിക്കുന്ന നിങ്ങൾ അത് ജനങ്ങൾക്ക് ബോധ്യപെടുത്തികൊടുക്കാൻ നിങ്ങളല്ലേ അത് പരിഭാഷപ്പെടുത്തേണ്ടത്.  ആധികാരിക പരിഭാഷക്ക് പറ്റിയ പണ്ഡിതന്മാരില്ലാഞ്ഞിട്ടാണത്രെ!, ഫൈസൽ മുസ്ലിയാരെപോലെയും സകരിയാ സ്വലാഹിയെ പോലെയുമുള്ള പണ്ഡിതന്മാരുടെ ആധികാരികത തുറന്ന് സമ്മതിക്കുകയാണോ? ഇതൊക്കെ നീതിബോധമുള്ള സത്യാന്വേഷികളായ സഹോദരന്മാർ വായിക്കുന്നുണ്ടെന്ന് ഓർക്കുക! എന്റെ പരിഭാഷ ആധികാരികമാകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. അതിന്റെ ആധികാരികത സമ്മതിച്ചതിന്ന് വളരെ നന്ദി..

അനിലാൽ വീണ്ടും തുടരുന്നു:
"വലിയ ഗുനകാംക്ഷയും നസീഹതും സടുപധേഷവും തുളുമ്പി നില്കുന്ന ആമുഖം കേവലം ഭാങ്ങിവാക്കുകല്ക് അപ്പുറത് ആധ്മാർത്ഥമാണെങ്കിൽ ഉസ്താധ് പരിഭാഷപെടുത്തണം."
പരിഭാഷപ്പെടുത്തിയാൽ അതൊക്കെ ആത്മാർഥമാകുമൊ? ആത്മാർഥത തീരുമാനിക്കുന്നത് നിങ്ങളല്ലല്ലൊ. 
അല്ലാഹുവിന്റെ വചനമോ പ്രവാചകന്റെ മൊഴിയോ ചരിത്രമോ നസ്വീഹതോ ആമുഖമായി സൂജിപ്പിക്കുന്നതിലുള്ള നിങ്ങളുടെ അനിഷ്ടം കഴിഞ്ഞ മെയിലുകളിലും ആവർത്തിച്ചിരുന്നല്ലോ. വളരെ വിചിത്രമായി തോന്നുന്നു! ഒരു ദീനീ ചർച്ചയിൽ പരിഹാസവും തേജോവധങ്ങളും തുളുമ്പി നിൽക്കണമോ? (അല്ലാഹു നമ്മെ കാക്കട്ടെ! ) സത്യാന്വേഷികളായ നല്ലവരായ വിശ്വാസികൾ ഇതൊക്കെ വിലയിരുത്തണമെന്ന് അപേക്ഷിക്കുന്നു. 
സഹോദരന്മാരെ, കോഴിചെന സംവാദത്തിൽ ഫൈസൽ മുസില്യാർ ഖുർആൻ സുറ. അൻആം:128 ദുർവ്യാഖ്യാനിച്ചിട്ടില്ലെന്ന് ഇപ്പോഴും ചിലർ ന്യായീകരിച്ചിരിക്കുന്നു. അതാണല്ലോ നമ്മുടെ ഈ മെയിലിന്റെ ചർച്ചാ വിഷയം. ആ സംവാദത്തിന്റെ പ്രസക്ത ഭാഗം യുറ്റുബിൽ ലഭ്യമാണ് :

https://www.youtube.com/watch?v=Fi9feNLjtgQ

അത് കേട്ടാൽ  തന്നെ മുസലിയാരുടെ  ദുർവ്യാഖ്യാനം വ്യക്തമാകും.  

സത്യം കണ്ടെത്താൻ വേണ്ടി നടത്തപ്പെടുന്ന സംവാദത്തിൽ അല്ലാഹുവിന്റെ ഖുർആനിന്റെ പേരിലും സഹാബിമാരുടേയും താബിഉകളുടെ പേരിലും ഇമാം ഖുര്തുബിയുടെ പേരിലും കളവു പറഞ്ഞു വിജയം നേടുന്നു! വർഷങ്ങൾ കഴിഞ്ഞിട്ടും വീണ്ടും ന്യായീകരിക്കുന്നു.. അതിനാൽ നാം ഈ വിഷയം ഗൗരവത്തിലെടുക്കുക. സത്യം മനസ്സിലാക്കി അതിൽ അണിചേരേണ്ടത് നമ്മുടെ ബാധ്യതയാണ്.

മരുഭൂമിയിലൊ പുഴയിലോ മറ്റൊ അപകടത്തിൽപെട്ട മനുഷ്യൻ പരമകാരുണ്യകനും സർവശക്തനുമായ രക്ഷിതാവിനെ വിളിക്കാതെ, മനുഷ്യനെ സംബന്ധിച്ച് അദൃശ്യവും അഭൗതികവുമായ ജിന്നിനേ വിളിക്കുന്നത് ശിർക്കാണോ അല്ലെ എന്നതാണ് തർക്കം. അത്തരം അപകടഘട്ടത്തിൽ സമീപത്തുള്ള മനുഷ്യരോട് ഭൗതിക സഹായം തേടുന്നത് പോലെ തന്നെയാണ് ഇതെന്നാണ് ഈ വിവാദത്തിന്റെ ഉപജ്ഞാതാവായ അബ്ദുൽ ജബ്ബാർ മൗലവി തന്റെ 'തൗഹീദ് വിമർശനങ്ങൾക്ക് മറുപടി' എന്ന ഗ്രന്ഥത്തിൽ പേജ്‌:206 ലും ഇസ്ലാഹ് മാസികയിലും  (2007 ഏപ്രിൽ) സമർഥിച്ചിരുന്നത്. ഖുറാഫികളും മറ്റു എതിരാളികളും ഇത് വിവാദാമാക്കി ആദർശപ്രജാരണ രംഗത്ത് പ്രതിസന്ധിയുണ്ടാക്കി. അപ്പോൾ കെ ജെ യു ഈ വിഷയത്തിൽ ചർച്ചകൾ നടത്തി. ജിന്നും മലക്കുമെല്ലാം മനുഷ്യനെ സംബന്ധിച്ച് അദൃശ്യവും അഭൗതികവുമായതിനാൽ അവരോട് സഹായം തേടുന്നത് അവരുടെ കഴിവിൽ പെട്ടതായാലും ശിർക്കും ഹറാമും ആണ് എന്ന് കെ  ജെ യു പണ്ഡിതന്മാരെല്ലാം ഏകോപിച്ച് അഭിപ്രായപെട്ടു. കെ ജെ യുവിന്റെ ഈ തീരുമാനം വളരെ ശരിയും പ്രമാണബദ്ധവുമാണ്. അത് സ്വീകരിച്ച് തൗഹീദി പ്രബോധന രംഗത്ത് ഐക്യത്തോടെ മുന്നേറുകയാണ് നമ്മുടെ ബാധ്യത. മറിച്, ആ തീരുമാനം തെറ്റാണെന്നും ഇമാമിങ്ങളെ മുശ്രിക്കക്കുകയാണെന്നും പ്രജരിപ്പിക്കുകയും, പണ്ഡിതന്മാരേയും നേതാക്കന്മാരെയും ഭൽസിക്കുകയും അവർക്കെതിരിൽ ജനമനസ്സുകളിൽ ശത്രുതയും വിദ്വേശവും വളർത്തുകയും ചെയ്യുന്നത് ഗുരുതരമായ തെറ്റാണ്.
 തെറ്റിദ്ധാരണകൾ മാറ്റി സത്യം ഉൾകൊള്ളാൻ അല്ലാഹു നമ്മെ സഹായിക്കട്ടെ ..അനുഗ്രഹിക്കട്ടെ..ആമീൻ.
അബ്ദുറഹിമാൻ ,റിയാദ്.

2015-04-16 12:26 GMT+03:00 Anilal Azad <anila...@gmail.com>:
വ അലൈകുമുസ്സലാം വ രഹ്മതുല്ലഹി വ ബര്കതുഹു

പ്രിയ മദീനി സാഹിബ്,

താങ്കളുടെ പതിവ് ശൈലി ആവര്ത്തിക്കുക തന്നെ ആണല്ലോ ? ഞാൻ താങ്കളിൽ നിന്നും ഇത്ര തരം താന്ന പ്രതികരണം പ്രതീക്ഷിച്ചില്ല.

താങ്കൾ തുടക്കത്തിൽ അയച്ച ചോദ്യങ്ങൾ ഓരോന്നായി ചർച്ച ചെയ്യാം എന്നാണു നമ്മൾ തമ്മിലുള്ള കരാർ.

ഭാഗിഗമായി തിരുത്തപെട്ട ഒന്നാമത്തെ ചോദ്യം ഇതായിരുന്നല്ലോ ?
  "മനുഷ്യനെ സംബന്ധിച്ച അദൃശ്യവും അഭൗതികവുമായ (മുസ്‌ലിം) ജിന്നിനോട് സഹായം തേടുമ്പോൾ അത് ശിർക്കാകാതെ വസീലത് ശിർക്കാകുന്നതിന്റെ തെളിവ് ചോദിച്ചതിന്ന് കാഫിർ ജിന്നിനോട് മുശ്രിക്കുകൾ നടത്തിയ ഇസ്തിംതാഇന്റെ ആയത്തോതുന്നത് ദുർവ്യാഖ്യാനം തന്നെയല്ലേ? "

ഈ ചോദ്യത്തിൽ "(മുസ്‌ലിം) ജിന്നിനോട് സഹായം തേടുമ്പോൾ അത് ശിർക്കാകാതെ വസീലത് ശിർക്കാകുന്നതിന്റെ തെളിവ് ചോദിച്ചതിന്ന് കാഫിർ ജിന്നിനോട് മുശ്രിക്കുകൾ നടത്തിയ ഇസ്തിംതാഇന്റെ ആയത്തോതുന്നത് ദുർവ്യാഖ്യാനം തന്നെയല്ലേ?" എന്നാണു താങ്കൾ ചോദിച്ചത് . 
ആയത്തുകളുടെ എണ്ണവും, ഖുര്തുബിയും, ഇബ്നു അബ്ബാസും, മറ്റുമൊക്കെ അടുത്ത ചോദ്യങ്ങൾ ചർച്ച ചെയ്യുമ്പോൾ നമുക്ക് എടുക്കാം ഇന്ഷ ആല്ലാഹ്.

കാഫിർ ജിന്നിനെ കുറിച്ച പറയുന്ന ഇസ്തിംതാഇന്റെ ആയത്ത് , ജിന്നിനോടുള്ള സഹായതെട്ടത്തിൽ ശിര്ക് ആയതും വസീലതു ശിര്ക് ആയതും ഉണ്ട് എന്നതിന് തെളിവ് ആയി ഫൈസൽ മൗലവി ഓതുന്നത്  ധുര്വ്യാഖ്‌യാനമല്ല എന്ന് താങ്കൾ സമ്മതിച്ചാൽ നമുക്ക് അടുത്ത പൊഇന്റിലെക്  പോകാം ഇൻഷ അല്ലാഹ്

ബഹുമാനപെട്ട ആലു ഷെയ്ഖിനോട്  മുസ്ലിം ജിന്നിനെ സഹായത്തിനു ഉപയോഗിക്കുന്നതുമായി ബന്ധപെട്ട ചോദ്യം (.താങ്കളുടെ വാക്കുകൾ ......അങ്ങിനെ മുസ്ലിം ജിന്നിന്റെ സഹായം ഉപയോഗപ്പെടുത്തുന്നത് അനുവടിക്കപെട്ട സഹായ തേട്ടമാണോ നിഷിദ്ധമായതാണോ? എന്ന ചോദ്യത്തിനാണ് ....... ) ചോദിച്ചപ്പോൾ കാഫിർ ജിന്നിനോട്‌ മുശ്രിക്കുകൾ നടത്തിയ ഇസ്തിംതാഇന്റെ ആയത്ത് ഓതി കൊണ്ട് ജിന്നിനോടുള്ള സഹായതെട്ടം ശിര്കായതും വസീലതു ശിര്കായതും ഉണ്ട് എന്ന് പറഞ്ഞത്  ധുര്വ്യഖ്‌യനമല്ല എന്ന് താങ്കൾ സമ്മധിച്ചു. ഫൈസൽ മൗലവി ഇതേ  ആയത്ത് ഓതി കൊണ്ട് സഹായതെട്ടം ശിര്കായതും വസീലതു ശിര്കായതും ഉണ്ട് എന്ന് പറഞ്ഞത് ധുര്വ്യാഖ്‌യനമാണ് എന്നും നിങ്ങൾ പറയുന്നു.

നിങ്ങളുടെ ഈ ഇരട്ടത്താപ്പ് നിങ്ങള്ക്ക് തന്നെ ബോധ്യപെട്ടത് കൊണ്ട് ആവും നിങ്ങൾ പരിഭാഷ പെടുത്താതത്  എന്നാണ്  ഞാൻ മനസ്സിലാക്കുന്നത്. നിങ്ങൾ അത് പരിഭാഷപെടുത്തണം എന്നാണ് എന്റെ അഭ്യര്ത്ഥന. മറ്റു പണ്ഡിതന്മാർ ഇല്ലാത്തതു കൊണ്ടല്ല.. താങ്കൾ തന്നെ ആകുമ്പോൾ ആധികാരികമാകുമല്ലോ എന്ന് കരുതി ആണ്.
വലിയ ഗുനകാംക്ഷയും നസീഹതും സടുപധേഷവും തുളുമ്പി നില്കുന്ന ആമുഖം കേവലം ഭാങ്ങിവാക്കുകല്ക് അപ്പുറത് ആധ്മാർത്ഥമാണെങ്കിൽ ഉസ്താധ് പരിഭാഷപെടുത്തണം.




Regards,
Anilal Azad
===========================
WORSHIP THE CREATOR (ONE AND ONLY ONE)............
DO NOT WORSHIP HIS CREATIONS...........

abdulrahman madeeni

unread,
Apr 23, 2015, 6:23:27 AM4/23/15
to Anilal Azad, Mansoor Ali, mujahid conference, nadvath mujahideen, fahmus...@googlegroups.com, knmonline...@googlegroups.com, gulf islahi co-ordination committee Islahi, NICHE GROUP, mt.v...@yahoo.com, Mohideen Gmc, hudanet, malayalam-islamic-class
സഹോദരങ്ങളെ , السلام عليكم ورحمة الله
സത്യം മനസ്സിലാക്കാൻ  അല്ലാഹു നമ്മെ സഹായിക്കട്ടെ....ആമീൻ!
ഐ ടി സൗകര്യങ്ങൾ അല്ലാഹുവിന്റെ അനുഗ്രഹമാണ്. ദീനിയായ ഒരു ചർചയിലാണ് നാം പങ്കുകൊള്ളുന്നത്. 
സഹോദരന്മാരെ, നമുക്കിടയിലുള്ള അഭിപ്രായ വ്യത്യാസങ്ങളിൽ സത്യം കണ്ടെത്താനുള്ള ഒരു ശ്രമമാണല്ലോ ഈ ചർച്ച. പരസ്പര സ്നേഹ ബഹുമാനത്തോടെ എല്ലാവിഷയങ്ങളും ഓരോന്നായി ചർചചെയ്യുന്നതും നിഷ്പക്ഷമായി വിലയിരുത്തുന്നതും സത്യത്തിലേക്കും ഐക്യത്തിലേക്കും നമ്മെ വഴിനടത്തും (ഇൻശാ അല്ലാഹ്..), 
അല്ലാഹു പറയുന്നു:
"കാലം തന്നെയാണ് സത്യം! വിശ്വസിക്കുകയും സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും സത്യം കൈകൊള്ളാൻ അന്യോന്യം ഉപദേശിക്കുകയും ക്ഷമ കൈകൊള്ളാൻ അന്യോന്യംഉപദേശിക്കുകയും ചെയ്യാത്ത മനുഷ്യരൊക്കെ തീർച്ചയായും നഷ്ടത്തിൽ തന്നെയാകുന്നു." (വി.ഖുർആൻ,സുറ: അസ്വർ)
ക്ഷമയോടെയും സഹനത്തോടെയും നാം ഉപദേശിക്കുക..അല്ലാഹു സഹായിക്കട്ടെ..ആമീൻ!
സഹോദരന്മാരെ, മൂന്ന് വർഷം മുമ്പ് കോഴിചെന സംവാദത്തിൽ അല്ലാഹുവിന്റെ ഖുർആനിന്റെ പേരിലും സഹാബിമാരുടേയും താബിഉകളുടെ പേരിലും ഇമാം ഖുര്തുബിയുടെ പേരിലും കളവു പറഞ്ഞു വിജയം നേടാൻ ശ്രമിച്ചതും വർഷങ്ങൾ കഴിഞ്ഞിട്ടും -  ഇപ്പോഴും അതിനെ ന്യായീകരിക്കുന്നതുമാണ് ഇവിടെ ചർചയാക്കിയത്.  
ആ സംവാദത്തിന്റെ പ്രസക്ത ഭാഗം യുറ്റുബിൽ ഈ ലിങ്കിൽ ലഭ്യമാണ് :
ഇവിടെ നാം മനസ്സിലാക്കേണ്ടത്: 
1) മനുഷ്യനെ സംബന്ധിച്ച അദൃശ്യവും അഭൗതികവുമായ മുസ്‌ലിം ജിന്നിനോട് സഹായം തേടുമ്പോൾ അത് ശിർക്കാകാതെ വസീലത് ശിർക്കാകുന്നതിന്റെ തെളിവ് ചോദിച്ചതിന്ന് കാഫിർ ജിന്നിനോട് മുശ്രിക്കുകൾ നടത്തിയ ഇസ്തിംതാഇന്റെ ആയത്തോതുന്നത് ദുർവ്യാഖ്യാനം തന്നെയല്ലേ?
2) ശിർക്കായ സഹായതേട്ടവും ശിർക്കാകാത്ത വസീലത് ശിർക്കായതും വേർതിരിക്കുന്ന ധാരാളം ആയത്തുകൾ ഖുർആനിലുണ്ടെന്ന് ഫൈസൽ മുസ്‌ലിയാർ പറഞ്ഞത് കളവല്ലേ ?? അല്ലെങ്കിൽ ഏതൊക്കെ ആയത്തുകളാണത് എന്ന് ഇവർ വ്യക്തമാക്കുമോ??
3) സൂറ അന്ആമിലെ: 128 ന്റെ വ്യാഖ്യാനത്തിൽ ജിന്നിനോട് സഹായം തേടുന്നതിൽ ശിർക്കകാത്തതുണ്ടെന്ന് സ്വഹാബിമാരും താബിഈങ്ങളും മനസ്സിലാക്കി എന്നത് കളവല്ലേ???
4) അങ്ങിനെ ഇബിനു അബ്ബാസ് പറഞ്ഞതായി തഫ്സീർ ഖുർതുബിയിൽ ഉണ്ടെന്ന് പറഞ്ഞതും കളവല്ലേ????

5) സത്യ വിശ്വാസികളിലോ മുവഹിദുകളിലൊ പെട്ട പാപികളെയാണ് ഈ ആയത്തിൽ (നരകത്തിൽ ശാശ്വതരാകുന്നതിൽ നിന്ന് ഒഴിവാക്കിയതായി) അല്ലാഹു പറഞ്ഞതെന്ന് ഇബിന് അബ്ബാസ് പറഞ്ഞു എന്നത് കളവല്ലെ????? 

ഈ ചർച്ചയിൽ പങ്കെടുത്ത അനിലാൽ എഴുതുന്നു:

താങ്കളുടെ ഉദ്ധേശ ശുദ്ധി വിഷയങ്ങൾ ഓരോന്നായി ക്ലിയർ ആക്കൽ അല്ല എന്ന് വീണ്ടും വീണ്ടും എനിക്ക് ബോധ്യപെട്ടു. വെറുതെ തർകിക്കാൻ എനിക്കും താല്പര്യം ഇല്ല, കാരണം നന്മയിലാനെങ്കിൽ പോലും തര്ക്കം പാടില്ല എന്നല്ലേ നബി സല്ലല്ലാഹു അലൈഹി വ സല്ലം പഠിപ്പിച്ചത്...............
നിങ്ങൾ ആ ഫത്വ പരിഭാഷ പെടുത്തണം എന്ന എന്റെ അഭ്യർത്ഥന താങ്കൾ പരിഗണിക്കാൻ തയ്യാറാകാത്തത് കൊണ്ട് ഞാൻ നിര്ത്തുന്നു."
ഓരോരുത്തരുടേയും ഉദ്ദേശ ശുദ്ധിയല്ല നമ്മുടെ ഈ മെയിലിലെ ചർച്ച . അത്  അല്ലാഹുവാണ് തീരുമാനിക്കുക.ഇതുപോലുള്ള ദീനീ ചർച്ചയിൽ ഊഹങ്ങളെയും ധാരണകളെയും അടിസ്ഥാനമാക്കാൻ പറ്റില്ല. മതത്തിന്റെ കാര്യത്തിൽ വെറുതെ തർക്കിക്കുന്നത് വലിയ കുറ്റം തന്നെയാണ്. എന്നാൽ കഴിഞ്ഞ മെയിലുകളിലൊക്കെ സത്യം തെളിയിക്കാൻ ശ്രമിക്കുകയായിരുന്നല്ലോ.സത്യം തെളിയിക്കാനുള്ള ന്യായവാദങ്ങൾ നല്ലനിലയിൽ നടത്താൻ നബി (സ)യോട് അല്ലാഹു കല്പിച്ചിട്ടുണ്ട്. ആലുശൈഖിന്റെ ഫത്വയിൽ ഫൈസൽ മുസ്‌ലിയാർ പറഞ്ഞത് പോലെ ഉണ്ടെങ്കിൽ അത് സ്ഥാപിക്കേണ്ടത് നിങ്ങളുടെ ബാധ്യതയല്ലേ.നിങ്ങളല്ലേ ആ ഫതവ കൊണ്ടുവന്നത്. അത് പരിഭാഷപെടുത്തേണ്ടതും നിങ്ങളാണല്ലൊ.ഞാൻ പരിഭാഷപെടുത്താത്കൊണ്ട് താങ്കൾ ചർച്ചയിൽ നിന്ന് പിൻവാങ്ങുന്നത് ശരിയല്ല.സംഘടനാ പക്ഷപാതികളെയല്ല സത്യാന്വേഷികളെ  ബോധ്യപെടുത്താനാണ് നമ്മുടെ ഈ ചർച്ച എന്നത് ഓർക്കുക.അതിനാൽ ബാക്കി വിഷയങ്ങളിൽ കൂടി പ്രതികരണം എഴുതുക.
അനിലാൽ നേരത്തെ എഴുതിയത് നോക്കൂ:
"അബ്ദുറഹ്മാൻ മദീനി മെയിലുകളിലൂടെ  പ്രചരിപ്പിക്കുന്ന വാസ്തവ വിരുദ്ധമാണെന്ന് ഞാൻ മനസ്സിലാക്കുന്ന  കാര്യങ്ങൾ ഓരോന്നായി  ചർച്ച ചെയ്യാനാണ് ഞാൻ ഉദ്ദേശിക്കുന്നത്‌."
താങ്കൾ എടുത്തിട്ട ഒരു ഫത് വാ പരിഭാഷപെടുത്താത്തിയാലേ വാസ്‌തവ വിരുദ്ധമെന്ന് താങ്കൾ മനസ്സിലാക്കിയ കാര്യങ്ങൾ സത്യാന്വേഷികളുമായി പങ്ക് വെക്കുകയുള്ളു എന്ന് പറയുന്നത് ശരിയാണൊ?. അതിനാൽ ഒന്നാമത്തെ നമ്പറിലുള്ള ചര്ച്ച എമ്പാടും നടന്നല്ലോ. സത്യാന്വേഷികൾക്ക് വേണ്ടി ബാക്കി വിഷയങ്ങൾ കൂടി ചർചക്കെടുക്കുക.
നേരത്തെ എഴുതിയത് ഓര്ക്കുക:
"ഫൈസൽ മുസ്‌ലിയാർ കോഴിചെനയിൽ ഖൂർആൻ (6:128) ദുർവ്യാഖ്യാനം ചെയ്തതിനുള്ള എന്റെ വാദങ്ങൾ എല്ലാം ആദ്യത്തെ മെയിലിൽ തന്നെ എഴുതിയല്ലോ. അതിൽ ഓരോന്നിനെ കുറിച്ചും താങ്കളുടെ പ്രതികരണം അറിയിക്കുക. അതിനു ശേഷം രണ്ടുപേരും ഓരോ വിഷയത്തെ കുറിച്ച് പറഞ്ഞത് നമുക്ക് ഓരോന്നായി ചർചക്കെടുക്കാം. ഇന്ഷാ അല്ലാഹ്.. എന്റെ സൗകര്യത്തിനു വേണ്ടിയല്ല ഇങ്ങനെ പറയുന്നത്. ഈ ചർച്ച കൂടുതൽ ഫലപ്പെടാനും. രണ്ടുകൂട്ടരുടേയും വാദങ്ങൾ എന്താണെന്ന് മൊത്തത്തിൽ വായനക്കാർക്ക് അറിയാനും അതായിരിക്കും സൗകര്യം. ഇല്ലെങ്കിൽ ചർചക്കെടുക്കാത്ത ബാക്കിയുള്ള വിഷയങ്ങളിൽ മറുഭാഗത്തിന്റെ നിലപാട് അവര്ക്ക് അറിയാൻ സാധിക്കാതെ പോകും. താങ്കൾ യോജിക്കുമെങ്കിൽ അതായിരിക്കും നല്ലത്. ഇല്ലെങ്കിൽ അറിയിക്കുക."
ചർച്ചയിൽ ബാക്കിയുള്ള വിഷയങ്ങൾ:
2) ശിർക്കായ സഹായതേട്ടവും ശിർക്കാകാത്ത വസീലത് ശിർക്കായതും വേർതിരിക്കുന്ന ധാരാളം ആയത്തുകൾ ഖുർആനിലുണ്ടെന്ന് ഫൈസൽ മുസ്‌ലിയാർ പറഞ്ഞത് കളവല്ലേ ?? അല്ലെങ്കിൽ ഏതൊക്കെ ആയത്തുകളാണത് എന്ന് ഇവർ വ്യക്തമാക്കുമോ??
3) സൂറ അന്ആമിലെ: 128 ന്റെ വ്യാഖ്യാനത്തിൽ ജിന്നിനോട് സഹായം തേടുന്നതിൽ ശിർക്കകാത്തതുണ്ടെന്ന് സ്വഹാബിമാരും താബിഈങ്ങളും മനസ്സിലാക്കി എന്നത് കളവല്ലേ???
4) അങ്ങിനെ ഇബിനു അബ്ബാസ് പറഞ്ഞതായി തഫ്സീർ ഖുർതുബിയിൽ ഉണ്ടെന്ന് പറഞ്ഞതും കളവല്ലേ????

5) സത്യ വിശ്വാസികളിലോ മുവഹിദുകളിലൊ പെട്ട പാപികളെയാണ് ഈ ആയത്തിൽ (നരകത്തിൽ ശാശ്വതരാകുന്നതിൽ നിന്ന് ഒഴിവാക്കിയതായി) അല്ലാഹു പറഞ്ഞതെന്ന് ഇബിന് അബ്ബാസ് പറഞ്ഞു എന്നത് കളവല്ലെ????? 

സഹോദരന്മാരെ, അപകടത്തില്പെട്ടവൻ ജിന്നിനോടോ മലക്കിനോടോ സഹായം തേടുന്നത് മനുഷ്യകഴിവിനപ്പുറമുള്ള സഹായതേട്ടമാണ് അത് ശിർക്കാണ്. ഖുർആനും ഹദീസും അതാണ് നമ്മെ പഠിപ്പിക്കുന്നത്.അങ്ങിനെയാണ്‌ പണ്ഡിതന്മാർ വിവരിച്ചത്. 

ജയിക്കാനോ തോൽപിക്കാനോ വേണ്ടിയല്ല.. സത്യം കണ്ടെത്താൻ പരസ്പരം സഹായിക്കുക. 
സത്യം മനസ്സിലാക്കാനും ഉൾകൊള്ളാനും അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ.
അബ്ദുറഹിമാൻ റിയാദ്.
2015-04-23 8:24 GMT+03:00 Anilal Azad <anila...@gmail.com>:
വ അലൈകുമുസ്സലം വ രഹ്മതുല്ലഹി വ ബര്കതുഹു

കഴിഞ്ഞ മൈലുകളിലെ പോലെ തന്നെ താങ്കളുടെ സ്ഥിരം പരിപാടി ആവര്ത്തിക്കുന്നു. ഇനിയും ഞാൻ പറയാൻ ഉദ്ദേശിക്കുന്നില്ല.

കാര്യങ്ങൾ ഓരോന്ന് വിഷധീകരിക്കാം എന്ന് ഞാൻ മുന്പ് പറഞ്ഞപ്പോൾ താങ്കൾ മറുപടി എഴുതിയിരുന്നു.

സഹോദരന്ന് വാസ്തവ വിരുദ്ധമായി തോന്നിയ കാര്യങ്ങൾ ഓരോന്നായി വിശദീകരിക്കുകയാണല്ലോ. അതിനിടയിൽ തടസ്സമുണ്ടാക്കാൻ ഉദ്ദേശിക്കുന്നില്ല.

പക്ഷെ ഇതിനു വിപരീതമായി കുറെ വാരി വലിച്ചു എഴുതുക എന്നത് മുന് മെയിലുകളിൽ താങ്കൾ ആവര്ത്തിച്ചു.. എത്ര പറഞ്ഞിട്ടും ഉൾകൊള്ളുന്നില്ല..
ഒന്നാമത്തെ വിഷയത്തിൽ ആലു ഷൈഖിന്റെ ഫത്വയിലെ ധുര്വ്യഖ്‌യനമല്ല ശരിയായ വ്യഖ്‌യാനമാണ് എന്ന് താങ്കൾ പറഞ്ഞത്, നിങ്ങളുടെ പദകസരതുകളിലൂടെ പറയാതെ, ഫത്വ പരിഭാഷപെടുതാൻ പല തവണ ഞാൻ അഭ്യർദ്ധിച്ചു   താങ്കൾ ആ അഭ്യർത്ഥന അന്ഗീകരിച്ചില്ല. താങ്കൾ അത് ചെയ്‌താൽ ആധികാരികമാകും എന്ന് ഞാൻ ബോധപൂർവം പറഞ്ഞത് ആണ് . [കാരണം - ഈ പ്രസ്ഥാനത്തിൽ ഫിത്നയുടെ തുടക്കകാരനായ  (ആദ്യ ഗ്രൂപ്പ് മീറ്റിംഗ് 5/ 6 / 2011 വിളിച്ചു കൂട്ടിയ ആൾ ) അബ്ദുറഹ്മാൻ സലഫി, അഴിഞ്ഞിലം സമ്മേളനത്തിൽ വച്ച് കതബഹു അബ്ദുറഹ്മാൻ എന്ന് പറഞ്ഞു ഒരു കത്ത് വായിചിരുന്നല്ലോ. അത് കൊണ്ട് സംഘടന പക്ഷപാതികളുടെ ഇടയിൽ ബലിയ ആളാണ്‌ താങ്കൾ എന്നത് കൊണ്ട് എഴുതിയത് ആണ് ].

KJU പറഞ്ഞതും ചെയ്തതും ഒക്കെ വിവരിക്കാൻ പ്രസ്ഥാനത്തിൽ സംഭവിച്ചത് എന്ന വേറെ മെയിലിൽ ചെയ്യാമായിരുന്നു. അത് വീണ്ടും വീണ്ടും ഇവിടെ ആവര്ത്തിച്ചു വായനക്കാരെ ആശയകുഴപ്പതിലാക്കാൻ താങ്കൾ ശ്രമിച്ചുകൊണ്ടേയിരിക്കുന്നു.

താങ്കളുടെ ഉദ്ധേശ ശുദ്ധി വിഷയങ്ങൾ ഓരോന്നായി ക്ലിയർ ആക്കൽ അല്ല എന്ന് വീണ്ടും വീണ്ടും എനിക്ക് ബോധ്യപെട്ടു. വെറുതെ തർകിക്കാൻ എനിക്കും താല്പര്യം ഇല്ല, കാരണം നന്മയിലാനെങ്കിൽ പോലും തര്ക്കം പാടില്ല എന്നല്ലേ നബി സല്ലല്ലാഹു അലൈഹി വ സല്ലം പഠിപ്പിച്ചത്.

മറ്റു വിഷയങ്ങൾ എന്ന മെയിലും പ്രസ്ഥാനത്തിൽ സംഭവിച്ചത് എന്നാ മെയിലും ഒക്കെ വേറെ വേറെ ആക്കിയത് വിഷയങ്ങൾ കൃത്യമാക്കാൻ ആയിരുന്നു.

ഏതായാലും റഷീദ് സാഹിബ്‌ പറഞ്ഞത് പോലെ
(മദീനി... നമുക്കിടയില്‍ വിവാദമായ എന്നല്ല... നമ്മളില്‍ ചിലര്‍ വിവാദമാക്കിയ എന്നതല്ലേ ശരി.... ഏതൊരു കാര്യവും വിവാദമാക്കാന്‍ ആളുണ്ടായാല്‍ അങ്ങനെയാണ്.  ഒരു മാസികയിലെ പരാമര്‍ശം സംഘടനയില്‍ ചര്‍ച്ച ചെയ്യാന്‍ ആളുണ്ടായി.  അങ്ങനെ അത് വിവാദമാക്കി.  വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉമര്‍ മൌലവി എഴുതിയപ്പോളും ഹമീദ് മൌലവി എഴുതിയപ്പോളും അത് വിവാദമായില്ല.  കാരണം അന്ന് വിവാദക്കാര്‍ സംഘടനയില്‍ നുഴഞ്ഞു കയറിയിട്ടുണ്ടായിരുന്നില്ല. )  ഇത് വിവാദമാക്കിയതിന്റെ ഉദ്ദേശം പോലെ അല്ലെ നടക്കൂ.

നിങ്ങൾ ആ ഫത്വ പരിഭാഷ പെടുത്തണം എന്ന എന്റെ അഭ്യർത്ഥന താങ്കൾ പരിഗണിക്കാൻ തയ്യാറാകാത്തത് കൊണ്ട് ഞാൻ നിര്ത്തുന്നു.

അസ്സലാമു അലൈകും വ രഹ്മതുല്ലഹ്





Regards,
Anilal Azad
===========================
WORSHIP THE CREATOR (ONE AND ONLY ONE)............
DO NOT WORSHIP HIS CREATIONS...........

عبد الرحمن مولوي رأس الخيمة

unread,
May 5, 2015, 11:55:14 AM5/5/15
to mohamme...@gmail.com, ഹനീഫ്, abdulrahman madeeni, Anilal Azad, Mansoor Ali, mujahid conference, nadvath mujahideen, fahmus...@googlegroups.com, knmonline...@googlegroups.com, gulf islahi co-ordination committee Islahi, NICHE GROUP, mt.v...@yahoo.com, Mohideen Gmc
അസ്സലാമുഅലൈകും സുഹ്രത്തുക്കളെ സംസാരത്തില്‍ വന്ന വീയ്ച്ചകളും പോരായ്മകളും കണ്ടു പിടിച്ചു പരസ്പരം ആരോ പണങ്ങള്‍നടത്തല്‍ ഒയിവാക്കി .. എനിക്ക് കാര്യ കാരണ ബാദ്ദത്തിന്റ്റെ അപ്പുറത്തുള്ള മുയുവ സഹായതെട്ടത്തിന്നുംഎനിക്ക് അല്ലാഹുമതി എന്ന് വിശ്വസിക്കുന്ന എല്ലാ മുജാഹിടുകളും ഒരു മനസ്സോടെ കെ എന്‍ എം ആദര്‍ശ കൂട്ടായിമയില്‍ അണിചേരുക ,വെക്തികളെ കണ്ടു ഒപ്പം കൂടുകയല്ല .മുജാഹിദുകള്‍ വേണ്ടത്. ആദര്‍ഷത്തിന്റ്റെ കൂടെ എപ്പോയും,നില്‍കുക. നമ്മുടെ കബറില്‍ നമ്മള്‍ ഒറ്റയ്ക്ക് വിജാരണ നേരിടണം. എന്ന മനസ്സ് എപ്പോയും ഉണ്ടാവുക .ജിന്നിനെ വിളിക്കല്‍ ശിര്‍ക് വരാത്ത അവസ്ഥ ഉണ്ട് എന്ന് പറയുന്നവരും അതിന്നു തെളിവ് തേടി നടകുന്നവരും അതിന്നു സംവാദം സങ്കടിപ്പികുന്നവരും ,എല്ലാം നമ്മുടെ തൌഹീദ് ആകുന്ന ആദര്‍ശത്തില്‍ പുയികുത്തു ഉണ്ടാകുവാന്‍ പരിശ്രമിക്കുകയാണ് ,പിശാജു അവന്റ്റെ അനുയായികളെ സഹായിച്ചു കൊണ്ട് ഇരിക്കും തീര്‍ച്ചയായും. അതിനാല്‍ എല്ലാവരും ആദര്‍ശം കാത്തു കൊള്ളുക ,

عبد الرحمن مولوي(رأس الخيمة)

أوصيكم بالدعاء بالخيروالسلامة والعافية في الدنيا والاخرة.{KUTTYMOON ARMOULAVI.KOZHICHANA.


2015, മേയ് 3 10:49 AM ന്, Mohammed Nuhman <mohamme...@gmail.com> എഴുതി:

2015-04-29 15:32 GMT+03:00 ഹനീഫ് <puthuve...@gmail.com>:

2015-04-29 10:19 GMT+03:00 Mohammed Nuhman <mohamme...@gmail.com>:
അസ്സലാമു അല്ലൈകും

 ബഹു. കതബഹൂ   ഹയ്യും ഹാദിരും കാദിരുമാണെങ്കില്‍  ഒന്ന്  ഹാജരാകൂ .............


2015-04-01 17:21 GMT+03:00 ഹനീഫ് <puthuve...@gmail.com>:
​സഹോദരങ്ങളെ, ഹാലിയുടേ  വാല്‍ നക്ഷത്രം  എന്ന് കേട്ടിട്ടില്ലെ നിരവധി കൊല്ലങ്ങളില്‍ ഒരിക്കല്‍ പ്രത്യക്ഷപ്പെടുന്ന ഒരു വാല്‍ നക്ഷത്രം.  അത് പോലെ വരുന്ന ഒരു വിരുതന്‍ ആണു ഞമ്മടെ  കത്തബഹു അബ്ദുള്‍റഹ്മാന്‍ സാഹിബ്.  ഈ  സാഹിബ് വെറുതെ ഇങ്ങനെ  വരുന്നതാണു എന്ന് നിങ്ങള്‍  ആരെങ്കിലും കരുതുന്നുണ്ടോ? വെറുതെ  വരുന്നതല്ല.  ഞമ്മടെ  അബ്ദൂള്‍  റഹ്മാന്‍ സെല്‍ഫി ഏതെങ്കിലും കുടുക്കില്‍ പെടുമ്പോള്‍  അതില്‍ നിന്ന് ജനശ്രദ്ധ തെറ്റിച്ച് മറ്റു വഴികളിലേക്ക് കൊണ്ട് പോകാന്‍ വരുന്നതാണു സാധുവായ ഈ വിരുതന്‍. ഇയാളോട്  അങ്ങോട്ട്  ചോദിക്കുന്നതിനൊന്നും ഇയാള്‍ക്ക് മറുപടി ഇല്ല. വേശ്യയുടെ  ചാരിത്ര്യ പ്രസംഗം പോലെ  ഇയാല്‍  സകല ഫിത്നക്കും ചൂട്ട് കാട്ടുകയും എന്നിട്ട് എല്ലാ ഫിത്നയില്‍ നിന്നും നമ്മളെ ഒഴിവാക്കട്ടെ എന്ന് തത്തമ്മ  പൂച്ച പൂച്ച എന്ന് പറയുന്നത് പോലെ  ടൈപ് ചെയ്യുകയും ചെയ്യും. ഇയാളാണു ഞമ്മടെ  അബ്ദുള്‍ റഹ്മാനിക്ക  സമ്മേളനത്തില്‍ ബായിച്ച  ഫത്വ തയ്യാറാക്കി കൊടുത്ത കത്തബഹു അബ്ദുള്‍ റഹ്മാന്‍ എന്ന മഹാന്‍. അന്ന് തയ്യാറാക്കിയ  ഫത്വയുടെ  ചോദ്യവും ഉത്തരവും ഒന്ന് പുറത്ത് വിടാന്‍ ഇയാള്‍ക്ക്  ആകില്ല.  കാരണം  ആരും  ചോദ്യം  ചോദിക്കാതെ  തന്നെ ഇയാളുടെ  വക ഒരു ചോദ്യം ഉണ്ടാക്കി, അതിനു ഇയാളുടെ  വക തന്നെ ഒരുത്തരവും ഉണ്ടാക്കി അയച്ച് കൊടുത്ത്,  വായിപ്പിച്ചതാണു. അല്ലാ കത്തബഹു, ഒരു കാര്യം അംഗീകാരത്തോടെ കിട്ടിയാതാണെങ്കില്‍  അത് ഔദ്യോഗികം തന്നെ  ആയിരുന്നെങ്കില്‍ അതൊന്ന് പുറത്ത് വിടാന്‍ തന്‍റെ  മുട്ട് വിറക്കുന്നത് എന്തിനാണു? പിന്നെ നമ്മുടെ പരിപാടികളെല്ലാം ഈ കത്തബഹുവിന്‍റെ  ഔദ്യോഗിക പദവി ഉപയോഗിച്ച് ഇയാള്‍  മുടക്കിയിട്ടും ഉണ്ട്.  അതൊന്ന് അല്ലാഹുവിനെ  സാക്ഷി നിര്‍ത്തി ഞാന്‍ മുടക്കിയിട്ടില്ല  അതിനു  വേണ്ടി പ്രവര്‍ത്തിച്ചിട്ടില്ല എന്ന് പറയാമൊ എന്ന് ചോദിച്ചപ്പോള്‍ ഇമ്മിണി ബല്യ ഉരുളല്‍ ഉരുണ്ട്. അല്ലാഹു വലിയവനല്ലെ, അധികം താമസിയാതെ ഈ മഹാന്‍ വള്ളാഹി വള്ളാഹി പറയേണ്ടി വന്ന്. അതും ഷെയ്ഖിന്‍റെ  കാലു പിടിച്ച് കൊണ്ട്. ഇപ്പോള്‍ ഇയാള്‍ ഉറക്കത്തില്‍ നിന്ന് ഉണര്‍ന്ന് വന്നത് എന്താണെന്നറിയാമൊ?  ഞമ്മടെ  അബ്ദുള്‍ റഹ്മാന്‍ സെല്‍ഫി തമിഴ് നാട്ടില്‍ പോയി കായ് കൊടുത്ത് ഇമ്മിണി ബല്യ  ഒരു അബാര്‍ഡ്  ബാങ്ങിച്ചു. അത് നമ്മളാരും മൈന്‍റ്  ചെയ്തില്ല.  അപ്പോള്‍ ഉണ്ടെടാ വരുന്നു നെറ്റിലൂടെ  മുഴുവന്‍  വെല്ല് വിളിയും,  ആഘോഷവും, ചീത്തയും, അബ്ദൂല്‍ റഹ്മാന്‍ സെല്‍ഫിയെ  അല്ലാഹു ഉയര്‍ത്തുന്നു... ജിന്നൂരികള്‍ക്കൊരു താക്കീതാണിത് ... ബല്ലാത്ത പുകിലായിരുന്നു,  അങ്ങനെ  വന്നപ്പോള്‍  ഞമ്മള്‍ പറഞ്ഞ്  മക്കളെ  ഇത് കായ് കൊടുത്ത് ബാങ്ങിച്ച അബാര്‍ഡാണു, ഇത് ആര്‍ക്കും കിട്ടും എന്ന്. അപ്പോള്‍  ബല്ലാത്ത  ബെല്ല് ബിളി  ആയിരുന്നു.  അപ്പോള്‍ ഞമ്മളും ഒരു പയ്യനെ  കൊണ്ട്  അത് ബാങ്ങിപ്പിച്ചു.  ഞമ്മടെ  അബ്ദുള്‍ റഹ്മാന്‍ സെല്‍ഫിക്ക് സഹിക്കുമൊ? അങ്ങേര്‍ ജാമിയാ നദുവിയായില്‍  യോഗം വിളിച്ച് ഞാനൊന്നും അറിഞ്ഞില്ലെ  രാമ നാരായണ  എന്ന് പറഞ്ഞ്. ഇയാള്‍ കള്ളനു കഞ്ഞി വച്ചിട്ട് അതില്‍ നിന്ന് വറ്റ്  അടിച്ച് മാറ്റുന്നവന്‍ ആണെന്ന് അറിയുന്ന കൂട്ടത്തില്‍ ഉള്ളവര്‍ പോലും അയാള്‍ പുലമ്പിയത് വിശ്വസിച്ചില്ല എന്ന് ബോദ്യം  വന്നപ്പോള്‍, ഇയാളുടെ അവാര്‍ഡ്  കാശ് കൊടുത്ത് വാങ്ങിയതാണെന്ന  സത്യം പുറത്ത് വിട്ട  നമ്മുടെ  സഹോദരന്‍റെ  പേരില്‍  കേസ്  കൊടുത്തു. നാറിയവന്‍ ഒന്നു കൂടി നാറി.  അപ്പോള്‍  അതിന്‍റെ  നാറ്റം ഒന്ന് മാറി കിട്ടാനാണു ഇയാളിപ്പോള്‍ ഉറക്കത്തില്‍ നിന്ന് ഉണര്‍ന്ന് വന്നത്.  അല്ലാതെ ഇയാള്‍ ജനങ്ങളോടുള്‍ല  ആത്മാര്‍ത്ഥത കൊണ്ടൊന്നും വരുന്നതല്ല. അല്ല കത്തബഹു ഇക്കാക്ക ഒരു സംശയം ചോദിക്കട്ടെ
ഹയ്യും ഹാദിറും ഖാദിറും  ആയ ജിന്നിനോട്  അതിന്‍റെ  കഴിവില്‍ പെട്ടത് ചോദിച്ചാല്‍ അല്ലാഹുവിനു മാത്രമുള്ള  ഏത് കാര്യത്തിലാണു പങ്ക് ചേരുന്നതെന്ന്  ചോദിച്ചിട്ട് എന്താ പറഞ്ഞ്  തരാന്‍ ഇത്ര പ്രിങ്ങാസം.  ഒരു സംശയം കൂടി ഉണ്ട്. സിഹ്റ്  ഫലിക്കുമൊ? സാഹിറിനെ  ജിന്ന്  സഹായിക്കുമൊ? അങ്ങനെ  സാഹിറിനെ  ജിന്ന് സഹായിക്കും എന്നാണെങ്കില്‍... അടുത്ത ചോദ്യം ഉണ്ട്. ഞങ്ങളുടെ  വിശ്വാസ പ്രകാരം ഒരു ചോദ്യം ശിര്‍ക്ക് ആണെങ്കില്‍  ആ വിശ്വാസവും ശിര്‍ക്കാണു.  ഉദാഹരണത്തിനു  മുഹീദീന്‍ ഷെയ്കെ സഹായിക്കണെ  എന്ന് പറയുന്നത് ശിര്‍ക്കായത് പോലെ  തന്നെ  മുഹീദീന്‍ ഷെയ്ഖ്  സഹായിക്കും  എന്ന വിശ്വാസവും ശിര്‍ക്കാണു.  നിങ്ങളുടെ  വിശ്വാസ പ്രകാരം  ഹയ്യും ഹാദിറും ഖാദിറും ആയ ജിന്നിനോട്  അതിന്‍റെ  കഴിവില്‍ പെട്ടത് ചോദിച്ചാല്‍ ശിര്‍ക്ക്. അഥവാ ജിന്നിനോടുള്ള എല്ലാ  ചോദ്യവും ശിര്‍ക്കാണു. അപ്പോള്‍ സാഹിറിനെ  ജിന്ന് സഹായിക്കും എന്ന വിശ്വാസവും ശിര്‍ക്കാകണ്ടെ? സാഹിറിനെ ജിന്ന് സഹായിക്കും എന്ന് വിശ്വസിക്കുന്നത് ശിര്‍ക്കല്ല, ജിന്നിനോട് ചോദിച്ചാല്‍ ശിര്‍ക്ക്.  മുഹീദീന്‍ ഷെയ്ക് സഹായിക്കും എന്ന് വിശ്വസിച്ചാല്‍ ശിര്‍ക്കല്ല, മുഹീദീന്‍ ഷെയ്ഖിനോട്  സഹായം  ചോദിച്ചാല്‍ ശിര്‍ക്ക് എന്നാക്കുമോ  പുതിയ ഫത്വ? അതോ മടവൂരികളെ പോലെ  സാഹിറിനെ  ജിന്ന് സഹായിക്കില്ല, സിഹ്റ്  ഫലിക്കുകയുമില്ല എന്ന മടവൂരിയന്‍ പാതയിലേക്ക് നിങ്ങള്‍ ചേക്കേറുമൊ? ഞങ്ങളുടെ  വിശ്വാസ പ്രകാരം  ആദം നബി  അലൈഹിസ്സലാം മുതല്‍ അന്ത്യ ദിനം വരെ  ശിര്‍ക്കിന്‍റെ  മാനദണ്ഡം ഒന്നാണു. അല്ലാഹുവില്‍ പങ്ക് ചേരുന്നത് ശിര്‍ക്കാണു.  അല്ലാതെ  മുഗ്ജിസത്തിന്‍റെയോ കറാമത്തിന്‍റെയോ അടിസ്ഥാനത്തില്‍ ശിര്‍ക്ക് തൌഹീദ്  ആകില്ല. നബിയോട് അല്ലാഹു പറഞ്ഞത് നബിയേ  താങ്കളെങ്ങാനും ശിര്‍ക്ക്  ചെയ്താല്‍ ... അപ്പോള്‍ സുലൈമാന്‍ നബിക്ക് അല്ലാഹു ആ ശിര്‍ക്കിനെ  അധീനപ്പെടുത്തി കൊടുത്തു എന്ന് വിശ്വസിക്കാന്‍ സര്‍കുലറിന്‍റെ താഴെ ബുദ്ധി പണയം വച്ചവര്‍ക്കെ പറ്റു. പൊന്നാര കത്തബഹു ഇക്കാക്കാ... ഈ സര്‍കുലറും, വസാറയിലെ ഔദ്യോഗിക പദവിയും എല്ലാം ഈ ലോകത്തെ കാണു, പരലോകത്ത് ഇതൊന്നും ഉപകരിക്കില്ല. നമ്മള്‍  രണ്ട് കൂട്ടരില്‍ ഒരു കൂട്ടര്‍ ശിര്‍ക്കിലാണു എന്നുറപ്പാണല്ലൊ, ഹയ്യും ഹാദിറും ഖാദിറും ആയ ജിന്നിനോട് അതിന്‍റെ  കഴിവില്‍ പെട്ടത് ചോദിച്ചാല്‍ അല്ലാഹുവില്‍ പങ്ക് ചേരില്ല എന്ന് പറയുന്ന ഞങ്ങളുടെ മേള്‍ ശിര്‍ക്ക് ആരോപിക്കുന്ന നിങ്ങള്‍, ഞങ്ങളില്‍ ആ ശിര്‍ക്കില്ലാ എങ്കില്‍ നിങ്ങള്‍ ശിര്‍ക്കിലാകും, എന്തായാലും നമ്മള്‍  രണ്ടു കൂട്ടരും ഒന്നിച്ച്  ഈ  വിശ്വാസം വച്ച് കൊണ്ടിരുന്നാല്‍  സ്വര്‍ഗ്ഗത്തില്‍ പോകില്ല എന്നുറപ്പാണു. അത് കൊണ്ട് ഞങ്ങള്‍ക്ക് ഒന്ന് പറഞ്ഞ്  താ ഇതെല്ലാം. സുലൈമാന്‍ നബിക്ക് അല്ലാഹു ശിര്‍ക്കിനെ  അധീനപ്പെടുത്ത് കൊടുത്തോ?  ജിന്ന് സഹായിക്കും എന്ന് വിശ്വസിച്ചാല്‍ ശിര്‍ക്കല്ല ജിന്നിനോട്  ചോദിച്ചാല്‍  ശിര്‍ക്കാണു.  അത് പോലെ മുഹീദീന്‍ ഷെയ്ഖ്  സഹായിക്കും എന്ന് വിശ്വസിച്ചാല്‍  നിങ്ങളുടെ  വിശ്വാസ പ്രകാരം ശിര്‍ക്കാണൊ തൌഹീദ്  ആണൊ?  
...

[സന്ദേശം ക്ലിപ്പ് ചെയ്തിരിക്കുന്നു]  

abdulrahman madeeni

unread,
May 6, 2015, 2:38:13 AM5/6/15
to ഹനീഫ്, عبد الرحمن مولوي رأس الخيمة, fahmuswahaba, Nuhman Mohammed, Anilal Azad, Mansoor Ali, mujahid conference, nadvath mujahideen, knmonline...@googlegroups.com, gulf islahi co-ordination committee Islahi, NICHE GROUP, mt.v...@yahoo.com, Mohideen Gmc
അസ്സലാമു അലൈകും വരഹ്മതുല്ലാഹ്..
സത്യം മനസ്സിലാക്കാനും ഉൾകൊള്ളാനും അല്ലാഹു നമ്മെ സഹായിക്കട്ടെ..
സഹോദരൻ ഹനീഫിന്റെ പുതിയ മെയിൽ: 
 "മുജാഹിദുകള്‍ പഠിപ്പിച്ചത്  ശിര്‍ക്ക് എന്നാല്‍ അല്ലാഹുവിനെ ഉലൂഹിയത്തിലൊ റുബൂബിയത്തിലൊ അസ്മാഉ സിഫത്തിലൊ പങ്ക് ചേരുന്നത് ആണു എന്നായിരുന്നു.  ഹയ്യും ഹാദിറും ഖാദിറും ആയ ജിന്നിനോട് അതിന്‍റെ കഴിവില്‍ പെട്ടത് ചോദിച്ചാല്‍ അല്ലാഹുവിനു മാത്രമുള്ള ഏത് കഴിവിലാണു പങ്ക് ചേരുന്നത്? അതിനുത്തരം പറയാന്‍ മൊല്ലാക്കമാര്‍ക്ക് കഴിയുന്നില്ല, നിരുപാധികം ശിര്‍ക്കാണു പോലും, നാളെ വന്നിട്ട് കള്ള് കുടി ശിര്‍ക്കാണു, വ്യഭിചാരം ശിര്‍ക്കാണു എന്നെല്ലാം പറഞ്ഞാല്‍ അതും അംഗീകരിക്കണമൊ?  "
ഹനീഫ് സാഹിബ്, സത്യം മനസ്സിലാക്കാൻ താങ്കൾ തയ്യാറാവണം. താങ്കൾ പറയുന്നതാണ് സത്യമെങ്കിൽ അത് സ്വീകരിക്കാനും താങ്കളുടെ കൂടെ അത് പ്രജരിപ്പിക്കാനും ഈയുള്ളവനും തയ്യാറാണ്.. പരലോക രക്ഷയുടെ കാര്യമാണല്ലോ..ദുർവാശി അപകടത്തിലേക്കാണെത്തിക്കുക. അല്ലാഹു നമ്മെ കാത്ത് രക്ഷിക്കട്ടെ..ആമീൻ!
മരുഭൂമിയിലൊ പുഴയിലോ മറ്റൊ അപകടത്തിൽപെട്ട മനുഷ്യൻ  തനിക്ക് അദൃശ്യവും അഭൗതികവുമായ ജിന്നു ശബ്ദം കേൾക്കുന്ന പരിധിയിലുണ്ടെന്ന് കരുതി ആ ജിന്നിനോട് സഹായം ചോദിക്കുന്നത് ശിർക്കാണ്. തൗഹീദിന്നെതിരാണ്. മറഞ്ഞ നിലക്കുള്ള അത്തരം സഹായ തേട്ടം ഇബാദത്താണ്. അത് അല്ലാഹുവിലേക്ക് മാത്രമേ സമർപ്പിക്കാവൂ. ഇബാദത്ത് അല്ലാഹുവല്ലാത്തവർക്ക് സമർപ്പിക്കുന്നവൻ അല്ലാഹുവിന്റെ ഉലൂഹിയത്തിൽ പങ്കു ചേർക്കുകയാണ് ചെയ്യുന്നത്. "ഹയ്യും ഹാളിരും ഖാദിരുംആയ ജിന്ന് " എന്ന് വാദിച്ചത് കൊണ്ട് മറഞ്ഞ മാർഗത്തിലൂടെയുള്ള ഈ സഹായതേട്ടം ശിർക്കാകാതിരിക്കുകയില്ല. കള്ള് കുടിയും വ്യഭിചാരവും പോലെയല്ല, അതിനേക്കാൾ ഗുരുതരമായ പാപമാണത്. കള്ള് കുടിയും വ്യഭിചാരവും ശിർക്കാണെന്ന് പറയുന്നതിനേക്കാൾ അപകടമുള്ളതാണ് മരുഭൂമിയിലൊ പുഴയിലോ മറ്റൊ അപകടത്തിൽപെട്ട മനുഷ്യൻ ശബ്ദം കേൾക്കുന്ന പരിധിയിൽ ജിന്നുണ്ടെന്ന് കരുതി ആ ജിന്നിനോട് സഹായം ചോദിക്കുന്നത് ശിർക്കല്ലെന്ന് വാദിക്കുന്നത്. മാത്രവുമല്ല ഇമാമീങ്ങൾ ഇത് അനുവദനീയമാണെന്ന് പറഞ്ഞിട്ടുണ്ടെന്ന് വാദിച്ചവരായിരുന്നു കേരളത്തിലെ പുതിയ ജിന്ന് വിവാദക്കാർ !! ഇതാ "ശിർക്കാരോപണം:വിവാദങ്ങളും വസ്തുതകളും. പേജ്:6" ഇതോടൊപ്പം അറ്റാച് ചെയ്തിട്ടുണ്ട്. ഈ ലഘുകൃതിയിൽ പറയുന്നു: ഇമാം അഹമദ്, ഇമാം നവവി പോലുള്ളവർ ജിന്നുകളോട് ഭൗതിക തെട്ടങ്ങൾ നടത്തുന്നത് അനുവദനീയമാണെന്ന് പറഞ്ഞിട്ടുണ്ടത്രേ!!! ഈ പുത്തൻവാദക്കാർ ഇമാമീങ്ങളുടെ പേരിൽ ചിലവഴിക്കാൻ ശ്രമിച്ചത് വായനക്കാർ നേരിട്ട് വായിക്കട്ടെ. ഇമാം അഹമ്മദിനെ പോലുള്ള മഹാൻമാരുടെ പേരിൽ വ്യഭിചാര ആരോപണത്തേക്കൾ ഗുരുതരമായ ആരോപണമല്ലേ ഇവിടെ നടത്തിയിരിക്കുന്നത്!!!  നിങ്ങളുടെ കൂടെ എത്ര വലിയ പ്രഗൽഭമതികളുണ്ടായാലും ഈ തെറ്റായ ആദർശ പ്രജരണത്തിന്ന് കൂട്ടുനിന്നതിന്ന് അല്ലാഹുവിന്റെ മുമ്പിൽ രക്ഷപ്പെടാൻ കഴിയില്ലെന്ന് ഓർക്കുക. അല്ലാഹു ഹിദായത്ത് നല്കട്ടെ..
മുകളിൽ സൂജിപ്പിച്ചതുപോലുള്ള ധാരാളം ശിർക്കു - ബിദ് അത്തുകളിൽ നിന്നും മോചിതനായി ഇപ്പോൾ തൗഹീദിന്റേയും സുന്നത്തിന്റേയും കൂട്ടായ്മയിലേക്ക് കടന്നുവന്ന കുട്ടിമോൻ ഉസ്താദിനെപോലുള്ളവരോട് പഴയ ഖുരാഫാത്തിന്റെ ന്യായീകരണം നടത്തുന്നത് ലജ്ജാവഹമാണെന്നോർക്കുക. 

സഹോദരന്മാരെ, കോഴിചെന സംവാദത്തിൽ ഫൈസൽ മുസ്‌ലിയാർ സുറ.അൻആം :128 ദുർവ്യാഖ്യാനിച്ചോ ഇല്ലേ? എന്നതായിരുന്നു. ഈ മെയിലിലെ ചർച്ചാ വിഷയം. നേരത്തെ എഴുതിയത് കാണുക:
"സഹോദരന്മാരേ , സത്യം കണ്ടെത്താനുള്ള ഒരു ചർച്ചയാണിത് . അതായത്, നമ്മുടെ തൗഹീദീ പ്രസ്ഥാനത്തിൽ അബ്ദുൽ ജബ്ബാർ മൗലവിയും സകരിയാ സ്വലാഹിയും വാദിച്ചിരുന്നത് മരുഭൂമിയിലൊ പുഴയിലോ മറ്റൊ അപകടത്തിൽ പെട്ട മനുഷ്യൻ ജിന്നിനോടൊ മലക്കിനോടൊ അവരുടെ കഴിവിൽ പെട്ട സഹായം തേടിയാൽ അത് ശിർക്കല്ലാ എന്നായിരുന്നു. ഇത് ഖുരാഫികളും തൗഹീദ് വിരോധികളും ഏറ്റെടുത്തു. മുജാഹിദുകളുടെ തൗഹീദ് പൊളിഞ്ഞെന്ന് അവർ പ്രജരിപ്പിച്ചു. അപ്പോഴാണ്  കെ ജെ യു എന്ന നമ്മുടെ പണ്ഡിത സഭ ഇടപെട്ടത്.  ജിന്നും മലക്കുമെല്ലാം മനുഷ്യനെ സംബന്ധിച്ച് അദൃശ്യവും അഭൗതികവുമായതിനാൽ അവരോട് സഹായം തേടുന്നത് അവരുടെ കഴിവിൽ പെട്ടതായാലും ശിർക്കും ഹറാമും ആണ് എന്ന് കെ  ജെ യു പണ്ഡിതന്മാരെല്ലാം ഏകോപിച്ച് അഭിപ്രായപെട്ടു. പിന്നീട് വലിയ വിവാദങ്ങളും പ്രജരണങ്ങളും നടന്നു. കെ ജെ യു വിന്റെ ഈ തീരുമാനം തെറ്റാണെന്നും, ഇമാമീങ്ങളെ മുശ്രിക്കാകുകയാണെന്നും വരെ വാദിച്ചു. തൗഹീദിന്റെ മർമ്മത്തിലാണ് ഈ വിവാദം നടത്തിയത് എന്നത് ഗൗരവമുള്ളതാണ്. ധാരാളം മുഖാമുഖങ്ങളും സംവാദങ്ങളും നടന്നു. അതിലോന്നായിരുന്നല്ലോ 

കോഴിചെന സംവാദം. ആ സംവാദത്തിൽ ഫൈസൽ മുസില്യാർ ഖുർആൻ സുറ. അൻആം 128 ദുർവ്യാഖ്യാനിച്ചിട്ടില്ലെന്ന് ഈയിടെ ബഹുമാന്യനായ ഹുസൈൻ സലഫി വീണ്ടുംന്യായീകരിച്ചിരിക്കുന്നു. ആ സംവാദത്തിന്റെ പ്രസക്ത ഭാഗം യുറ്റുബിൽ ഈ ലിങ്കിൽ ലഭ്യമാണ് :

https://www.youtube.com/watch?v=Fi9feNLjtgQ

അത് കേട്ടാൽ  തന്നെ മുസലിയാരുടെ  ദുർവ്യാഖ്യാനം വ്യക്തമാകും.  

സത്യം കണ്ടെത്താൻ വേണ്ടി നടത്തപ്പെടുന്ന സംവാദത്തിൽ അല്ലാഹുവിന്റെ ഖുർആനിന്റെ പേരിലും സഹാബിമാരുടേയും താബിഉകളുടെ പേരിലും ഇമാം ഖുര്തുബിയുടെ പേരിലും കളവു പറഞ്ഞു വിജയം നേടുന്നു! ഹുസൈൻ സലഫിയെ പോലുള്ളവർ അതിനെ വീണ്ടും വീണ്ടും ന്യായീകരിക്കുന്നു!! അതാണ് ഇവിടത്തെ ചർച്ചാ വിഷയം. 

സംവാദത്തിൽ " മനുഷ്യനെ സംബന്ധിച്ച് അദൃശ്യവും അഭൗതികവുമായ ജിന്നിനോട് - മുസ്‌ലിം ജിന്നിനോട് മനുഷ്യൻ നടത്തുന്ന സഹായതേട്ടം ശിർക്കാകാതെ വസീലത് ഷിർക്കാകുന്നതിനുള്ള പ്രമാണം എന്ത്? ആയത്തുണ്ടൊ?  മുൻകാല പണ്ഡിതരുടെ തഫ്സീർ ഉണ്ടോ? സ്വഹാബിമാർ അങ്ങിനെ മനസ്സിലാക്കിയിട്ടുണ്ടോ? എന്നീ ആശയത്തിലുള്ള നാസ്സർ സുല്ലമിയുടെ ചൊദ്യത്തിന് ഫൈസൽ മുസ്‌ലിയാർ നല്കിയ മറുപടി : "ആയത്തുണ്ട്,  ധാരാളം ആയത്തുകളുണ്ട്. സൂറ അന്ആമിലെ: 128 ആയത്ത് തന്നെ മതി. ആ ആയത്തിൽ നിന്ന് സ്വാഹാബിമാരും താബിഈങ്ങളും അങ്ങിനെ മനസ്സിലാക്കി.. ഒറ്റമൂലി ആയത്താണ്. കെ ജെ യു വിന്റെ ഫത്‌വ പൊളിക്കാനും അത് മതി..
പറഞ്ഞ സ്വഹാബി: ഇബിന്  അബ്ബസ് (റ )...
..  തഫ്സീരുണ്ട് ഖുര്തുബി. "എന്നീ ആശയത്തിലുള്ള മറുപടി കൊടുത്തു.
സഹോദരന്മാരെ, നമുക്കെല്ലാവർക്കും സ്വീകാര്യമായ അമാനി മൗലവിയുടെ തഫ്സീരിൽ ഈ ആയത്തിന് നല്കിയ വിശദീകരണം വായിച്ചാൽ തന്നെ ഫൈസൽ മുസ്ലിയാരുടേത് ദുർവ്യാഖ്യാനമായിരുന്നു എന്ന് നിഷ്പക്ഷരായ സത്യാന്വേഷികൾക്ക് ബോധ്യപ്പെടും.  മൗലവി പറയുന്നത് ഈ ആയത്തിൽ പരാമർശിച്ച  'ഞങ്ങൾ അന്യോന്യം ഉപയോഗപ്പെടുത്തി' (ഇസ്തിംതാഇന്റെ) എന്നതിന്റെ  ഉദ്ദേശം പിശാചുക്കളിൽ അദൃശ്യശക്തികളും ദിവ്യത്വവും കല്പിച്ച് കൊണ്ട് അവരെ അനുസരിക്കുകയും ആരാധിക്കുകയും പ്രാര്തിക്കുകയും ചെയ്യുന്നതാണ് . 
അതല്ലാതെ ഈ ആയത്തിൽ മുസ്‌ലിം ജിന്നിന്റെ കാര്യമോ മുവഹിദുകളായവർ ജിന്നിനോട് സഹായം തേടിയതോ ഒരിക്കലും അമാനി മൗലവിയൊ മറ്റു മുഫസ്സിരുകളൊ സൂജിപ്പിച്ചിട്ടില്ല.
ഇവിടെ നാം മനസ്സിലാക്കേണ്ടത്,
1) മനുഷ്യനെ സംബന്ധിച്ച അദൃശ്യവും അഭൗതികവുമായ മുസ്‌ലിം ജിന്നിനോട് സഹായം തേടുമ്പോൾ അത് ശിർക്കാകാതെ വസീലത് ശിർക്കാകുന്നതിന്റെ തെളിവ് ചോദിച്ചതിന്ന് കാഫിർ ജിന്നിനോട് മുശ്രിക്കുകൾ നടത്തിയ ഇസ്തിംതാഇന്റെ ആയത്തോതുന്നത് ദുർവ്യാഖ്യാനം തന്നെയല്ലേ?
2) ശിർക്കായ സഹായതേട്ടവും ശിർക്കാകാത്ത വസീലത് ശിർക്കായതും വേർതിരിക്കുന്ന ധാരാളം ആയത്തുകൾ ഖുർആനിലുണ്ടെന്ന് ഫൈസൽ മുസ്‌ലിയാർ പറഞ്ഞത് കളവല്ലേ ?? അല്ലെങ്കിൽ ഏതൊക്കെ ആയത്തുകളാണത് എന്ന് ഇവർ വ്യക്തമാക്കുമോ??
3) സൂറ അന്ആമിലെ: 128 ന്റെ വ്യാഖ്യാനത്തിൽ ജിന്നിനോട് സഹായം തേടുന്നതിൽ ശിർക്കകാത്തതുണ്ടെന്ന് സ്വഹാബിമാരും താബിഈങ്ങളും മനസ്സിലാക്കി എന്നത് കളവല്ലേ???
4) അങ്ങിനെ ഇബിനു അബ്ബാസ് പറഞ്ഞതായി തഫ്സീർ ഖുർതുബിയിൽ ഉണ്ടെന്ന് പറഞ്ഞതും കളവല്ലേ????

5) സത്യ വിശ്വാസികളിലോ മുവഹിദുകളിലൊ പെട്ട പാപികളെയാണ് ഈ ആയത്തിൽ (നരകത്തിൽ ശാശ്വതരാകുന്നതിൽ നിന്ന് ഒഴിവാക്കിയതായി) അല്ലാഹു പറഞ്ഞതെന്ന് ഇബിന് അബ്ബാസ് പറഞ്ഞു എന്നത് കളവല്ലെ????? "

സഹോദരന്മാരേ, നമ്മുടെ ചർച്ചകൾ വ്യക്തികളെയല്ല വിഷയത്തെ കേന്ദ്രീകരിച്ചകാൻ ശ്രദ്ധിക്കുക. 
അല്ലാഹു അനുഗ്രഹിക്കട്ടെ..
അബ്ദുറഹിമാൻ, റിയാദ്.

2015-05-05 22:14 GMT+03:00 ഹനീഫ് <puthuve...@gmail.com>:
​ഇക്കാലം അത്രയും മുജാഹിദുകള്‍ പഠിപ്പിച്ചത്  ശിര്‍ക്ക് എന്നാല്‍ അല്ലാഹുവിനെ ഉലൂഹിയത്തിലൊ റുബൂബിയത്തിലൊ അസ്മാഉ സിഫത്തിലൊ പങ്ക് ചേരുന്നത് ആണു എന്നായിരുന്നു.  ഹയ്യും ഹാദിറും ഖാദിറും ആയ ജിന്നിനോട് അതിന്‍റെ കഴിവില്‍ പെട്ടത് ചോദിച്ചാല്‍ അല്ലാഹുവിനു മാത്രമുള്ള ഏത് കഴിവിലാണു പങ്ക് ചേരുന്നത്? അതിനുത്തരം പറയാന്‍ മൊല്ലാക്കമാര്‍ക്ക് കഴിയുന്നില്ല, നിരുപാധികം ശിര്‍ക്കാണു പോലും, നാളെ വന്നിട്ട് കള്ള് കുടി ശിര്‍ക്കാണു, വ്യഭിചാരം ശിര്‍ക്കാണു എന്നെല്ലാം പറഞ്ഞാല്‍ അതും അംഗീകരിക്കണമൊ?  നിങ്ങള്‍ അല്ലാഹുവിനെ വിളിക്കുന്നത് അല്ലാഹു സഹായിക്കും എങ്കില്‍ സഹായിക്കട്ടെ എന്ന് കരുതി ആണൊ?  അല്ലാഹ് കേല്‍ക്കുമെങ്കില്‍ കേല്‍ക്കട്ടെ എന്ന് കരുതി ആണൊ?  പിന്നെ ഹയ്യും ഹാദിറും ഖാദിറും ആയ ജിന്നിനോട് അതിന്‍റെ കഴിവില്‍ പെട്ടത് ചോദിച്ചാല്‍ അത് ശിര്‍ക്കാകില്ല എന്ന് പറയുമ്പോള്‍ നിങ്ങള്‍ക്ക് അല്ലാഹു പോരെ എന്ന് ചോദിച്ച് പൊതു ജനങ്ങളെ പറ്റിക്കുന്ന പണിയാണു ഇപ്പോള്‍ ചെയ്ത് കൊണ്ടിരിക്കുന്നത്,  ഒരാള്‍ പറയുന്നു വ്യഭിചാരം ശിര്‍ക്കല്ല എന്ന് അപ്പോള്‍ ചോദിക്കുമോ നിങ്ങള്‍ക്ക് ഭാര്യ പോരെ എന്ന് ചോദിക്കുമൊ? ശിര്‍ക്ക് അല്ലാത്തതെല്ലാം അനുവദിക്കപ്പെട്ടത് എന്നാണൊ നിങ്ങള്‍ പഠിച്ച് വച്ചിരിക്കുന്നത്?  ഇന്നലെ വരെ അതിലെവിടെ ശിര്‍ക്ക് അതിലെവിടെ ശിര്‍ക്ക് എന്ന് ചോദിച്ച് നടന്നവര്‍ ഇന്ന് പറയുന്നു അത് ശിര്‍ക്കാണു എന്ന്, ഇങ്ങനെ മാര്‍പ്പാപ്പയുടെ തൌഹീദ് പോലെ ഇടക്കിടെ മാറുന്ന തൌഹീദിലാണോ നിങ്ങള്‍ ഞങ്ങളെ ക്ഷണിക്കുന്നത്? പിന്നെ ഇടക്കൊരു ദിവസം കുട്ടിമോന്‍ പറഞ്ഞ് എങ്കില്‍ മലയാളം ഇസ്ലാമിക് ക്ലാസ്സ് റൂം പൂട്ടി  തറവാട്ടിലേക്ക് വരുക എന്ന്. വിവരം ഇല്ലായ്മ ഒരു അലങ്കാരം ആണൊ കുട്ടിമോനെ, ഏതാണു തറവാടെന്ന് മറക്കാന്‍ കാരണം ജിന്ന് കയറിയത് തന്നെ അല്ലെ? നിങ്ങളുടെ പ്രസിഡന്‍റ് പറഞ്ഞത് ഓര്‍മ്മ ഉണ്ടോ, ജിന്നിനോട് തേടാമോ വേണ്ടെ എന്നൊരു ചര്‍ച നടന്ന് എന്ന്, പിന്നെ കെ കെ പി യെ കൊണ്ട് സി ഡി  കട്ട് മുറിച്ച് പ്രചരിപ്പിക്കുകയും, കെ കെ പി അത് പുറത്ത് പറഞ്ഞപ്പോള്‍ ഭീഷണിപ്പെടുത്തി കുമ്പസരിപ്പിക്കുകയും ചെയ്തില്ലെ എന്നിട്ട് കെ കെ പി യെ എനിക്ക് അറിയില്ല എന്ന് പറഞ്ഞ്, അതെ ആളു തന്നെ പിന്നീടൊരിക്കല്‍ പറഞ്ഞ്  ഞാനും ...  ആയിരികുമ്പോല്‍ ഡോര്‍ ബെല്ല് കേട്ട്  അപ്പോള്‍ ഞാന്‍ അദ്ദേഹത്തോട് പറഞ്ഞ്  അത് ആ കെ കെ പി ആണു, അവന്‍റെ കയ്യില്‍ ഒരു സി ഡി യും  സക്കരിയായുടെ പേരിലുള്ള ഒരു പരാതിയും ഉണ്ട് അത് ഒന്ന് വാങ്ങിക്കോളൂ ഇത്രയുമെ ഞാന്‍ പറഞ്ഞിട്ടുള്ളു .. ഡോര്‍ ബെല്ലടിച്ചപ്പോല്‍ വെളിയില്‍ ഉള്ളത് കെ കെ പി ആണെന്നും, കയ്യില്‍ സി ഡിയും സക്കരിയാടെ പേരിലുള്ള പരാതിയും ആണെന്ന് എങ്ങനെ അറിഞ്ഞ്? പിന്നെ കുട്ടിമോന്‍റെ തൌഹീദെന്ത് എന്ന് എല്ലാവരും കണ്ടതല്ലെ, മടവൂരി സ്റ്റേജില്‍ മൈക് കിട്ടിയാലും അതാണു തൌഹീദ്. ആ കുട്ടിമോനാണു ക്ഷണിക്കുന്നത്. കൂടുതല്‍ ഒന്നും പറയുന്നില്ല


shirkaaropanavum vasthuthakalum 007.jpg

abdulrahman madeeni

unread,
May 6, 2015, 6:23:36 AM5/6/15
to ഹനീഫ്, عبد الرحمن مولوي رأس الخيمة, fahmuswahaba, Nuhman Mohammed, Anilal Azad, Mansoor Ali, mujahid conference, nadvath mujahideen, knmonline...@googlegroups.com, gulf islahi co-ordination committee Islahi, NICHE GROUP, mt.v...@yahoo.com, Mohideen Gmc
അസ്സലാമു അലൈകും വ രഹ്മതുല്ലാഹ്..
എല്ലാവിധ ഫിതനകളിൽ നിന്നും അല്ലാഹു നമ്മെ കാത്ത് രക്ഷിക്കട്ടെ..
നമ്മുടെ അഖീദയുടെ വിഷയത്തിൽ ആശയക്കുഴപ്പമുണ്ടാകുന്നത് ഏറ്റവും ഗുരുതരമായ ഫിത്നയാണ്. അല്ലാഹു കത്ത് രക്ഷിക്കട്ടെ..
വ്യക്തിഹത്യയും തേജോവധ ശ്രമങ്ങളും ആദർശപാപരത്തത്തിന്റെ അടയാളമാണെന്ന് സത്യാന്വേഷികളായവർ ചിന്തിക്കും തിരിച്ചറിയും..ഇന്ശാ അല്ലാഹ്..
അല്ലാഹുവിന്റെ ഇഷ്ട ദാസന്മാർ അവിവേകികളോട് തുല്യനിലയിൽ മറുപടി നൽകാത്തവരാണ് എന്ന് സൂര. ഫുർഖാനിന്റെ അവസാനത്തിൽ പറഞ്ഞത് നാം ഓർക്കുക. അതിനാൽ തെറ്റിദ്ധരിക്കാൻ സാധ്യതയുള്ളത് മാത്രം വിശദീകരിക്കാം.
ഹനീഫ് എഴുതി:
"മറഞ്ഞ വഴിയില്‍ സഹായം ചോദിച്ചാല്‍ ശിര്‍ക്ക്, അപ്പോള്‍ മറഞ്ഞ വഴിയിലുള്ള ജിന്ന് സാഹിറിനെ സഹായിക്കും എന്ന് വിശ്വസിച്ചാല്‍ ശിര്‍ക്കാകില്ല. ചോദിച്ചാല്‍ ശിര്‍ക്ക് വിശ്വസിച്ചാല്‍ ശിര്‍ക്കല്ല. മുഹീദീന്‍ ഷെയ്ഖെ കാക്കണെ എന്ന് ചോദിച്ചാല്‍ ശിര്‍ക്ക്  എന്നാലൊ മുഹീദീന്‍ ഷെയ്ക് സഹായിക്കും എന്ന് വിശ്വസിച്ചാല്‍ ശിര്‍ക്കല്ല അല്ലെ?"
മരണപെട്ട മുഹിയുധീൻ ശൈഖ് നമ്മെ സഹായിക്കും എന്ന് വിശ്വസിക്കുന്നതും സഹായം തേടുന്നതും ശിർക്കാണ്. കാരണം ഖുർആനിലോ ഹദീസിലൊ അങ്ങിനെ വന്നിട്ടില്ല. എന്നാൽ അല്ലാഹുവിന്റെ പരീക്ഷണത്തിന്റെ ഭാഗമായി പിശാചുക്കൾ അവരുടെ ആരാധകരെയും അവിശ്വാസികളേയും (സാഹിർ അവരിൽ പെടുന്നു)  സഹായിക്കും എന്ന് വിശ്വസിക്കുന്നത് ശിർക്കല്ല. കാരണം അത് ഖുർആനിലും ഹദീസിലും സ്ഥിരപ്പെട്ടതാണ് (ഉദാ: സുറ. അഅ്റാഫ്:27).  ഹഫളത്തിന്റെ മലക്ക് നമ്മെ സഹായിക്കും എന്ന് വിശ്വസിക്കുന്നത് ശിർക്കല്ല ( സുറ. റഅദ് :11) . അത് സ്ഥിരപെട്ടതാണ്. വഹിയിന്റെ അടിസ്ഥാനത്തിൽ സ്ഥിരപെട്ടത് വിശ്വസിക്കുന്നത് ശിർക്കല്ല. എന്നാൽ ജിന്നും മലക്കുമെല്ലാം നമുക്ക് അദൃശ്യവും അഭൗതികവുമായതിനാൽ അവരോട് സഹായം തേടുന്നത് മറഞ്ഞ വഴിയിലൂടെയുള്ള സഹായ തേട്ടമാണ് അത് ശിർക്കാണ്. മരണപെട്ടവർ നമ്മെ സഹായിക്കും എന്ന് സ്ഥിരപ്പെടാത്തത് കൊണ്ട് അങ്ങിനെ വിശ്വസിക്കുന്നത് തന്നെ ശിർക്കാണ്. സാഹിർ ജിന്നിനോട് സഹായം ചോദിക്കുന്നതും മരുഭൂമിയിലോ പുഴയിലോ മറ്റൊ അപകടത്തിൽ പെട്ടവൻ ജിന്നിനോട് സഹായം തേടുന്നതും മുഹിയുദ്ധീൻ ശൈഖിനോട് തേടുന്നതും ശിർക്കാണ്.
ഹനീഫിന്റെ മെയിലിൽ ബാക്കിയുള്ള ഭാഗങ്ങൾക്ക് ഹനീഫ് തന്നെ നേരത്തെ എഴുതിയത് മതിയായ വിശദീകരണം നല്കുന്നു, ആ ഭാഗം ശ്രദ്ധിക്കുക:
"... നിങ്ങളുടെ  വിവരക്കേടിന്‍റെ  മുന്നില്‍  ഞാന്‍ നമിക്കുന്നു.  ഗുഡ്  ബൈ"
അല്ലാഹു സൽബുദ്ധി നല്കട്ടെ..
അബ്ദുറഹിമാൻ, റിയാദ്.

2015-05-06 10:15 GMT+03:00 ഹനീഫ് <puthuve...@gmail.com>:
അല്ല മദീനി ഗീബല്‍സിന്‍റെ സിദ്ധാന്തം ആണൊ ഇസ്ലാം പ്രചരിപ്പിക്കാന്‍ ഉപയോഗിക്കുന്നത്?  മറഞ്ഞ വഴിയില്‍ സഹായം ചോദിച്ചാല്‍ ശിര്‍ക്ക്, അപ്പോള്‍ മറഞ്ഞ വഴിയിലുള്ള ജിന്ന് സാഹിറിനെ സഹായിക്കും എന്ന് വിശ്വസിച്ചാല്‍ ശിര്‍ക്കാകില്ല. ചോദിച്ചാല്‍ ശിര്‍ക്ക് വിശ്വസിച്ചാല്‍ ശിര്‍ക്കല്ല. മുഹീദീന്‍ ഷെയ്ഖെ കാക്കണെ എന്ന് ചോദിച്ചാല്‍ ശിര്‍ക്ക്  എന്നാലൊ മുഹീദീന്‍ ഷെയ്ക് സഹായിക്കും എന്ന് വിശ്വസിച്ചാല്‍ ശിര്‍ക്കല്ല അല്ലെ? പിന്നെ ഫൈസല്‍ മുസ്ലിയാര്‍ സൂറത്ത് അന്‍ ആമിന്‍റെ 128  ദുര്‍ വ്യാഖ്യാനിച്ചോ ഇല്ലയോ എന്ന കാര്യത്തിനാണല്ലൊ പത്തപ്പിരിയം സംവാദം നടന്നത്, ആ സി ഡി ലവലേശം കോട്ടിമാട്ടലുകള്‍ ഇല്ലാതെ കേരളം മുഴുവന്‍ വിതരണം ചെയ്യാന്‍ നിങ്ങള്‍ തയ്യാറുണ്ടോ?  സി ഡി യുടെ ചിലവ് മുഴുവനും ഞങ്ങള്‍ വഹിച്ചോളാം...  അല്ലാതെ ഖുബൂരി പുരോഹിതന്മാര്‍ മുറിക്ലിപ്പുകള്‍ ഇടുന്നത് പോലെ അല്ല ചെയ്യേണ്ടത്.  പിന്നെ അഴിഞ്ഞിലം സമ്മേളനത്തില്‍ നിങ്ങള്‍ കൊടുത്ത ആ കത്തബഹു ഉണ്ടല്ലൊ അത് ഔദ്യോഗികമായി നിങ്ങള്‍ നേടിയെടുത്തത് ആണെങ്കില്‍ അതൊന്ന് പുറത്ത് വിടുക,  ഔദ്യോഗികം ആണെങ്കില്‍ പുറത്ത് വിടാന്‍ എന്തിനു ഭയക്കുന്നു,  പാവം കൌമിനെ പിടിച്ചിരുത്താന്‍ കളവ് പ്രചരിപ്പിക്കുമ്പോല്‍ പടച്ചോന്‍റെ കോടതിയുണ്ട് എന്ന ഓര്‍മ്മ ഉണ്ടാകുന്നത് നല്ലതാണു.  അവിടെ വായിച്ച ഫത്വയുടെ ചോദ്യം എന്തായിരുന്നു, അതിനു നിങ്ങള്‍ കൊടുത്ത മറുപടിയും, അത് ഔദ്യോഗികമായി തന്നെ ഒന്ന് പുറത്ത് വിടുക.  പിന്നെ വ്യക്തികളെ അല്ല ടാര്‍ജറ്റ് ചെയ്യേണ്ടത്, പക്ഷെ നേതൃത്വത്തിലിരുന്ന് വേണ്ടാതീനം കാണിക്കുമ്പോല്‍ ഇന്ന ആള്‍ കാണിച്ചു ഇയാളെ എങ്ങനെ അംഗീകരിക്കും എന്ന് ചോദിക്കേണ്ടി വരും,  ഉദാഹരണത്തിനു  ജനറല്‍ സെക്രട്ടറി സ്ഥാനം കിട്ടാനായി കാത്തിരുന്നു അത് നഷ്ടപ്പെട്ടപ്പോള്‍ 12000 കൊടുത്ത് അവാര്‍ഡ് വാങ്ങി, അവിടെന്ന് വാങ്ങിയത് പോരാഞ്ഞിട്ടു നാട്ടുകാരെ വിളിച്ച് കൂട്ടി പി ജെ കുര്യനെയും വിളിച്ച് കൊടുത്ത് വാങ്ങിപ്പിക്കുന്ന ഒരു പണി, കാന്തപുരം കസ്രജിയുടെ കയ്യില്‍ നിന്ന് പരസ്യമായി മുടി വാങ്ങിയത് പോലെ... അതെല്ലാം അധികാര മോഹം അല്ലെങ്കില്‍ പിന്നെ എന്താണു?  അബു ഇഹ്സാന്‍ സംസാരിച്ചപ്പോള്‍  വെളിച്ചം കാണുന്നു അതൊരു ജിന്നാണെന്ന് കരുതി ജിന്നിനോട് ചോദിക്കാം  എന്ന് അബ്ദുള്‍ ജബ്ബാര്‍ മൌലവി പറഞ്ഞോ?  എന്നതിന്‍റെ ഓഡിയോ  കട്ട് മുറിച്ച് അബ്ദുള്‍ റസാക്ക് സ്വലാഹി 
നാട്ടുകാരെ പറ്റിക്കാന്‍ ശ്രമിച്ചില്ലെ? അപ്പോള്‍ അയാള്‍ നടത്തിയ ചാറ്റിംഗ് ഒരു പക്ഷെ അയാളുടെ സ്വഭാവ ശുദ്ധിയിലെ ഗുണമേന്മ ഞങ്ങളും പുറത്ത് വിടേണ്ടി വരും, ഇത്തരം ആളാണു മുജാഹിദുകളുടേ പേരില്‍ കളവ് പ്രചരിപ്പിക്കുനന്ത് എന്ന് പറയേണ്ടി വരും. അത് വ്യക്തികളെ ടാര്‍ജറ്റ് ചെയ്യുന്നതല്ല. ശിര്‍ക്കിന്‍റെ മാനദണ്ഡം ആദം നബി മുതല്‍ അന്ത്യ ദിനം വരെ ഒന്നു തന്നെ ആണൊ അതൊ ഇടക്കിടെ മാറുമൊ?  സാന്നിദ്ധ്യത്തിലുള്ള ജിന്നിനോട്  സുലൈമാന്‍ നബി സംസാരിച്ചത് ശിര്‍ക്കല്ല എന്ന് നിങ്ങളും പറയുന്നു,  മുഗ്ജിസത്തിന്‍റെ അടിസ്ഥാനത്തില്‍ ശിര്‍ക്ക് ചെയ്യാന്‍ പറ്റുമൊ?  ജിന്ന് ബാധ ഏറ്റവനോട് ഉഹ്റ്ജ് അദുവല്ലാഹ് എന്ന് പറയുന്നത് അത് ജിന്നിനോടാണൊ അതോ അത് ബാധിച്ചവനോടാണൊ പറയുന്നത്,  ബാധിച്ചവനോട് ആണെങ്കില്‍ അവന്‍ എങ്ങോട്ട് പോകാനാണു? ഇനി അതല്ല ജിന്നിനോടാണു ഈ ശരീരത്തില്‍ നിന്ന് ഇറങ്ങാന്‍ പറയുന്നത് എങ്കില്‍ ആ ജിന്നിനോട് അത് പറയുന്നത് ശിര്‍ക്കല്ലാതാകുന്നത് എന്ത് കൊണ്ട്?  അതൊരു കല്‍പന ആണെന്നാണെങ്കില്‍ മുഹീദീന്‍ ഷെയ്ഖെ വന്ന് എന്നെ സഹായിക്ക് എന്ന് കല്‍പിക്കുന്നത് ശിര്‍ക്കല്ലാതാവുമൊ? എന്തായാലും കത്തബഹുവിന്‍റെ കാര്യം മറക്കേണ്ട അതൊന്ന് പൊതുജനത്തിനു കൊടുക്കുക. ഇനി എല്ലാവര്‍ക്കും അയക്കാന്‍ താങ്കള്‍ക്ക് ബുദ്ധിമുട്ടാണെങ്കില്‍ എനിക്ക് അയച്ച് തന്നാല്‍ മതി ഞാന്‍ കൊടുത്തോളാം. പിന്നെ മദീനി കുറെ കാലം മടവൂരികളെയും കുബൂരികളെയും വെല്ല് വിളിച്ച് നടന്നതല്ലെ അതിലെവിടെ ശിര്‍ക്ക് എന്ന് ചൊദിച്ച് കൊണ്ട്. അന്നൊന്നും അത് ശിര്‍ക്കാണു എന്നറിയില്ലായിരുന്നു, ഇപ്പോള്‍ മാര്‍പ്പാപ്പയുടെ മതം പോലെ പുതിയ നിയമം ഉണ്ടാക്കി, ഇനി നാളെ എന്താണുപുതിയത് ഉണ്ടാക്കുന്നത് എന്ന് വല്ല വിവരവും ഉണ്ടോ? പുതിയ നിയമങ്ങള്‍ എന്ന് ഉണ്ടാക്കി തീരും? പിന്നെ നമ്മുടെ അനസ് മൊല്ലാക്ക  ബാലുശേരിക്ക് വേണ്ടി ഖുറാഫികളോട് മറുപടി പറഞ്ഞിരുന്ന ആളാണു, അതെ ക്ലിപ് ഖുറാഫികളുടെ കയ്യില്‍ നിന്ന് ഇരന്ന് വാങ്ങി  ബാലുശേരിക്കെതിരെ ഇടുന്നു,  എന്ത് തൌഹീദാണു മദീനി നിങ്ങളുടെ തൌഹീദ്?  സക്കരിയാ സ്വലാഹി അല്ലാ അയാളുടെ ഉപ്പാപ്പ പറഞ്ഞാലും നാരിയ സ്വലാത്ത് ശിര്‍ക്കാണു എന്ന് ഞാന്‍ പറഞ്ഞത് നിങ്ങളുടെ കുഞ്ഞാടുകള്‍  യൂ ട്യൂബില്‍ അപ് ലോഡ് ചെയ്തില്ലെ?  ഹനീഫിനു സ്വന്തം വിശ്വാസം ആരുടെ മുന്നിലായാലും ആര്‍ക്കെതിരായാലും തുറന്ന് പറയാനുള്ള നട്ടെല്ലുണ്ട്. അത് പോലെ അനസ് മൊല്ലാക്ക സ്വന്തം ക്ലിപ്പ് കട്ട് മുറിച്ചിട്ട് പണ്ട് എനിക്ക് ആ വിശ്വാസം ഇല്ലായിരുന്നു എന്ന് വരുത്തി തീര്‍ക്കാന്‍ കാട്ടിക്കൂട്ടിയ അതിനു എന്ത് പേരിട്ടാലും ആ സ്വാലിഹായ പ്രവര്‍ത്തി ദീനിനു നിരക്കാത്തത് ആണെന്ന് പറയാന്‍ നിങ്ങളുടെ കൂട്ടത്തില്‍ നട്ടെല്ലുള്ളവര്‍ ഉണ്ടായോ? എം എം അക്ബര്‍ ഇയ്യാക്കനഉബുദു  മനുഷ്യനെ ഒഴിവാക്കി എന്ന് പറഞ്ഞപ്പോല്‍ അതിനെ ന്യായീകരിച്ചവരല്ലെ നിങ്ങള്‍?  കെ വി അബ്ദുള്‍ ലത്തീഫ് മൌലവി സിഹ്റിനെ നിഷേധിക്കാന്‍ ആയത്ത് മുറിച്ചിട്ട് ആരെങ്കിലും പ്രതികരിച്ചോ? ജിന്നിനോട് സഹായം തേടാമോ വേണ്ടെ എന്ന ചര്‍ച നമുക്കിടയില്‍ നടന്ന് എന്ന നട്ടാല്‍ മുളക്കാത്ത കളവ് പ്രസിഡന്‍റ് പറഞ്ഞിട്ട് ആരെങ്കിലും പ്രതികരിച്ചോ? പ്രതികരണ ശേഷി ഇല്ലാതെ  സി ഡി ട്ടവറില്‍ നിന്ന് തരുന്ന കുറിപ്പ് മാത്രമാണു ദീനെന്ന് വിശ്വസിക്കുന്ന കുഞ്ഞാടുകളോട്  വിനയത്തോടെ പറയട്ടെ ആര്‍ജ്ജവം ഉണ്ടെങ്കില്‍  ഇവിടെ ഒരു ജിന്നുണ്ടെങ്കില്‍ കേള്‍ക്കുമെങ്കില്‍ കേള്‍ക്കട്ടെ എന്ന് കരുതുന്നത് ഉലൂഹിയത്തില്‍ പങ്ക് ചേരുന്നെന്ന് പറഞ്ഞ നിങ്ങള്‍ ഇവിടെ അല്ലാഹു ഉണ്ടെങ്കില്‍... കേള്‍കുമെങ്കില്‍.. സഹായിക്കാന്‍ കഴിവുണ്ടെങ്കില്‍... സഹായിക്കട്ടെ എന്ന് കരുതിയാണൊ അല്ലാഹുവിനെ വിളിക്കുന്നത്?  

Mansoor Ali

unread,
May 6, 2015, 12:20:35 PM5/6/15
to Haneef Puthuvel, abdulrahman madeeni, Anilal Azad, mujahid conference, nadvath mujahideen, fahmus...@googlegroups.com, knmonline...@googlegroups.com, gulf islahi co-ordination committee Islahi, NICHE GROUP, mt.v...@yahoo.com, Mohideen Gmc
Read   again ...


മുഹമ്മദ്  നബി സ്വല്ലല്ലാഹു അലൈഹി വസല്ലമ  സംസാരിച്ചത് മരിച്ച് കിടന്ന് മൂസാ നബിയോടല്ല.  ഹയ്യും ഹാദിറും ഖാദിറും  ആയ  മൂസാ നബിയോടാണു  സംസാരിച്ചത്. നബിക്ക് കാണാന്‍ കഴിയുന്ന  നബി സംസാരിച്ചാല്‍ കേള്‍ക്കാന്‍ കഴിയുന്ന, നബിയോട്  തിരിച്ച് സംസാരിക്കാന്‍  കഴിയുന്ന മൂസാ നബിയോടാണു  സംസാരിച്ചത്.   അല്ലാഹു മൂസാ നബിയെ  ജീവനോട്  ആണു മുഹമ്മദ്  നബിയുടെ മുന്നില്‍ കൊണ്ട്  എത്തിച്ചത്.  ...///....///...///....///.........അപ്പൊ സുലൈമാന്‍ നബി സഹായം ചോദിച്ചിരുന്ന ജിന്ന് പുഴക്കരയിലും മരുഭൂമിയിലും ഉള്ള ജിന്നായിരുന്നോ... ??????...... ശിര്‍ക്കായ ഒരു കാര്യം മുഇജിസത്തു ആയി കൊടുക്കില്ല എന്ന് കൂവി നടക്കുന്ന ജിന്ന് വാധികള്‍ക്ക് എന്ത് പറയാനുണ്ട്.... കാണാത്ത സാങ്കല്‍പ്പിക ജിന്നുകളോടായിരുന്നോ സുലൈമാന്‍ നബി സംവധിചിരുന്നത്....????

പാവങ്ങള്‍ ലെറ്റര്‍ പാടും സീലും ഇല്ലാത്തതിന്‍റെ ബുദ്ധിമുട്ട് വല്ലാതെ അനുഭവിക്കുന്നുണ്ട്.. അത് കിട്ടാത്തതിന് തീറ്റ സലഫിയുടെ ഇറച്ചിയും ചോരയും തന്നെ... നടക്കട്ടെ അതുകൊണ്ട് അദേഹത്തിന് ഗുണമല്ലാതെ ഒന്നും നഷ്ട്ടപ്പെടില്ല......... .. ഹയ്യും ഹാളിരും കാധിരും ആയ ജിന്നിനെ തിരിച്ചറിയാനുള്ള കഴിവുള്ള എത്ര ആളുകള്‍ ഉണ്ട് ജിന്ന് വാദി കൂടാരത്തില്‍ ???... എന്തെ അതിനൊരു ഉത്തരം നല്‍കാന്‍ സാധിക്കാത്തത്..???.. റസൂല്‍ മിഉറാജില്‍ മൂസാ നബിയോട്  സംസാരിച്ചത് ശിര്‍ക്കല്ല, എന്നാല്‍ കുരാഫി അവരുടെ മരണപ്പെട്ട ഔലിയാക്കലോട് സഹായം ചോദിച്ചാല്‍ ശിര്‍ക്കാകുന്നു...... സുലൈമാന്‍ നബി ജിന്നിനോട് സഹായം ചോദിച്ചതും പരസ്പ്പരം സഹായിച്ചതും ശിര്‍ക്കല്ല.. എന്നാല്‍ ജിന്നുകളോട് നമ്മള്‍ സഹായം ചോദിച്ചാല്‍ അത് ശിര്‍ക്കാണ്‌.... ശിര്‍ക്കും തൌഹീദും വേര്‍തിരിയാന്‍ അമ്ബിയാക്കള്‍ ആയാലും ജിന്നോ മലക്കോ ആയാലും അല്ലാഹു കീഴ്പെടുത്തി കൊടുക്കേണ്ടതും മരണപ്പെട്ടവരെ അവരുടെ മുമ്പില്‍ ഹാജരാക്കുകയും വേണം എന്നുള്ള സാമാന്യ വിവരം ലഭിച്ചതില്‍ അല്ലാഹുവിനെ സ്തുതിക്കാം....അല്ഹമ്ദുലില്ലാഹ്.....

.അത് പോലെ  നമുക്ക് ശിര്‍ക്കായ കാര്യം മുഇജിസത്ത് ആയി പ്രവാജകന്മാര്‍ക്ക് അല്ലാഹു നല്‍കും എന്നത് എല്ലാ ജിന്ന് വാദികളും മനസ്സിലാക്കി ഇനി അതും പറഞ്ഞു കരയില്ല എന്നും സമാധാനിക്കാം........... മനുഷ്യരോട് പരസ്പരം സഹായം ചോദിക്കുന്നത് ശിര്‍ക്കല്ല എന്നത് രസൂലിന്റെയും സഹാബത്തിന്റെയും പ്രവര്‍ത്തിയില്‍ നിന്നും നമുക്ക് മനസ്സിലായി ജിന്ന് വാധികള്‍ക്ക് മനസ്സിലായി കാണില്ല കാരണം തആവനൂ അലല്‍ ബിര്റി വത്തകവാ.......... എന്ന ആയത്ത് മനുഷ്യരും ജിന്നുകളും പരസ്പരം ശായിക്കുന്നതിനും ബാധകമാണ് എന്ന് പഠിപ്പിച്ചവര്‍ ആണല്ലോ ... എന്നിട്ട് പ്രവാചകന്റെയോ സഹാബത്തിന്റെയോ മാതൃകയില്‍ അത് മുജാഹിടുകള്‍ക്ക് കാണാന്‍ സാധിച്ചിട്ടില്ല...... ചിലപ്പോള്‍ നിങ്ങളുടെ കയ്യില്‍ അതിനു തെളിവ് കാണും അത് ഉണ്ടെങ്കില്‍ ഒന്ന് ഇവിടെ തന്നാല്‍ എല്ലാവര്ക്കും മനസ്സിലാക്കാമായിരുന്നു..... ളഈഫായ ഹദീസോ കുര്‍ആനിനെ ദുര്‍വ്യാക്യാനമോ അല്ല വേണ്ടത്..... ഇനി സൂറത്ത് ആന്‍ആമിലെ128 ആം ആയത്തു ആണ് അതിനു തെളിവ് എന്നുണ്ടെങ്കില്‍ അതും പറയാം... ഇതുവരെ ഓരോറ്റ ജിന്ന് വാദിയും മുസ്ലിം ജിന്നിനോടുള്ള സഹായ ചോദ്യതിനു ശിര്‍ക്കല്ലാത്തതിനു തെളിവായി ഫൈസല്‍ മുസ്ലിആര്‍ ഒറ്റമൂലി ആയി ഒതിക്കൊടുത്ത ആയത്ത് തൊടാന്‍ പേടിക്കുന്നു.. എന്തെ നിങ്ങള്ക്ക് തന്നെ അതില്‍ വിശ്വാസം ഇല്ലേ...???

അത് പോലെ ചോദിച്ചു ഹയ്യും ഹാളിരും കാധിരും ആയ മലക്കിനോട് അതിന്റെ കഴിവില്‍ പെട്ടത് ചോദിച്ചാല്‍ എന്താണ് വിധി എന്ന്,.....??? അത് ശിര്‍ക്കാണോ ജാഇസ് ആണോ എന്ന്... ഹഫളത്തിന്‍റെ മലക്കിനോട് സുബഹിക്ക് വിളിച്ചുനര്താന്‍ ആവശ്യപ്പ്ടുന്നത് ശിര്‍ക്കാണോ അതോ എരനാകുലതെക്കുള്ള വഴി പോലെയും കണ്ണി മാങ്ങ പോലെയും ആണോ????...നമ്മ്മുടെ നാട്ടില്‍ ഒന്നും വിഷക്കായയുടെ ഉണ്ണി പൂര്‍ണ വളര്‍ച്ച എത്തുന്നത് വരെ അത് വസീല ആണ് അത് കൊണ്ട് അത് കഴിച്ചാല്‍ വിഷമെല്‍ക്കില്ല  അത് പൂര്‍ണ വളര്‍ച്ച എത്തിയതിനു ശേഷം കഴിച്ചാലേ വിഷം എല്ക്കൂ എന്ന് മനസ്സിലാക്കാറില്ല........ എന്തെല്ലാം ഗവേഷണങ്ങള്‍ ആണ് ഇപ്പോള്‍ ജിന്ന് കൂടാരത്തില്‍ നടക്കുന്നത്.. എന്നാല്‍ അതിനൊന്നും ഒരു പ്രമാണവും കയ്യില്‍ ഇല്ല താനും.. ആകെ ഉള്ള പ്രമാണം അബ്ദുല്‍ റഹിമാന്‍ സലഫിയുടെ അവാര്‍ഡും സീലും ലെറ്റര്‍ പാടും ഇല്ലാത്ത വിഷമവും മാത്രം...... സത്യം മനസ്സിലാക്കി സന്മാര്ഗത്തില്‍ നിലകൊള്ളാന്‍ അല്ലാഹു തൌഫീക്ക് നല്‍കട്ടെ.....
2015-04-06 15:41 GMT+03:00 ഹനീഫ് <puthuve...@gmail.com>:
​ഹയ്യും  ഹാദിറും ഖാദിറും  ആയ ജിന്നിനോട്  അതിന്‍റെ  കഴിവില്‍ പെട്ടത് ചോദിച്ചാല്‍ അല്ലാഹുവിനു മാത്രം  ഉളള  ഏത് കാര്യത്തിലാണു പങ്ക് ചേരുന്നതെന്ന്  പറയാന്‍ കഴിയാതെ പാവം വിലപിക്കുന്നു. പിന്നെ  എറണാകുളത്തേക്കുള്ള  വഴിയില്‍ പോയാല്‍ സ്വിറ്റ്സര്‍ലണ്ടില്‍ എത്തില്ല  എന്ന് എല്ലാവര്‍ക്കും അറിയാം എന്ന് വിവരക്കേടും വിളമ്പി,  ആലപ്പുഴക്കാരനു  സ്വിറ്റ്സര്‍ലണ്ടില്‍ എത്താന്‍ എറണാകുളത്തേക്കുള്ള  വഴിയിലൂടെ  പോകണം.  അവിടെന്ന് ഫ്ലൈറ്റ്  കയറിയാണു  ( നെടുമ്പാശേരി) ലോകത്തുള്ള  മറ്റു രാജ്യങ്ങളിലേക്ക് പോകുന്നത്. പൊട്ടന്‍  ആരാണെന്ന് എല്ലവര്‍ക്കും മനസിലായി കാണുമല്ലൊ
ആരോപണം ഉന്നയിക്കുന്നവന്‍  തെളിവ്  പറയണം അത് ഇസ്ലാമിലുള്ള കുട്ടിക്ക് പോലും  അറിയാം, ഒരു കാര്യം  ശിര്‍ക്കാണു എന്ന് ആരോപിക്കുന്നവന്‍  അത് എങ്ങനെ  ആണു അല്ലാഹുവില്‍ പങ്ക് ചേരുന്നതെന്ന് ചോദിക്കുമ്പോള്‍ നട്ടം തിരിയേണ്ടി വരുന്നു. ഇമ്മിണീ ബല്യ മദീനി ഉണ്ടല്ലൊ മദീനി എന്താ മുണ്ടാണ്ടിരിക്കുന്നത്,  മദീനിക്കറിയാം  കത്തബഹു അബ്ദുള്‍ റഹ്മാന്‍ എന്ന്  വായിക്കുന്നത് പോലെ  അല്ല ഇത് എന്ന്. ഹയ്യും ഹാദിറും ഖാദിറും  ആയ ജിന്നിനോട്  സുലൈമാന്‍ നബി  സംസാരിച്ചത് ശിര്‍ക്കല്ല എന്ന് എന്തായാലും  ബോദ്യപ്പെട്ടല്ലൊ, സുലൈമാന്‍ നബിക്ക്  ശിര്‍ക്കല്ലാത്തത് കേരളത്തിലെ  സംഘടനാ  വാദികള്‍ക്ക്  ശിര്‍ക്കായി.  ഖുബൂരികള്‍ കൊണ്ട്  വരുന്ന്  മിഹ്റാജില്‍ മൂസാ നബിയോട്  പ്രവാചകന്‍ സ്വല്ലല്ലാഹു അലൈഹി വസല്ലമ  സംസാരിച്ചത് ശിര്‍ക്കാകില്ലെ  എന്നതും പഠിച്ചില്ലെ?  എല്ലാവരും പഠിക്കട്ടെ,  അധികാര മോഹികളായ ഒരു വിഭാഗം  ഇല്ലാത്ത ക്ലിപ്പുകള്‍  കട്ട് മുറിച്ച് വിതരണം ചെയ്യുകയും,  മഹത്തായ ഒരു സംഘടനയെ  വെട്ടി മുറിക്കുകയും, സ്വന്തം ജേഷ്ടനു പോലും പാര വച്ച് അധികാരം കൈക്കലാക്കുകയും,  പി ജി ഇല്ലാതെ പി എച്ച് ഡി എടുക്കാന്‍ പോയതും,  അത് രക്ഷയില്ലാതെ  വന്നപ്പോള്‍ 12000 കൊടുത്ത് അവാര്‍ഡ്  വാങ്ങിയതും, എല്ലാം ജനങ്ങളുടെ  മുന്നില്‍  ഇമ്മിണീ ബല്യ  ആളാണു എന്ന് കാണിക്കാന്‍  ആയിരുന്നു എന്ന് ജനങ്ങള്‍ മനസിലാക്കട്ടെ. ഒരു പേഴ്സണല്‍ മെയിലില്‍ താങ്കള്‍  എഴുതിയത് കൂടി ഓര്‍ക്കുന്നത് നല്ലതാണു.  ഇവിടെ  ഒരു ജിന്നുണ്ടെങ്കില്‍ കേള്‍ക്കട്ടെ എന്നത് പ്രതീക്ഷയാണു, പ്രതീക്ഷ പ്രാര്‍ത്ഥന ആണു എന്ന്. ജിന്നിനു കഴിയുമെങ്കില്‍ സഹായിക്കട്ടെ എന്ന് കരുതുന്നത് പ്രതീക്ഷയാണു പ്രതീക്ഷ പ്രാര്‍ത്ഥന  ആണു എന്ന്. അപ്പോല്‍ മനുഷ്യന്‍ ഒന്നും പ്രതീക്ഷിക്കാന്‍ പാടില്ല അല്ലെ? ഒരാളോട്  കടം ചോദിക്കുമ്പോള്‍  അയാളുടെ  കയ്യില്‍ അതുണ്ടാകും എന്ന് പ്രതീക്ഷിച്ചാല്‍ അത് പ്രാര്‍ത്ഥന  ആകും അല്ലെ? സുഖമില്ലാതെ കിടക്കുന്ന  ആളെ  കാണാന്‍  ആശുപത്രിയില്‍ ചെന്നാല്‍  കാണാം എന്ന പ്രതീക്ഷ പ്രാര്‍ത്ഥന  ആണു അല്ലെ?  ബസ്റ്റാന്‍റില്‍ ചെന്നാല്‍  എറണാകുളത്തേക്ക് ബസ്സ് കിട്ടും എന്ന് പ്രതീക്ഷിച്ചാല്‍ പ്രാര്‍ത്ഥന്‍ ആണു അല്ലെ? ഹോട്ടലില്‍ കയറിയാല്‍ ഭക്ഷണം ഉണ്ടാകും എന്ന് പ്രതീക്ഷിച്ചാല്‍ പ്രാര്‍ത്ഥന  ആകും അല്ലെ? ഒരു ഖുബൂരി വന്നിട്ട് മുഹീദീന്‍ ഷെയ്ഖെ  കാക്കണെ  എന്ന് പറഞ്ഞാല്‍ എങ്ങനെ  ആണു ശിര്‍ക്കാകുന്നെതെന്ന് ചോദിച്ചാല്‍ മറുപടി പറയാനറിയാതെ ബ ബ ബ അടിച്ചത് ഓര്‍ക്കുന്നുണ്ടോ?  അത് പോലും അറിയാതിരുന്ന  ആളാണു ഇപ്പോല്‍  ശിര്‍ക്കിന്‍റെ  സര്‍ട്ടിഫിക്കറ്റ് ഹോള്‍ സെയിലായി വിതരണം ചെയ്യുന്നത്. ഈ അധികാരവും,  ലറ്റര്‍പാടും, സീലും എല്ലാം  ഹത്താ സുര്‍ത്തുമുല്‍ മകാബിര്‍... അത് കഴിയുമ്പോള്‍ മൂന്ന് കഷ്ണം തുണി മാത്രമെ  കാണു.  പിന്നെ  അവരവര്‍  ചെയ്ത  പ്രവര്‍ത്തിയുടെ  ഫലവും.  ഞങ്ങളുടെ  പേരില്‍ ശിര്‍ക്ക്  ആരോപിക്കുന്ന നിങ്ങള്‍ക്ക് ബാധ്യത ഉണ്ട്  അത് അല്ലാഹുവിനു  മാത്രമുള്ള  ഏത് കാര്യത്തിലാണു പങ്ക് ചേരുന്നതെന്ന് പറഞ്ഞ് തരണം.  അല്ലാതെ  ലറ്റര്‍പാടില്‍ എഴുതിയിട്ട് നാളെ മുതല്‍ ഇതും ശിര്‍ക്കായി പ്രഖ്യാപിക്കുന്നു എന്ന് പറയുമ്പോള്‍  അത് അംഗീകരിക്കാന്‍ ഞങ്ങള്‍ മാര്‍പ്പാപ്പായുടെ മതക്കാരല്ല
2015-04-06 10:33 GMT+03:00 Hasanul Banna <hba...@gmail.com>:
ഇത് വായിക്കുന്ന എല്ലാവരും ജിന്ന് വാദികള്‍ തന്നെ ആയിരിക്കില്ലല്ലോ....??.. അവര്‍ക്കൊക്കെ തിരിയില്ലേ ശിര്‍ക്കിനെ തൌഹീദ് ആക്കാന്‍ മാവിലെക്കും എറണാകുളത്തെക്കും ആലപ്പുഴയിലെക്കും ഒക്കെ പോവേണ്ടി വരുന്നത് ആര്‍ക്കാണ് എന്നത്....??? ഏറണാകുളത്തേക്കോ ആലപ്പുഴയിലെക്കോ ഉള്ള വഴിയിലൂടെ പോയാല്‍ ആരും സ്വിറ്റ്സര്‍ലാന്‍ഡില്‍ എത്തില്ല എന്നത് എല്ലാ പൊട്ടന്‍ മാര്‍ക്കും അറിയാം ജിന്ന് വാധികള്‍ക്ക് ചിലപ്പോള്‍ അറിയില്ലായിരിക്കാം....അത് തന്നെ അതിന്‍റെ ഉത്തരം എന്ന് പോലും താങ്കള്‍ക്കു തിരിയാത്തത് ചിലപ്പോള്‍ അബ്ദുല്‍ റഹിമാന്‍ സലഫിയുടെ കുഴപ്പം ആയിരിക്കും... ഇനി മലക്ക് അല്ലാഹുവിന്റെ അടിമ അല്ലെ,....??? അതിന്റെ കഴിവില്‍ പെട്ടത് ചോദിച്ചാല്‍ എന്തായിരിക്കും വിധി...???
2015-04-06 10:21 GMT+03:00 ഹനീഫ് <puthuve...@gmail.com>:
അതെ വിവരം ഇല്ലാത്താത് ഞങ്ങളുടെ കുഴപ്പം അല്ല. ഒരു മാവില്‍ കണ്ണി മാങ്ങാ കിടക്കുമ്പോല്‍ ഇത് മാമ്പഴം  ആകാന്‍  സാധ്യത ഉണ്ടെന്ന് പറയുമ്പോള്‍,  അല്ലാ ഇത് മാമ്പഴം തന്നെ  ആണു എന്ന് പറയുന്നവരോട്  ഇത്  ഉണ്ണി മാങ്ങായാണു എന്ന് പറയുമ്പോല്‍ ഇത് മാമ്പഴം തന്നെ  ആണു.  ഇതെങ്ങനെ  ഉണ്ണി മാങ്ങാ   ആയി അങ്ങനെ  തന്നെ ഇത് മാമ്പഴം  ആണു എന്ന് പറഞ്ഞാല്‍ വിവരമില്ല  എന്നതിനു വേറെ  തെളിവ് വേണ്ടല്ലൊ. ഒരു കാര്യം ശിര്‍ക്ക് ആകണം എങ്കില്‍  അത് അല്ലാഹുവിനു മാത്രമുള്ള  ഏതെങ്കിലും  കാര്യത്തില്‍ പങ്ക്  ചേരണം,  വസീലത്ത് ശിര്‍ക്ക് എന്ന്  പറഞ്ഞാല്‍  ശിര്‍ക്കിലേക്കുള്ള  വഴി എന്നാണു.  അത് അറിയാത്തതിനു  ആരുടെ  കുഴപ്പം. വസീലത്ത് ശിര്‍ക്ക് എന്നത് ഒരു ഹുക്കും  അല്ലാ  എന്നെങ്കിലും പഠിച്ചാല്‍  ഇത്തരം വിവരക്കേട്  ചോദിക്കില്ലായിരുന്നു.  ഒരാള്‍  ആലപ്പുഴയില്‍ നിന്ന്  എറണാകുളത്തേക്ക് പോകുമ്പോല്‍  ചേര്‍ത്തല  എന്ന  സ്ഥലം  എറണാകുളത്തേക്കുള്ള  വഴി ആണു  എന്ന് പറയുമ്പോള്‍  അല്ലാ  ഇത്  എറണാകുളം  തന്നെ  ആണു  എന്ന് പറയുന്നു,  ഇതെങ്ങനെ  എറണാകുളം  ആകുമെന്ന് ചോദിക്കുമ്പോല്‍ ഇത്  എറണാകുളത്തേക്കുള്ള  വഴി  ആകുന്നത് എങ്ങനെ  ആണൊ അങ്ങനെ  തന്നെ  ഇത് എറണാകുളവും  ആണൂ  എന്ന് പറഞ്ഞാല്‍  വിവരദോഷിയോട്  എന്ത് മറുപടി പറഞ്ഞിട്ടും  കാര്യമില്ല.  കാന്തപുരത്തോട്  സാമ്പത്തിക  സഹായം  ആവശ്യപ്പെടുന്നത് ശിര്‍ക്കല്ല.  പക്ഷെ  അത് വസീലത്ത് ശിര്‍ക്കാണു.  കാന്തപുരം സഹായിച്ചാല്‍  അയാളോടുള്ള  കടപ്പാടിന്‍റെ  അടിസ്ഥനത്തില്‍  അയാളുമായി അയാള്‍ പറയുന്ന  ശിര്‍ക്കന്‍  കാര്യങ്ങളില്‍  ചെന്നെത്താന്‍ ഇടയുണ്ട്.  കാന്തപുരത്തോട്  സഹായം  ചോദിച്ചാല്‍  എങ്ങനെ  വസീലത്ത് ശിര്‍ക്കാകും  അത് പോലെ  തന്നെ  കാന്തപുരത്തോട്  സഹായം ചോദിക്കുന്നതും ശിര്‍ക്കാണു എന്ന് പറയുന്ന  വിവരദോഷികളോട്  എന്ത് പറയാനാണു? വസീലത്ത് ശിര്‍ക്ക് എന്താണെന്ന് പോലും അറിയാത്ത  ഒരു കൌമാണു ശിര്‍ക്കാക്കാന്‍ നടക്കുന്നത്. പിന്നെ സെല്‍ഫിയുടെ  ഇറച്ചി തിന്നുന്നതിനെക്കാള്‍  നല്ലത് ചെന്നായയുടെ  ഇറച്ചി തിന്നുന്നതാകും അത്രക്ക് വൃത്തികെട്ട ജന്മം  ആണത്. അവാര്‍ഡ്  വാങ്ങിയത് പൊളിച്ച് കയ്യില്‍ കൊടുത്തപ്പോള്‍  ശബീലിനെതിരെ  കേസ്  കൊടുത്ത് ക്രെഡിബിലിറ്റി പോയി എന്ന് പറഞ്ഞ്.  ഹയ്യും ഹാദിറും ഖാദിറും  ആയ ജിന്നിനോട്  ചോദിച്ചാല്‍  അല്ലാഹുവിനു മാത്രമുളള  ഏത് കാര്യത്തിലാനു പങ്ക് ചേരുന്നതെന്ന് പറയാന്‍ ഒരുത്തനും കഴിയുന്നില്ല.  എന്നിട്ട് ഉരുണ്ട് പിരണ്ട്.. ആരുടെയോ  ദേഹത്ത് അമേദ്ദ്യം  പുരണ്ടത് പോലെ ആയിക്കൊണ്ടിരിക്കുന്നു. ​
2015-04-06 10:11 GMT+03:00 Hasanul Banna <hba...@gmail.com>:
ഹയ്യും ഹാളിരും കാധിരും ആയ ജിന്നിനെ തിരിച്ചറിയാനുള്ള കഴിവുള്ള എത്ര ആളുകള്‍ ഉണ്ട് ജിന്ന് വാദി കൂടാരത്തില്‍...??? അത് പോലെ ആയിരുന്നോ സുലൈമാന്‍ നബിക്ക് കീഴ്പെടുത്തി കൊടുത്തിരുന്ന ജിന്നുകള്‍...അല്ലാഹു സുലൈമാന്‍ നബിക്ക് ജിന്നോ മീറ്റര്‍ കൊടുത്തതായിരുന്നോ... ഹയ്യാണോ ഹാളിരാണോ കാധരോ പോക്കാരോ എന്ന് നോക്കാന്‍....??? സലഫിയുടെ ഇറച്ചിയും പച്ച മാംസവും തിന്നാല്‍ വിവരം വെക്കില്ല.......വസീലതുന്‍ ശിര്‍ക്കാവലും അല്ലാഹുവിന്‍റെ സിഫതിലെക്കല്ലേ.. ജിന്നിനോട് സഹായം ചോദിച്ചാല്‍ ഏതിലേക്കാണ് വസീല ആവുക എന്ന് ചോദിച്ചാല്‍ പറയുന്നു കബര്‍ കെട്ടി പോക്കലും കള്ള് കുടിയും ഒക്കെ.... എന്താ ചെയ്യാ...പ്രമാണം ഇല്ലെങ്കില്‍ പിന്നെ കബര്‍ സ്ഥാനിലേക്കും കള്ള് ശാപ്പിലെക്കും ഒക്കെ പോവേണ്ടി വരും...... ഇനി ഹഫളത്തിന്റെ മലക്കിനോട് സുബഹിക്ക് വിളിച്ചുനര്താന്‍ ആവശ്യപ്പെട്ടാല്‍ അവിടെ എന്താണ് വിധി അതും വസീലത്തും ഇലാ ശിര്‍ക്കോ അതോ ജാഇസൊ???......
2015-04-06 10:01 GMT+03:00 ഹനീഫ് <puthuve...@gmail.com>:
വിവരം ഇല്ലാ  എന്ന് വീണ്ടും  തെളിയിച്ചല്ലൊ!  ഹയ്യും ഹാദിറും ഖാദിറും  ആയ ജിന്നിനോട്  അതിന്‍റെ  കഴിവില്‍ പെട്ടത് ചോദിച്ചാല്‍ അല്ലാഹുവിന്‍റെ   ഏത് കഴിവിലാണു പെടുന്നതെന്നാനു ഞാന്‍ ചോദിച്ചത്.  അല്ലാതെ  സങ്കല്‍പത്തിലെ  ജിന്നിനോട്  ചോദിക്കുന്ന കാര്യം  അല്ല  ഞാന്‍ ചോദിച്ചത്. ​
2015-04-06 9:49 GMT+03:00 Hasanul Banna <hba...@gmail.com>:
ഹ ഹ ഹ ഹ ഹ ........ വിവരം വെക്കുന്നുണ്ട് ജിന്ന് വാധികള്‍ക്ക്.............പിന്നെ  മദീനിയോട്  ഒരു അഭ്യര്‍ത്ഥന ഉണ്ട്. വിവരക്കേട്  പറയുന്നത് സ്വന്തം പാളയത്തില്‍ ഉള്ള  ആളായാലും അത് തിരുത്തി കൊടുക്കേണ്ട  ബാധ്യത എല്ലാവര്‍ക്കും ഉണ്ട്.  അത് താങ്കള്‍  തന്നെ ഒന്ന് പറഞ്ഞ്  തിരുത്തി  കൊടുക്കുക.  മുഹമ്മദ്  നബി സ്വല്ലല്ലാഹു അലൈഹി വസല്ലമ  സംസാരിച്ചത് മരിച്ച് കിടന്ന് മൂസാ നബിയോടല്ല.  ഹയ്യും ഹാദിറും ഖാദിറും  ആയ  മൂസാ നബിയോടാണു  സംസാരിച്ചത്. നബിക്ക് കാണാന്‍ കഴിയുന്ന  നബി സംസാരിച്ചാല്‍ കേള്‍ക്കാന്‍ കഴിയുന്ന, നബിയോട്  തിരിച്ച് സംസാരിക്കാന്‍  കഴിയുന്ന മൂസാ നബിയോടാണു  സംസാരിച്ചത്.   അല്ലാഹു മൂസാ നബിയെ  ജീവനോട്  ആണു മുഹമ്മദ്  നബിയുടെ മുന്നില്‍ കൊണ്ട്  എത്തിച്ചത്.  ...///....///...///....///.........അപ്പൊ സുലൈമാന്‍ നബി സഹായം ചോദിച്ചിരുന്ന ജിന്ന് പുഴക്കരയിലും മരുഭൂമിയിലും ഉള്ള ജിന്നായിരുന്നോ... ??????...... ശിര്‍ക്കായ ഒരു കാര്യം മുഇജിസത്തു ആയി കൊടുക്കില്ല എന്ന് കൂവി നടക്കുന്ന ജിന്ന് വാധികള്‍ക്ക് എന്ത് പറയാനുണ്ട്.... കാണാത്ത സാങ്കല്‍പ്പിക ജിന്നുകളോടായിരുന്നോ സുലൈമാന്‍ നബി സംവധിചിരുന്നത്....????
2015-04-06 6:28 GMT+03:00 ഹനീഫ് <puthuve...@gmail.com>:
​വിവരം ഇല്ലാ എന്ന വിവരം പോലും ഇല്ലാത്ത കുഞ്ഞാടുകളോട്  എന്ത് പറഞ്ഞിട്ടും  കാര്യമില്ല.  ശിര്‍ക്കിന്‍റെ  മാനദണ്ഡം  എക്കാലത്തും ഒന്ന് തന്നെ  ആണു.  ഹറാമിന്‍റെ  മാനദണ്ഡം  അങ്ങനെ  അല്ല.  ആദം നബിയുടെ  മക്കള്‍  തമ്മില്‍  വിവാഹം  കഴിച്ച്. അന്ന് ഹറാമല്ലാത്തത് ഇന്നും  ഹറാമല്ല  എന്ന് പറഞ്ഞ്  സ്വന്തം പെങ്ങളെ  ആരെങ്കിലും വിവാഹം കഴിക്കുമൊ?  മദ്യപാനത്തിന്‍റെ  ആയത്ത് ഇറങ്ങുന്നത് വരെ  അത് ഹറാം  ആയിരുന്നില്ല. പിന്നെ  വസീലത്ത് ശിര്‍ക്ക് എന്ന് പറയുന്നത് എന്താണെന്ന് അറിയാത്തത് ഞങ്ങളുടെ  കുഴപ്പം അല്ല.  ശിര്‍കിലേക്ക് എത്തിക്കുന്നത് എന്നാണു അതിന്‍റെ  അര്‍ത്ഥം.   ഖബര്‍  കെട്ടി പൊക്കുന്നത്  വസീലത്ത് ശിര്‍ക്കാണു.  വിഗ്രഹം ഉണ്ടാക്കുന്നത്  വസീലത്ത് ശിര്‍ക്കാണു. അതൊന്നും അല്ലാഹുവില്‍  പങ്ക്  ചേരുന്നില്ല.  ചേരാന്‍ ഇടയുണ്ട്   അതാണു വസീലത്ത് ശിര്‍ക്ക്.   നിങ്ങളുടെ  വിവരക്കേടിന്‍റെ  മുന്നില്‍  ഞാന്‍ നമിക്കുന്നു.  ഗുഡ്  ബൈ
2015-04-05 12:28 GMT+03:00 Hasanul Banna <hba...@gmail.com>:
ഈ പാവം കുറെ കാലമായി ഈ ചോദ്യവും പൊക്കി  നടക്കുന്നു....... ഹയ്യും ഹാളിരും കാധിരും ആയ ജിന്നിനോട് സഹായം തേടുമ്പോള്‍ അല്ലാഹുവിന്റെ ഏതു സിഫത്തിലെക്കാന് വസീല ആവുക എന്ന് ചോദിച്ചപ്പോള്‍ ഒരു മറുപടിയും ഇല്ല....ആ സിഫതിലേക്ക് തന്നെ ശിര്‍ക്ക് എന്നാണു മുജാഹിദുകള്‍ വിശ്വസിക്കുന്നത് എന്ന് മനസ്സിലാക്കിയാല്‍ പോരെ;;;;;;;...ജിന്ന് വാദികള്‍ പറയുന്നു അത് വസീലതുന്‍ ഇലാ ശിര്‍ക്കാണ്‌ എന്ന്... വസീലതുന്‍ ഇലാ ഒരു സിഫതിലേക്ക് ആവുകയല്ലേ ചെയ്യുക.....????..... അത് പോലെ സുലൈമാന്‍ നബിക്ക് ജിന്നുകളെ അധീനപ്പെടുത്തിയത് ശിര്‍ക്കാനെങ്കില്‍ ശിര്‍ക്കായതിനെ മുഇജിസത്തായും നല്‍കില്ല എന്നാ അപാരമായ കണ്ടു പിടുത്തം  അപ്പൊ ഹറാമും വസീലതുന്‍ ഇലാ ശിര്‍ക്കും മുഇജിസത്ത് ആയി നല്‍കുമോ.../???....ഇതൊക്കെ ആ ജിന്ന് കേന്ത്രത്തില്‍ നിന്നും ഗവേഷണം ചെയ്തു എടുക്കുന്നതാണ് എന്ന് തോന്നുന്നു.....സത്യത്തില്‍ ഇസ്റാഉം മിഇറാജും ജിന്ന് വാധികള്‍ക്ക് രസൂലിനുള്ള മുഇജിസത്താണ് എന്ന് വിശ്വസിക്കുന്നുണ്ടോ...??? അതില്‍ റസൂല്‍ മൂസാ നബിയോട് സംസാരിച്ചതും മറ്റു മരണപ്പെട്ട നബിമാരെ കൂട്ടി നമസ്കരിച്ചതും ഒക്കെ നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ...??? മരണപ്പെട്ട നബിമാരോട് സംസാരിക്കുക എന്നതും അവരോടുഅങ്ങിനെ ചെയ്യുക എന്നത് നിങ്ങള്ക്ക് ജാഇസ് ആണോ...?? അതോ ശിര്‍ക്കാണോ... ശിര്‍ക്കാണെങ്കില്‍ ശിര്‍ക്കിനെ മുഇജിസത്ത് ആക്കി നല്‍കുമോ..?? സുലൈമാന്‍ നബിക്ക് നല്‍കിയത് പോലെ????.. അത് പോലെ സാഹിരിന്റെ ചോദ്യത്തിന് ഉത്തരം നല്‍കാന്‍ ജിന്നിന് സാധിക്കുമോ..????.... ഇതിനൊക്കെ വല്ല മറുപടിയും പ്രമാണത്തിന്റെ അടിസ്ഥാനത്തില്‍ ഉണ്ടെങ്കില്‍ അറിയാന്‍ താല്പര്യം ഉണ്ട്....ഇല്ല എങ്കില്‍  അബ്ദുല്‍ റഹിമാന്‍ സലഫിയുടെ ചോരയും ഇറച്ചിയും ഇനിയും ബാക്കിയുണ്ട്........

2015-04-01 17:21 GMT+03:00 ഹനീഫ് <puthuve...@gmail.com>:
​സഹോദരങ്ങളെ, ഹാലിയുടേ  വാല്‍ നക്ഷത്രം  എന്ന് കേട്ടിട്ടില്ലെ നിരവധി കൊല്ലങ്ങളില്‍ ഒരിക്കല്‍ പ്രത്യക്ഷപ്പെടുന്ന ഒരു വാല്‍ നക്ഷത്രം.  അത് പോലെ വരുന്ന ഒരു വിരുതന്‍ ആണു ഞമ്മടെ  കത്തബഹു അബ്ദുള്‍റഹ്മാന്‍ സാഹിബ്.  ഈ  സാഹിബ് വെറുതെ ഇങ്ങനെ  വരുന്നതാണു എന്ന് നിങ്ങള്‍  ആരെങ്കിലും കരുതുന്നുണ്ടോ? വെറുതെ  വരുന്നതല്ല.  ഞമ്മടെ  അബ്ദൂള്‍  റഹ്മാന്‍ സെല്‍ഫി ഏതെങ്കിലും കുടുക്കില്‍ പെടുമ്പോള്‍  അതില്‍ നിന്ന് ജനശ്രദ്ധ തെറ്റിച്ച് മറ്റു വഴികളിലേക്ക് കൊണ്ട് പോകാന്‍ വരുന്നതാണു സാധുവായ ഈ വിരുതന്‍. ഇയാളോട്  അങ്ങോട്ട്  ചോദിക്കുന്നതിനൊന്നും ഇയാള്‍ക്ക് മറുപടി ഇല്ല. വേശ്യയുടെ  ചാരിത്ര്യ പ്രസംഗം പോലെ  ഇയാല്‍  സകല ഫിത്നക്കും ചൂട്ട് കാട്ടുകയും എന്നിട്ട് എല്ലാ ഫിത്നയില്‍ നിന്നും നമ്മളെ ഒഴിവാക്കട്ടെ എന്ന് തത്തമ്മ  പൂച്ച പൂച്ച എന്ന് പറയുന്നത് പോലെ  ടൈപ് ചെയ്യുകയും ചെയ്യും. ഇയാളാണു ഞമ്മടെ  അബ്ദുള്‍ റഹ്മാനിക്ക  സമ്മേളനത്തില്‍ ബായിച്ച  ഫത്വ തയ്യാറാക്കി കൊടുത്ത കത്തബഹു അബ്ദുള്‍ റഹ്മാന്‍ എന്ന മഹാന്‍. അന്ന് തയ്യാറാക്കിയ  ഫത്വയുടെ  ചോദ്യവും ഉത്തരവും ഒന്ന് പുറത്ത് വിടാന്‍ ഇയാള്‍ക്ക്  ആകില്ല.  കാരണം  ആരും  ചോദ്യം  ചോദിക്കാതെ  തന്നെ ഇയാളുടെ  വക ഒരു ചോദ്യം ഉണ്ടാക്കി, അതിനു ഇയാളുടെ  വക തന്നെ ഒരുത്തരവും ഉണ്ടാക്കി അയച്ച് കൊടുത്ത്,  വായിപ്പിച്ചതാണു. അല്ലാ കത്തബഹു, ഒരു കാര്യം അംഗീകാരത്തോടെ കിട്ടിയാതാണെങ്കില്‍  അത് ഔദ്യോഗികം തന്നെ  ആയിരുന്നെങ്കില്‍ അതൊന്ന് പുറത്ത് വിടാന്‍ തന്‍റെ  മുട്ട് വിറക്കുന്നത് എന്തിനാണു? പിന്നെ നമ്മുടെ പരിപാടികളെല്ലാം ഈ കത്തബഹുവിന്‍റെ  ഔദ്യോഗിക പദവി ഉപയോഗിച്ച് ഇയാള്‍  മുടക്കിയിട്ടും ഉണ്ട്.  അതൊന്ന് അല്ലാഹുവിനെ  സാക്ഷി നിര്‍ത്തി ഞാന്‍ മുടക്കിയിട്ടില്ല  അതിനു  വേണ്ടി പ്രവര്‍ത്തിച്ചിട്ടില്ല എന്ന് പറയാമൊ എന്ന് ചോദിച്ചപ്പോള്‍ ഇമ്മിണി ബല്യ ഉരുളല്‍ ഉരുണ്ട്. അല്ലാഹു വലിയവനല്ലെ, അധികം താമസിയാതെ ഈ മഹാന്‍ വള്ളാഹി വള്ളാഹി പറയേണ്ടി വന്ന്. അതും ഷെയ്ഖിന്‍റെ  കാലു പിടിച്ച് കൊണ്ട്. ഇപ്പോള്‍ ഇയാള്‍ ഉറക്കത്തില്‍ നിന്ന് ഉണര്‍ന്ന് വന്നത് എന്താണെന്നറിയാമൊ?  ഞമ്മടെ  അബ്ദുള്‍ റഹ്മാന്‍ സെല്‍ഫി തമിഴ് നാട്ടില്‍ പോയി കായ് കൊടുത്ത് ഇമ്മിണി ബല്യ  ഒരു അബാര്‍ഡ്  ബാങ്ങിച്ചു. അത് നമ്മളാരും മൈന്‍റ്  ചെയ്തില്ല.  അപ്പോള്‍ ഉണ്ടെടാ വരുന്നു നെറ്റിലൂടെ  മുഴുവന്‍  വെല്ല് വിളിയും,  ആഘോഷവും, ചീത്തയും, അബ്ദൂല്‍ റഹ്മാന്‍ സെല്‍ഫിയെ  അല്ലാഹു ഉയര്‍ത്തുന്നു... ജിന്നൂരികള്‍ക്കൊരു താക്കീതാണിത് ... ബല്ലാത്ത പുകിലായിരുന്നു,  അങ്ങനെ  വന്നപ്പോള്‍  ഞമ്മള്‍ പറഞ്ഞ്  മക്കളെ  ഇത് കായ് കൊടുത്ത് ബാങ്ങിച്ച അബാര്‍ഡാണു, ഇത് ആര്‍ക്കും കിട്ടും എന്ന്. അപ്പോള്‍  ബല്ലാത്ത  ബെല്ല് ബിളി  ആയിരുന്നു.  അപ്പോള്‍ ഞമ്മളും ഒരു പയ്യനെ  കൊണ്ട്  അത് ബാങ്ങിപ്പിച്ചു.  ഞമ്മടെ  അബ്ദുള്‍ റഹ്മാന്‍ സെല്‍ഫിക്ക് സഹിക്കുമൊ? അങ്ങേര്‍ ജാമിയാ നദുവിയായില്‍  യോഗം വിളിച്ച് ഞാനൊന്നും അറിഞ്ഞില്ലെ  രാമ നാരായണ  എന്ന് പറഞ്ഞ്. ഇയാള്‍ കള്ളനു കഞ്ഞി വച്ചിട്ട് അതില്‍ നിന്ന് വറ്റ്  അടിച്ച് മാറ്റുന്നവന്‍ ആണെന്ന് അറിയുന്ന കൂട്ടത്തില്‍ ഉള്ളവര്‍ പോലും അയാള്‍ പുലമ്പിയത് വിശ്വസിച്ചില്ല എന്ന് ബോദ്യം  വന്നപ്പോള്‍, ഇയാളുടെ അവാര്‍ഡ്  കാശ് കൊടുത്ത് വാങ്ങിയതാണെന്ന  സത്യം പുറത്ത് വിട്ട  നമ്മുടെ  സഹോദരന്‍റെ  പേരില്‍  കേസ്  കൊടുത്തു. നാറിയവന്‍ ഒന്നു കൂടി നാറി.  അപ്പോള്‍  അതിന്‍റെ  നാറ്റം ഒന്ന് മാറി കിട്ടാനാണു ഇയാളിപ്പോള്‍ ഉറക്കത്തില്‍ നിന്ന് ഉണര്‍ന്ന് വന്നത്.  അല്ലാതെ ഇയാള്‍ ജനങ്ങളോടുള്‍ല  ആത്മാര്‍ത്ഥത കൊണ്ടൊന്നും വരുന്നതല്ല. അല്ല കത്തബഹു ഇക്കാക്ക ഒരു സംശയം ചോദിക്കട്ടെ
ഹയ്യും ഹാദിറും ഖാദിറും  ആയ ജിന്നിനോട്  അതിന്‍റെ  കഴിവില്‍ പെട്ടത് ചോദിച്ചാല്‍ അല്ലാഹുവിനു മാത്രമുള്ള  ഏത് കാര്യത്തിലാണു പങ്ക് ചേരുന്നതെന്ന്  ചോദിച്ചിട്ട് എന്താ പറഞ്ഞ്  തരാന്‍ ഇത്ര പ്രിങ്ങാസം.  ഒരു സംശയം കൂടി ഉണ്ട്. സിഹ്റ്  ഫലിക്കുമൊ? സാഹിറിനെ  ജിന്ന്  സഹായിക്കുമൊ? അങ്ങനെ  സാഹിറിനെ  ജിന്ന് സഹായിക്കും എന്നാണെങ്കില്‍... അടുത്ത ചോദ്യം ഉണ്ട്. ഞങ്ങളുടെ  വിശ്വാസ പ്രകാരം ഒരു ചോദ്യം ശിര്‍ക്ക് ആണെങ്കില്‍  ആ വിശ്വാസവും ശിര്‍ക്കാണു.  ഉദാഹരണത്തിനു  മുഹീദീന്‍ ഷെയ്കെ സഹായിക്കണെ  എന്ന് പറയുന്നത് ശിര്‍ക്കായത് പോലെ  തന്നെ  മുഹീദീന്‍ ഷെയ്ഖ്  സഹായിക്കും  എന്ന വിശ്വാസവും ശിര്‍ക്കാണു.  നിങ്ങളുടെ  വിശ്വാസ പ്രകാരം  ഹയ്യും ഹാദിറും ഖാദിറും ആയ ജിന്നിനോട്  അതിന്‍റെ  കഴിവില്‍ പെട്ടത് ചോദിച്ചാല്‍ ശിര്‍ക്ക്. അഥവാ ജിന്നിനോടുള്ള എല്ലാ  ചോദ്യവും ശിര്‍ക്കാണു. അപ്പോള്‍ സാഹിറിനെ  ജിന്ന് സഹായിക്കും എന്ന വിശ്വാസവും ശിര്‍ക്കാകണ്ടെ? സാഹിറിനെ ജിന്ന് സഹായിക്കും എന്ന് വിശ്വസിക്കുന്നത് ശിര്‍ക്കല്ല, ജിന്നിനോട് ചോദിച്ചാല്‍ ശിര്‍ക്ക്.  മുഹീദീന്‍ ഷെയ്ക് സഹായിക്കും എന്ന് വിശ്വസിച്ചാല്‍ ശിര്‍ക്കല്ല, മുഹീദീന്‍ ഷെയ്ഖിനോട്  സഹായം  ചോദിച്ചാല്‍ ശിര്‍ക്ക് എന്നാക്കുമോ  പുതിയ ഫത്വ? അതോ മടവൂരികളെ പോലെ  സാഹിറിനെ  ജിന്ന് സഹായിക്കില്ല, സിഹ്റ്  ഫലിക്കുകയുമില്ല എന്ന മടവൂരിയന്‍ പാതയിലേക്ക് നിങ്ങള്‍ ചേക്കേറുമൊ? ഞങ്ങളുടെ  വിശ്വാസ പ്രകാരം  ആദം നബി  അലൈഹിസ്സലാം മുതല്‍ അന്ത്യ ദിനം വരെ  ശിര്‍ക്കിന്‍റെ  മാനദണ്ഡം ഒന്നാണു. അല്ലാഹുവില്‍ പങ്ക് ചേരുന്നത് ശിര്‍ക്കാണു.  അല്ലാതെ  മുഗ്ജിസത്തിന്‍റെയോ കറാമത്തിന്‍റെയോ അടിസ്ഥാനത്തില്‍ ശിര്‍ക്ക് തൌഹീദ്  ആകില്ല. നബിയോട് അല്ലാഹു പറഞ്ഞത് നബിയേ  താങ്കളെങ്ങാനും ശിര്‍ക്ക്  ചെയ്താല്‍ ... അപ്പോള്‍ സുലൈമാന്‍ നബിക്ക് അല്ലാഹു ആ ശിര്‍ക്കിനെ  അധീനപ്പെടുത്തി കൊടുത്തു എന്ന് വിശ്വസിക്കാന്‍ സര്‍കുലറിന്‍റെ താഴെ ബുദ്ധി പണയം വച്ചവര്‍ക്കെ പറ്റു. പൊന്നാര കത്തബഹു ഇക്കാക്കാ... ഈ സര്‍കുലറും, വസാറയിലെ ഔദ്യോഗിക പദവിയും എല്ലാം ഈ ലോകത്തെ കാണു, പരലോകത്ത് ഇതൊന്നും ഉപകരിക്കില്ല. നമ്മള്‍  രണ്ട് കൂട്ടരില്‍ ഒരു കൂട്ടര്‍ ശിര്‍ക്കിലാണു എന്നുറപ്പാണല്ലൊ, ഹയ്യും ഹാദിറും ഖാദിറും ആയ ജിന്നിനോട് അതിന്‍റെ  കഴിവില്‍ പെട്ടത് ചോദിച്ചാല്‍ അല്ലാഹുവില്‍ പങ്ക് ചേരില്ല എന്ന് പറയുന്ന ഞങ്ങളുടെ മേള്‍ ശിര്‍ക്ക് ആരോപിക്കുന്ന നിങ്ങള്‍, ഞങ്ങളില്‍ ആ ശിര്‍ക്കില്ലാ എങ്കില്‍ നിങ്ങള്‍ ശിര്‍ക്കിലാകും, എന്തായാലും നമ്മള്‍  രണ്ടു കൂട്ടരും ഒന്നിച്ച്  ഈ  വിശ്വാസം വച്ച് കൊണ്ടിരുന്നാല്‍  സ്വര്‍ഗ്ഗത്തില്‍ പോകില്ല എന്നുറപ്പാണു. അത് കൊണ്ട് ഞങ്ങള്‍ക്ക് ഒന്ന് പറഞ്ഞ്  താ ഇതെല്ലാം. സുലൈമാന്‍ നബിക്ക് അല്ലാഹു ശിര്‍ക്കിനെ  അധീനപ്പെടുത്ത് കൊടുത്തോ?  ജിന്ന് സഹായിക്കും എന്ന് വിശ്വസിച്ചാല്‍ ശിര്‍ക്കല്ല ജിന്നിനോട്  ചോദിച്ചാല്‍  ശിര്‍ക്കാണു.  അത് പോലെ മുഹീദീന്‍ ഷെയ്ഖ്  സഹായിക്കും എന്ന് വിശ്വസിച്ചാല്‍  നിങ്ങളുടെ  വിശ്വാസ പ്രകാരം ശിര്‍ക്കാണൊ തൌഹീദ്  ആണൊ?  
2015-04-01 16:39 GMT+03:00 abdulrahman madeeni <arma...@gmail.com>:
...

2015-04-01 17:21 GMT+03:00 ഹനീഫ് <puthuve...@gmail.com>:
​സഹോദരങ്ങളെ, ഹാലിയുടേ  വാല്‍ നക്ഷത്രം  എന്ന് കേട്ടിട്ടില്ലെ നിരവധി കൊല്ലങ്ങളില്‍ ഒരിക്കല്‍ പ്രത്യക്ഷപ്പെടുന്ന ഒരു വാല്‍ നക്ഷത്രം.  അത് പോലെ വരുന്ന ഒരു വിരുതന്‍ ആണു ഞമ്മടെ  കത്തബഹു അബ്ദുള്‍റഹ്മാന്‍ സാഹിബ്.  ഈ  സാഹിബ് വെറുതെ ഇങ്ങനെ  വരുന്നതാണു എന്ന് നിങ്ങള്‍  ആരെങ്കിലും കരുതുന്നുണ്ടോ? വെറുതെ  വരുന്നതല്ല.  ഞമ്മടെ  അബ്ദൂള്‍  റഹ്മാന്‍ സെല്‍ഫി ഏതെങ്കിലും കുടുക്കില്‍ പെടുമ്പോള്‍  അതില്‍ നിന്ന് ജനശ്രദ്ധ തെറ്റിച്ച് മറ്റു വഴികളിലേക്ക് കൊണ്ട് പോകാന്‍ വരുന്നതാണു സാധുവായ ഈ വിരുതന്‍. ഇയാളോട്  അങ്ങോട്ട്  ചോദിക്കുന്നതിനൊന്നും ഇയാള്‍ക്ക് മറുപടി ഇല്ല. വേശ്യയുടെ  ചാരിത്ര്യ പ്രസംഗം പോലെ  ഇയാല്‍  സകല ഫിത്നക്കും ചൂട്ട് കാട്ടുകയും എന്നിട്ട് എല്ലാ ഫിത്നയില്‍ നിന്നും നമ്മളെ ഒഴിവാക്കട്ടെ എന്ന് തത്തമ്മ  പൂച്ച പൂച്ച എന്ന് പറയുന്നത് പോലെ  ടൈപ് ചെയ്യുകയും ചെയ്യും. ഇയാളാണു ഞമ്മടെ  അബ്ദുള്‍ റഹ്മാനിക്ക  സമ്മേളനത്തില്‍ ബായിച്ച  ഫത്വ തയ്യാറാക്കി കൊടുത്ത കത്തബഹു അബ്ദുള്‍ റഹ്മാന്‍ എന്ന മഹാന്‍. അന്ന് തയ്യാറാക്കിയ  ഫത്വയുടെ  ചോദ്യവും ഉത്തരവും ഒന്ന് പുറത്ത് വിടാന്‍ ഇയാള്‍ക്ക്  ആകില്ല.  കാരണം  ആരും  ചോദ്യം  ചോദിക്കാതെ  തന്നെ ഇയാളുടെ  വക ഒരു ചോദ്യം ഉണ്ടാക്കി, അതിനു ഇയാളുടെ  വക തന്നെ ഒരുത്തരവും ഉണ്ടാക്കി അയച്ച് കൊടുത്ത്,  വായിപ്പിച്ചതാണു. അല്ലാ കത്തബഹു, ഒരു കാര്യം അംഗീകാരത്തോടെ കിട്ടിയാതാണെങ്കില്‍  അത് ഔദ്യോഗികം തന്നെ  ആയിരുന്നെങ്കില്‍ അതൊന്ന് പുറത്ത് വിടാന്‍ തന്‍റെ  മുട്ട് വിറക്കുന്നത് എന്തിനാണു? പിന്നെ നമ്മുടെ പരിപാടികളെല്ലാം ഈ കത്തബഹുവിന്‍റെ  ഔദ്യോഗിക പദവി ഉപയോഗിച്ച് ഇയാള്‍  മുടക്കിയിട്ടും ഉണ്ട്.  അതൊന്ന് അല്ലാഹുവിനെ  സാക്ഷി നിര്‍ത്തി ഞാന്‍ മുടക്കിയിട്ടില്ല  അതിനു  വേണ്ടി പ്രവര്‍ത്തിച്ചിട്ടില്ല എന്ന് പറയാമൊ എന്ന് ചോദിച്ചപ്പോള്‍ ഇമ്മിണി ബല്യ ഉരുളല്‍ ഉരുണ്ട്. അല്ലാഹു വലിയവനല്ലെ, അധികം താമസിയാതെ ഈ മഹാന്‍ വള്ളാഹി വള്ളാഹി പറയേണ്ടി വന്ന്. അതും ഷെയ്ഖിന്‍റെ  കാലു പിടിച്ച് കൊണ്ട്. ഇപ്പോള്‍ ഇയാള്‍ ഉറക്കത്തില്‍ നിന്ന് ഉണര്‍ന്ന് വന്നത് എന്താണെന്നറിയാമൊ?  ഞമ്മടെ  അബ്ദുള്‍ റഹ്മാന്‍ സെല്‍ഫി തമിഴ് നാട്ടില്‍ പോയി കായ് കൊടുത്ത് ഇമ്മിണി ബല്യ  ഒരു അബാര്‍ഡ്  ബാങ്ങിച്ചു. അത് നമ്മളാരും മൈന്‍റ്  ചെയ്തില്ല.  അപ്പോള്‍ ഉണ്ടെടാ വരുന്നു നെറ്റിലൂടെ  മുഴുവന്‍  വെല്ല് വിളിയും,  ആഘോഷവും, ചീത്തയും, അബ്ദൂല്‍ റഹ്മാന്‍ സെല്‍ഫിയെ  അല്ലാഹു ഉയര്‍ത്തുന്നു... ജിന്നൂരികള്‍ക്കൊരു താക്കീതാണിത് ... ബല്ലാത്ത പുകിലായിരുന്നു,  അങ്ങനെ  വന്നപ്പോള്‍  ഞമ്മള്‍ പറഞ്ഞ്  മക്കളെ  ഇത് കായ് കൊടുത്ത് ബാങ്ങിച്ച അബാര്‍ഡാണു, ഇത് ആര്‍ക്കും കിട്ടും എന്ന്. അപ്പോള്‍  ബല്ലാത്ത  ബെല്ല് ബിളി  ആയിരുന്നു.  അപ്പോള്‍ ഞമ്മളും ഒരു പയ്യനെ  കൊണ്ട്  അത് ബാങ്ങിപ്പിച്ചു.  ഞമ്മടെ  അബ്ദുള്‍ റഹ്മാന്‍ സെല്‍ഫിക്ക് സഹിക്കുമൊ? അങ്ങേര്‍ ജാമിയാ നദുവിയായില്‍  യോഗം വിളിച്ച് ഞാനൊന്നും അറിഞ്ഞില്ലെ  രാമ നാരായണ  എന്ന് പറഞ്ഞ്. ഇയാള്‍ കള്ളനു കഞ്ഞി വച്ചിട്ട് അതില്‍ നിന്ന് വറ്റ്  അടിച്ച് മാറ്റുന്നവന്‍ ആണെന്ന് അറിയുന്ന കൂട്ടത്തില്‍ ഉള്ളവര്‍ പോലും അയാള്‍ പുലമ്പിയത് വിശ്വസിച്ചില്ല എന്ന് ബോദ്യം  വന്നപ്പോള്‍, ഇയാളുടെ അവാര്‍ഡ്  കാശ് കൊടുത്ത് വാങ്ങിയതാണെന്ന  സത്യം പുറത്ത് വിട്ട  നമ്മുടെ  സഹോദരന്‍റെ  പേരില്‍  കേസ്  കൊടുത്തു. നാറിയവന്‍ ഒന്നു കൂടി നാറി.  അപ്പോള്‍  അതിന്‍റെ  നാറ്റം ഒന്ന് മാറി കിട്ടാനാണു ഇയാളിപ്പോള്‍ ഉറക്കത്തില്‍ നിന്ന് ഉണര്‍ന്ന് വന്നത്.  അല്ലാതെ ഇയാള്‍ ജനങ്ങളോടുള്‍ല  ആത്മാര്‍ത്ഥത കൊണ്ടൊന്നും വരുന്നതല്ല. അല്ല കത്തബഹു ഇക്കാക്ക ഒരു സംശയം ചോദിക്കട്ടെ
ഹയ്യും ഹാദിറും ഖാദിറും  ആയ ജിന്നിനോട്  അതിന്‍റെ  കഴിവില്‍ പെട്ടത് ചോദിച്ചാല്‍ അല്ലാഹുവിനു മാത്രമുള്ള  ഏത് കാര്യത്തിലാണു പങ്ക് ചേരുന്നതെന്ന്  ചോദിച്ചിട്ട് എന്താ പറഞ്ഞ്  തരാന്‍ ഇത്ര പ്രിങ്ങാസം.  ഒരു സംശയം കൂടി ഉണ്ട്. സിഹ്റ്  ഫലിക്കുമൊ? സാഹിറിനെ  ജിന്ന്  സഹായിക്കുമൊ? അങ്ങനെ  സാഹിറിനെ  ജിന്ന് സഹായിക്കും എന്നാണെങ്കില്‍... അടുത്ത ചോദ്യം ഉണ്ട്. ഞങ്ങളുടെ  വിശ്വാസ പ്രകാരം ഒരു ചോദ്യം ശിര്‍ക്ക് ആണെങ്കില്‍  ആ വിശ്വാസവും ശിര്‍ക്കാണു.  ഉദാഹരണത്തിനു  മുഹീദീന്‍ ഷെയ്കെ സഹായിക്കണെ  എന്ന് പറയുന്നത് ശിര്‍ക്കായത് പോലെ  തന്നെ  മുഹീദീന്‍ ഷെയ്ഖ്  സഹായിക്കും  എന്ന വിശ്വാസവും ശിര്‍ക്കാണു.  നിങ്ങളുടെ  വിശ്വാസ പ്രകാരം  ഹയ്യും ഹാദിറും ഖാദിറും ആയ ജിന്നിനോട്  അതിന്‍റെ  കഴിവില്‍ പെട്ടത് ചോദിച്ചാല്‍ ശിര്‍ക്ക്. അഥവാ ജിന്നിനോടുള്ള എല്ലാ  ചോദ്യവും ശിര്‍ക്കാണു. അപ്പോള്‍ സാഹിറിനെ  ജിന്ന് സഹായിക്കും എന്ന വിശ്വാസവും ശിര്‍ക്കാകണ്ടെ? സാഹിറിനെ ജിന്ന് സഹായിക്കും എന്ന് വിശ്വസിക്കുന്നത് ശിര്‍ക്കല്ല, ജിന്നിനോട് ചോദിച്ചാല്‍ ശിര്‍ക്ക്.  മുഹീദീന്‍ ഷെയ്ക് സഹായിക്കും എന്ന് വിശ്വസിച്ചാല്‍ ശിര്‍ക്കല്ല, മുഹീദീന്‍ ഷെയ്ഖിനോട്  സഹായം  ചോദിച്ചാല്‍ ശിര്‍ക്ക് എന്നാക്കുമോ  പുതിയ ഫത്വ? അതോ മടവൂരികളെ പോലെ  സാഹിറിനെ  ജിന്ന് സഹായിക്കില്ല, സിഹ്റ്  ഫലിക്കുകയുമില്ല എന്ന മടവൂരിയന്‍ പാതയിലേക്ക് നിങ്ങള്‍ ചേക്കേറുമൊ? ഞങ്ങളുടെ  വിശ്വാസ പ്രകാരം  ആദം നബി  അലൈഹിസ്സലാം മുതല്‍ അന്ത്യ ദിനം വരെ  ശിര്‍ക്കിന്‍റെ  മാനദണ്ഡം ഒന്നാണു. അല്ലാഹുവില്‍ പങ്ക് ചേരുന്നത് ശിര്‍ക്കാണു.  അല്ലാതെ  മുഗ്ജിസത്തിന്‍റെയോ കറാമത്തിന്‍റെയോ അടിസ്ഥാനത്തില്‍ ശിര്‍ക്ക് തൌഹീദ്  ആകില്ല. നബിയോട് അല്ലാഹു പറഞ്ഞത് നബിയേ  താങ്കളെങ്ങാനും ശിര്‍ക്ക്  ചെയ്താല്‍ ... അപ്പോള്‍ സുലൈമാന്‍ നബിക്ക് അല്ലാഹു ആ ശിര്‍ക്കിനെ  അധീനപ്പെടുത്തി കൊടുത്തു എന്ന് വിശ്വസിക്കാന്‍ സര്‍കുലറിന്‍റെ താഴെ ബുദ്ധി പണയം വച്ചവര്‍ക്കെ പറ്റു. പൊന്നാര കത്തബഹു ഇക്കാക്കാ... ഈ സര്‍കുലറും, വസാറയിലെ ഔദ്യോഗിക പദവിയും എല്ലാം ഈ ലോകത്തെ കാണു, പരലോകത്ത് ഇതൊന്നും ഉപകരിക്കില്ല. നമ്മള്‍  രണ്ട് കൂട്ടരില്‍ ഒരു കൂട്ടര്‍ ശിര്‍ക്കിലാണു എന്നുറപ്പാണല്ലൊ, ഹയ്യും ഹാദിറും ഖാദിറും ആയ ജിന്നിനോട് അതിന്‍റെ  കഴിവില്‍ പെട്ടത് ചോദിച്ചാല്‍ അല്ലാഹുവില്‍ പങ്ക് ചേരില്ല എന്ന് പറയുന്ന ഞങ്ങളുടെ മേള്‍ ശിര്‍ക്ക് ആരോപിക്കുന്ന നിങ്ങള്‍, ഞങ്ങളില്‍ ആ ശിര്‍ക്കില്ലാ എങ്കില്‍ നിങ്ങള്‍ ശിര്‍ക്കിലാകും, എന്തായാലും നമ്മള്‍  രണ്ടു കൂട്ടരും ഒന്നിച്ച്  ഈ  വിശ്വാസം വച്ച് കൊണ്ടിരുന്നാല്‍  സ്വര്‍ഗ്ഗത്തില്‍ പോകില്ല എന്നുറപ്പാണു. അത് കൊണ്ട് ഞങ്ങള്‍ക്ക് ഒന്ന് പറഞ്ഞ്  താ ഇതെല്ലാം. സുലൈമാന്‍ നബിക്ക് അല്ലാഹു ശിര്‍ക്കിനെ  അധീനപ്പെടുത്ത് കൊടുത്തോ?  ജിന്ന് സഹായിക്കും എന്ന് വിശ്വസിച്ചാല്‍ ശിര്‍ക്കല്ല ജിന്നിനോട്  ചോദിച്ചാല്‍  ശിര്‍ക്കാണു.  അത് പോലെ മുഹീദീന്‍ ഷെയ്ഖ്  സഹായിക്കും എന്ന് വിശ്വസിച്ചാല്‍  നിങ്ങളുടെ  വിശ്വാസ പ്രകാരം ശിര്‍ക്കാണൊ തൌഹീദ്  ആണൊ?  
2015-04-01 16:39 GMT+03:00 abdulrahman madeeni <arma...@gmail.com>:
--
പ്രാര്‍ത്ഥനയില്‍ എന്നെയും കുടുംബത്തെയും ഉല്‍പ്പെടുത്താന്‍ മറക്കരുതെ
 
Haneef.A
Qassim Cement Company
P.B.NO: 345
Buraydah - 51411
Saudi Arabia

--
To unsubscribe from this group, send email to fahmuswahaba...@googlegroups.com
---
You received this message because you are subscribed to the Google Groups "FAHMUSWAHABA" group.
To unsubscribe from this group and stop receiving emails from it, send an email to fahmuswahaba...@googlegroups.com.
To post to this group, send email to fahmus...@googlegroups.com.
Visit this group at http://groups.google.com/group/fahmuswahaba.
Reply all
Reply to author
Forward
0 new messages